Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒവൈസി ഹിന്ദുക്കളെ വെറുക്കുന്നു, മുസ്ലീം സമൂഹത്തിന്റെ വികസനവുമായി അയാൾക്ക് യാതൊരു ബന്ധവുമില്ല ; ഹിജാബ് വിവാദത്തിൽ പുലിവാല് പിടിച്ച് ഒവൈസി

ഒവൈസിക്ക് ഒരു മുസ്ലീം സ്ത്രീ പ്രധാനമന്ത്രിയാകണമെന്നല്ല, മറിച്ച് ഹിജാബ് ധരിച്ച ഒരു സ്ത്രീയെയാണ് പ്രധാനമന്ത്രിയാകാൻ വേണ്ടത്. രാജ്യത്ത് മുസ്ലീം സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞില്ലെന്നും വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2026, 02:45 pm IST
in India

ന്യൂദൽഹി: എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി തന്റെ ഹിജാബ് പ്രസ്താവനയിലൂടെ രാജ്യത്തിനകത്ത് രാഷ്‌ട്രീയവും സാമൂഹികവുമായ ചർച്ചയ്‌ക്ക് തുടക്കമിട്ടു. ഒരു ദിവസം ഹിജാബ് ധരിച്ച ഒരു സ്ത്രീ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും എന്ന ഒവൈസിയുടെ പ്രസ്താവനയ്‌ക്ക് ബിജെപിയിൽ നിന്നും കടുത്ത പ്രതികരണമാണ് ലഭിച്ചത്. ബിജെപിയുടെ എംപി സുധാൻഷു ത്രിവേദി അടക്കമുള്ളവർ ഒവൈസിക്കെതിരെ രംഗത്തെത്തി.

“മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ മേധാവി അസദുദ്ദീൻ ഒവൈസിയോട് എനിക്ക് ചോദിക്കാനുള്ളത്, പല രാജ്യങ്ങളിലും മുസ്ലീം സ്ത്രീകൾ പ്രധാനമന്ത്രിമാരായിട്ടുണ്ട്, അവരിൽ എത്ര പേർ ബുർഖ ധരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടെന്നാണ്. ബംഗ്ലാദേശിൽ, ബീഗം ഖാലിദ സിയയും ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രിമാരായിരുന്നു, പാകിസ്ഥാനിൽ ബേനസീർ ഭൂട്ടോ, എന്നാൽ ബുർഖയിൽ എത്ര പേരെ നിങ്ങൾ കണ്ടുവെന്ന് പറയണം. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയുടെ വനിതാ പ്രധാനമന്ത്രിയായ മേഘാവതി സുകാർണോപുത്രിയെ ബുർഖയിൽ നിങ്ങൾ കണ്ടിട്ടുണ്ടോ എന്നും ത്രിവേദി ചോദിച്ചു.

കൂടാതെ മുസ്ലീം സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെക്കുറിച്ച് കുറച്ച് ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഹുസൈൻ രാജാവും ജോർദാനിലെ രാജകുടുംബവും പ്രവാചകൻ മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻഗാമികളാണ്. ആ കുടുംബങ്ങളിൽ നിന്നുള്ള എത്ര സ്ത്രീകൾ ബുർഖ ധരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. ലോകത്തിലെ പ്രധാന മുസ്ലീം രാജ്യങ്ങൾ ചെയ്യാത്ത പാരമ്പര്യത്തെ ഒവൈസിയും ഇൻഡി സഖ്യത്തിലെ പലരും അടിച്ചേൽപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒവൈസിയുടെ പ്രസ്താവനയോട് ബിജെപി നേതാവ് ഗൗരവ് വല്ലഭ് ശക്തമായി പ്രതികരിച്ചു. ഒവൈസി ഹിന്ദുക്കളെ വെറുക്കുന്നു, മുസ്ലീം സമൂഹത്തിന്റെ വികസനവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. ഒവൈസിക്ക് ഒരു മുസ്ലീം സ്ത്രീ പ്രധാനമന്ത്രിയാകണമെന്നല്ല, മറിച്ച് ഹിജാബ് ധരിച്ച ഒരു സ്ത്രീയെയാണ് പ്രധാനമന്ത്രിയാകാൻ വേണ്ടത്. രാജ്യത്ത് മുസ്ലീം സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞില്ല, മറിച്ച് ഹിജാബ് ധരിച്ച ഒരു മുസ്ലീം സ്ത്രീ പ്രധാനമന്ത്രിയാകണമെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ തന്റെ രാഷ്‌ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി മുസ്ലീം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ് ഈ വ്യക്തി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ച് പറഞ്ഞു.

Tags: bjp#HijabControvercyAIMIM chief Asaduddin Owaisi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.