Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയ്‌ക്ക് ശേഷം ബലൂചികൾ ഇസ്രായേലിൽ നിന്നും താലിബാനിൽ നിന്നും സഹായം തേടുന്നു : ഒറ്റലക്ഷ്യം ശാപം പിടിച്ച പാകിസ്ഥാനിൽ നിന്നുള്ള മോചനം

ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് വേർപെടുത്തി പ്രത്യേക രാജ്യമാക്കുന്നതിന് മിർ യാർ ബലൂച്ച് നിരന്തരം അന്താരാഷ്‌ട്ര സഹായം തേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അദ്ദേഹം ഇസ്രായേൽ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 10:33 pm IST
in World

ഇസ്ലാമാബാദ് : ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് വേർപെടുത്താനുള്ള പ്രചാരണം മിർ യാർ ബലൂച്ച് ശക്തമാക്കി. സോഷ്യൽ മീഡിയയിൽ ഇസ്രായേലിനും അഫ്ഗാനിസ്ഥാനും മിർ യാർ ഒരു തുറന്ന കത്തെഴുതി. പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം നേടുന്നതിന് ഇരു രാജ്യങ്ങളുടെയും സഹായം മിർ തന്റെ കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ രണ്ട് രാജ്യങ്ങൾക്ക് പുറമേ മിർ യാർ ഇന്ത്യയുടെയും സഹായം തേടി. ബലൂചിസ്ഥാന് വേണ്ടി പ്രത്യേക സൈന്യം സൃഷ്ടിക്കുമെന്നും മിർ പ്രഖ്യാപിച്ചു.

ഇസ്രായേൽ വിദേശകാര്യ മന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ നിലവിലെ പ്രാദേശിക അസ്ഥിരതയ്‌ക്കിടയിൽ ഇസ്രായേൽ നേരിടുന്ന തന്ത്രപരമായ യാഥാർത്ഥ്യങ്ങൾ ബലൂചിസ്ഥാൻ റിപ്പബ്ലിക് അംഗീകരിക്കുന്നുവെന്ന് മിർ യാർ ബലൂച്ച് പറഞ്ഞു. ഹമാസിനുള്ള പാകിസ്ഥാന്റെ പിന്തുണയും ഇറാന്റെ വിപ്ലവ അച്ചുതണ്ടുമായുള്ള സഖ്യവും അക്രമത്തിന് കാരണമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാൻ അധിനിവേശത്തിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യം നേടിയാൽ പാകിസ്ഥാന്റെ തീവ്രവാദം കയറ്റുമതി ചെയ്യാനുള്ള കഴിവ് ശാശ്വതമായി ഇല്ലാതാകും. കൂടാതെ ഇത് ഇസ്രയേലിനും ആഗോള സുരക്ഷയ്‌ക്കും ഭീഷണിയായ തീവ്രവാദ പിന്തുണയുടെ ഒരു സുപ്രധാന ഘടകം ഇല്ലാതാകുമെന്നും മിർ യാർ ബലൂച്ച് തന്റെ കത്തിൽ ഇസ്രായേലിനോട് പറഞ്ഞു.

ഇസ്രായേലിനും ബലൂചിസ്ഥാനും നേട്ടം

അറബിക്കടലിൽ നിന്ന് മധ്യേഷ്യയിലേക്കും അതിനപ്പുറത്തേക്കുമുള്ള മേഖലാ വ്യാപാരത്തിനായി തന്ത്രപരമായ സമുദ്ര പ്രവേശനവും സുരക്ഷിത സാമ്പത്തിക പാതകളും ഒരു സ്വതന്ത്ര ബലൂചിസ്ഥാൻ തുറക്കും. സുരക്ഷിത വ്യാപാര ഇടനാഴികളിലും ഭൗമരാഷ്‌ട്രീയ പങ്കാളിത്തത്തിലുമുള്ള ഇസ്രായേലിന്റെ വിശാലമായ താൽപ്പര്യങ്ങളുമായി ഇത് യോജിക്കുന്നു. ദയവായി ഇത് നേടാൻ തങ്ങളെ സഹായിക്കണമെന്നുമാണ് മിർ യാർ ബലൂച് കത്തിൽ എഴുതിയിട്ടുള്ളത്.

അഫ്ഗാനിസ്ഥാനും കത്തെഴുതി

ബലൂചിസ്ഥാനും അഫ്ഗാനിസ്ഥാനും നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ പങ്കിടുന്നുണ്ടെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ മുത്താക്കിക്ക് എഴുതിയ തുറന്ന കത്തിൽ മിർ യാർ പറയുന്നു. ആധുനിക അതിർത്തികൾക്കും അടിച്ചേൽപ്പിക്കപ്പെട്ട വിഭജനങ്ങൾക്കും മുമ്പാണ് ഈ ബന്ധങ്ങൾ ഉണ്ടായത്. ഇരുവിഭാഗങ്ങളിലെയും ജനങ്ങൾ അയൽക്കാരായും സഹോദരങ്ങളായും വ്യാപാര പങ്കാളികളായും ജീവിച്ചു, പങ്കിട്ട ചരിത്രം, ഭൂമിശാസ്ത്രം, പരസ്പര ബഹുമാനം എന്നിവയാൽ ബന്ധിതരാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

Tags: pakistanTalibanafganistanIsrealBalochistan Liberation ArmyMir Yar Baloch
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷൻ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

News

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

World

പെണ്‍കുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം; പുതിയ നിയമവുമായി താലിബാന്‍

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

India

‘ഭൂപടത്തിൽ തുടരണോ, അതോ ചരിത്ര പുസ്തകത്തിൽ ഒതുങ്ങണോ? തീരുമാനം നിങ്ങളുടേത്‘: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.