Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാമി വിവേകാനന്ദന്റെ സഹോദരിയെപ്പോലെയുണ്ട്…നടി നിഖില വിമലിന്റെ സഹോദരിയായ സന്യാസിനി അവന്തിക ഭാരതിയ്‌ക്ക് ആരാധകരേറുന്നു

കേരളത്തിലെ മലപ്പുറത്ത് കുംഭമേള സംഘടിപ്പിച്ചതില്‍ മുന്ന് പേരില്‍ ഒരാളാണ് സന്യാസിനി അവന്തിക ഭാരതി. കണ്ണൂരില്‍ നക്സല്‍ നേതാവായ പവിത്രന്റെ മകള്‍. അതിനേക്കാള്‍ നന്നായി മലയാളിക്ക് ഇവരെ മനസ്സിലാവുക നടി നിഖില വിമലിന്റെ ചേച്ചി എന്ന നിലയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2026, 10:32 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ മലപ്പുറത്ത് കുംഭമേള സംഘടിപ്പിച്ചതില്‍ മുന്ന് പേരില്‍ ഒരാളാണ് സന്യാസിനി അവന്തിക ഭാരതി. കണ്ണൂരില്‍ നക്സല്‍ നേതാവായ പവിത്രന്റെ മകള്‍. അതിനേക്കാള്‍ നന്നായി മലയാളിക്ക് ഇവരെ മനസ്സിലാവുക നടി നിഖില വിമലിന്റെ ചേച്ചി എന്ന നിലയിലാണ്. “എന്തൊരു തേജസ്‌.എന്തൊരുഐശ്വര്യം.
പ്രശസ്ത അഭിനേത്രി ആയ നിഖില വിമലിന്‍റ സഹോദരി സന്യാസം സ്വീകരിച്ചു എന്ന് വായിച്ചറിഞ്ഞിരുന്നു. പക്ഷെ നേരിൽ കാണാൻ കഴിയും എന്ന് കരുതിയില്ല. കണ്ടു..അവര്‍ തിരുനാവായിൽ ഉണ്ട്”- സമൂഹമാധ്യമത്തില്‍ സന്തോഷ് കുറിക്കുന്നു.

ജുനഅഖാഡയില്‍ സന്യാസിനിയായ ഇവര്‍ തിരുനാവായില്‍ നടന്ന കുംഭമേളയില്‍ ഉടനീളം പങ്കെടുത്തിരുന്നു. കേരളത്തില്‍ ഇവര്‍ക്ക് ആരാധകരേറുകയാണ്. തിരുനാവായിലെ മാഘമഹോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ മലയാളികള്‍ക്ക് സ്വാമി അവന്തികയെപ്പറ്റി പറയാന്‍ നൂറ് നാവ്. “സ്വാമിവിവേകാനന്ദന്റെ പെങ്ങളെപ്പോലെ തോന്നും” എന്നാണ് ഡോക്ടര്‍ ചന്ദ്രശേഖരന്‍ പറഞ്ഞത്.

അക്കാദമിക രംഗത്ത് തിളങ്ങിയിരുന്ന പെണ്‍കുട്ടിയായിരുന്നു സ്വാമിനി അവന്തിക ഭാരതി. ഇപ്പോള്‍ 30 വയസ്സേ ആയിട്ടുള്ളൂ. പുര്‍വ്വാശ്രമത്തിലെ പേര് അഖില എന്നാണ്. 2021 ൽ ദല്‍ഹിയിലെ ജെഎൻയു സര്‍വ്വകലാശാലയില്‍ നിന്നും സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് എസ്‌തെറ്റിക്‌സിൽ നിന്ന് തിയേറ്റർ ആൻഡ് പെർഫോമൻസ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ജെഎന്‍യുവില്‍ പഠിയ്‌ക്കുമ്പോഴും ഇടത് പക്ഷ പ്രവര്‍ത്തകയായിരുന്നു. 2016 ൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രശസ്തമായ മെലോൺ സ്‌കൂൾ ഓഫ് തിയേറ്റർ ആൻഡ് പെർഫോമൻസ് റിസർച്ചിൽ ഫെലോ ആയിരുന്നു. ഫുള്‍ ബ്രൈറ്റ് സ്കോളര്‍ഷിപ്പോടെയായിരുന്നു പഠനം. ധാരാളം അക്കാദമിക മികവുള്ള പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ആളാണ്.2021 ൽ,ഡിസെബിലിറ്റി പെർഫോമൻസിൽ ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് തിയേറ്റർ റിസർച്ച് ന്യൂ സ്‌കോളേഴ്‌സ് അവാർഡും അഖിലയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ജുന പീതാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിന്റെ മാർഗനിർദേശപ്രകാരമാണ് സന്യാസവും ദീക്ഷയും സ്വീകരിച്ചത്. ഹൈന്ദവ പാരമ്പര്യത്തിൽ തലപൊക്കമുള്ള ജൂന അഖാഡ ഇന്നലെ വന്ന ഒരാൾക്ക് പെട്ടന്ന് എടുത്ത് സന്ന്യാസം കൊടുത്തതല്ല. വര്‍ഷങ്ങളായി അവന്തിക ഭാരതി സന്യാസത്തെക്കുറിച്ച് പഠിക്കുന്നുണ്ടായിരുന്നു. അതിനൊടുവിലാണ് സന്യാസത്തിലേക്കുള്ള യാത്ര ദൃഢമായത്. അഭിനവ് ബാലാനന്ദ ഭൈരവ ആണ് ഗുരു. “ഇവര്‍ സ്വന്തം പഠനങ്ങളും തീരുമാനങ്ങളുംകൊണ്ട് ഒരു പ്രായമാകുമ്പോൾ സ്വയം തിരഞ്ഞെടുക്കുന്ന വഴികളാണ് ഇവരുടെ സന്യാസം”- എന്ന് അഭിപ്രായപ്പെടുന്നു ജെയിന്‍ ഗോപിനാഥ്.തന്ത്ര, സംസ്കൃതം, ആയുര്‍വേദ എല്ലാം സ്വന്തം നിലയില്‍ അവന്തിക ഭാരതി പഠിയ്‌ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വളരെ അധികം കാര്യങ്ങൾ സമൂഹത്തിനായി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വമാണ് അവന്തിക ഭാരതിയുടേത്. .

അഖിലയെ പുകഴ്‌ത്തുന്ന ചിലര്‍ നിഖില വിമലിനെ ഇകഴ്‌ത്തിയും പോസ്റ്റിടുന്നു. “നിഖില ഇതിലേക്ക് വരരുത്. ഹൈന്ദവ ആചാരങ്ങൾ നല്ല രീതിയിൽ തന്നെ നടക്കട്ടെ. ഒരു പുഴുകുത്തു കൂടി വരാതിരിക്കുന്നതാണ് നല്ലത്.”- ഷൈജു എം ഭാസ്കര്‍ എഴുതുന്നു.

“ഇവരിൽ ചൈതന്യം, തേജസ്സ് ദർശിക്കാനുണ്ട്.. ഒരു വിധത്തിൽ പറഞ്ഞാൽ, my body, my freedom എന്നൊക്കെ പറഞ്ഞിവിടെ ഒരുമാതിരി വേഷം കെട്ടും,സർവ്വ കുത്തിത്തിരുപ്പും ഉണ്ടാക്കുന്നവരേക്കാൾ നല്ല തിരഞ്ഞെടുപ്പാണ്, വെളിച്ചം വിതറുന്ന വഴിയേ ആണല്ലോ… നന്നായിരിക്കട്ടെ”- എന്ന് മസ്കറ്റില്‍ നിന്നുള്ള നസീമ കുറിച്ചു.

എന്താണ് ജുന അഖാഡ?
ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു സന്യാസമൂഹമാണ് ജുന അഖാഡ. ഏകദേശം അഞ്ച് ലക്ഷം നാഗസാധുക്കള്‍ ജുന അഖാഡയുടെ വഴിയില്‍ സഞ്ചരിക്കുന്നു. ഉത്തര്‍പ്രദേശിലെ വാരണസിയിലാണ് ജുന അഖാഡയുടെ ആസ്ഥാനം. ഭാരതത്തില്‍ കുംഭമേളകളില്‍ പങ്കെടുക്കുന്ന 13 ഹിന്ദുസന്യാസസമുഹങ്ങളുടെ അഖാഡകളില്‍ ഏറ്റവും വലിയതാണ് ജുന അഖാഡ.

Tags: SpiritualityLatest newsSanyasiniAkhila VimalJuna Akhadanava mukunda templeMaghamaholsavamAvantika BhartiNikhil Vimal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Football

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.