Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ അറസ്റ്റ് ഉണ്ടാകും; വാതില്‍ പാളി സ്‌പോണ്‍സറിങ്ങിലൂടെ പതികള്‍ ലക്ഷ്യമിട്ടത് വന്‍ കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 08:23 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ ഹൈക്കോടതി എസ്‌ഐടിക്ക് ആറാഴ്ച കൂടി സമയം അനുവദിച്ചതോടെ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത. എസ്‌ഐടി സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യത്തിനു വഴങ്ങുന്നു എന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ഉടന്‍ ചോദ്യം ചെയ്‌തേക്കും. സുപ്രീം കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ മുന്‍ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസിന്റെ അറസ്റ്റ് വൈകാതെ ഉണ്ടായേക്കും.

കട്ടിളപ്പാളിയിലെ സ്വര്‍ണം അടക്കമുള്ള തൊണ്ടി മുതല്‍ എവിടെ പോയി എന്ന് കണ്ടെത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും.

പോറ്റിയും ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധനും ദീര്‍ഘകാലപരിചയക്കാരാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പോറ്റിക്കൊപ്പം 2016-17 കാലത്താണ് കോണ്‍ഗ്രസ് നേതാവ് സോണിയയെ കാണാന്‍ ഗോവര്‍ദ്ധന്‍ പോയത്. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. അതിനാല്‍ 2019-ല്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ പോറ്റിക്കൊപ്പം ഗോവര്‍ദ്ധനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം.

സ്വന്തം ചെലവില്‍ ശ്രീകോവില്‍ കതക് നിര്‍മിച്ച് സ്വര്‍ണം പൂശി നല്‍കിയ ഗോവര്‍ദ്ധന്‍ പോറ്റിയുമായിച്ചേര്‍ന്ന് കട്ടിള, ദ്വാരപാലക പാളി തുടങ്ങിയവ കടത്തി വന്‍ ലാഭം ഉണ്ടാക്കാനാണ് ശ്രമിച്ചത്. വാതില്‍ പാളികള്‍ പുതുതായി നിര്‍മിച്ച് സ്വര്‍ണം പൂശിയ ശേഷം പരമാവധി മാധ്യമ ശ്രദ്ധ നേടാനാണ് ഇരുവരും ശ്രമിച്ചത്. ഇതിനായാണ് വാതില്‍ പാളികള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പൂജ നടത്തിയത്. കേവലം ദക്ഷിണ ആയിരുന്നില്ല പോറ്റിയുടെ ലക്ഷ്യം. സ്‌പോണ്‍സര്‍ എന്ന നിലയില്‍ തന്റെ സന്മനസും സത്യസന്ധതയും ഭക്തിയും ബോര്‍ഡ് അധികൃതരേയും ജനങ്ങളെയും ബോധ്യപ്പെടുത്തി അതിന്റെ മറവില്‍ വന്‍ കൊള്ള ആസൂത്രണം ചെയ്യുകയായിരുന്നു. ചലച്ചിത്ര താരം ജയറാമിന്റെ വസതിയില്‍ എത്തിച്ച് പാളികള്‍ പൂജിച്ചതിലും വാര്‍ത്താ പ്രാധാന്യമാണ് ലക്ഷ്യമിട്ടത്.

എന്നാല്‍ സ്‌പോണ്‍സറിങിന്റെ മറവില്‍ തൊണ്ടി മുതല്‍ പോയ വഴി കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ എസ്‌ഐടി നടത്തുന്നത്. തന്റെ പക്കല്‍ 474 ഗ്രാം സ്വര്‍ണമേ ലഭിച്ചിട്ടുള്ളുവെന്നും ശബരിമലയുമായി ബന്ധമുണ്ടെന്ന വിവരം അറിയാതെയാണ് അത് വാങ്ങിയതെന്നുമുള്ള ആദ്യ മൊഴിയില്‍ തന്നെ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് ഗോവര്‍ദ്ധന്‍. സത്യം കണ്ടെത്താന്‍ പോറ്റിയേയും ഗോവര്‍ധനേയും നാര്‍ക്കൊ അനാലിസിസിനു വിധേയമാക്കാന്‍ കഴിയുമോ എന്നതും എസ്‌ഐടിയുടെ പരിഗണനയിലുണ്ട്.

Tags: Sabarimala gold robbery#UnnikrishnanPottyശബരിമല സ്വര്‍ണക്കൊള്ളjewellery shop owner GovardhanKP Sankardas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

Kerala

ശബരിമല കട്ടിളപ്പാളിയില്‍ ഇന്നും നാളെയും കൂടുതല്‍ പരിശോധന

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.