Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആകാശ് എന്‍ജി മിസൈല്‍ എത്തിയതോടെ ഇനി ആകാശ് തീര്‍ കൂടുതല്‍ മാരകമാകും…തുര്‍ക്കിയുടെ ഡ്രോണുകള്‍ പപ്പടമാക്കും

പത്ത് ശത്രുലക്ഷ്യങ്ങളെ ഒറ്റയടിക്ക് തകര്‍ക്കാന്‍ ശേഷിയുള്ള ആകാശ് എന്‍ജി മിസൈല്‍ കൂടി എത്തുന്നതോടെ ഇന്ത്യയുടെ ആകാശ് തീര്‍ എന്ന ഇന്ത്യന്‍ സേനയുടെ വ്യോമപ്രതിരോധ സംവിധാനം കൂടുതല്‍ മാരകശേഷിയുള്ളതാകും.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Dec 25, 2025, 01:53 pm IST
inIndia, Defence
ആകാശ് തീര്‍ എന്ന ഇന്ത്യന്‍ സേനയുടെ വ്യോമപ്രതിരോധസംവിധാനം

ആകാശ് തീര്‍ എന്ന ഇന്ത്യന്‍ സേനയുടെ വ്യോമപ്രതിരോധസംവിധാനം

ന്യൂദല്‍ഹി: പത്ത് ശത്രുലക്ഷ്യങ്ങളെ ഒറ്റയടിക്ക് തകര്‍ക്കാന്‍ ശേഷിയുള്ള ആകാശ് എന്‍ജി മിസൈല്‍ കൂടി എത്തുന്നതോടെ ഇന്ത്യയുടെ ആകാശ് തീര്‍ എന്ന ഇന്ത്യന്‍ സേനയുടെ വ്യോമപ്രതിരോധ സംവിധാനം കൂടുതല്‍ മാരകശേഷിയുള്ളതാകും. ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ട് ആരംഭിച്ചാല്‍,  പാകിസ്ഥാന്‍ അയയ്‌ക്കുന്ന തുര്‍ക്കിയുടെ ഡ്രോണുകളും ചൈനയുടെ മിസൈലുകളും ഇനി ആകാശ് തീര്‍ കൂടുതല്‍ കരുത്തോടെ പപ്പടമാക്കും.

ആകാശ് തീർ എന്ന ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനം ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നില്‍ ഇന്ത്യയുടെ വിജയത്തിന്റെ കേന്ദ്രബിന്ദുക്കളില്‍ ഒന്നായിരുന്നു. പാകിസ്ഥാന്‍ അയച്ച തുര്‍ക്കി ഡ്രോണുകളെയും ചൈനയുടെ മിസൈലുകളെയും അടിച്ചിടാന്‍ ആകാശ് തീര്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അന്ന് ഇന്ത്യയുടെ 15 നഗരങ്ങളെ തകര്‍ക്കാനായി പാകിസ്ഥാന്‍ ഡ്രോണുകളും മിസൈലുകളും അയച്ചെങ്കിലും അതിനെ ഫലപ്രദമായി ചെറുക്കുന്നതില്‍ ആകാശ് തീര്‍ നിര‍്ണ്ണായക പങ്കുവഹിച്ചിരുന്നു. വ്യോമ ഭീഷണികളെ നിർവീര്യമാക്കുക, അതുവഴി രാജ്യത്തിന്റെ പ്രധാന ഭൂപ്രദേശത്തെ സംരക്ഷിക്കുക എന്നിവയാണ് ആകാശ് തീര്‍ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ഉത്തരവാദിത്വം.

എന്തൊക്കെയാണ് ആകാശ് തീര്‍ സംവിധാനത്തിന്റെ ഭാഗങ്ങള്‍?
ശത്രൂവിന്റെ വ്യോമാക്രമണങ്ങളെ അടിച്ചിടാന്‍ കരുത്തുറ്റ ഒരു മിസൈല്‍ സംവിധാനം, ശത്രൂനീക്കങ്ങളെ അപ്പപ്പോള്‍ അറിയാന്‍ ഒരു റഡാല്‍ സംവിധാനം, രഹസ്യ വിവരങ്ങള്‍ ശേഖറിക്കാന്‍ സ്പൈഡര്‍ സംവിധാനങ്ങള്‍ എന്നിവ ചേര്‍ന്നതാണ് ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധ സംവിധാനം. ഇതിനെയെല്ലാം വഹിക്കാനും പലയിടങ്ങളിലേക്കും നീക്കാനും സഹായിക്കുന്ന ഒരു ട്രക്കും ഇതിന്റെ ഭാഗമാണ്. ഇതിലെ മിസൈല്‍ സംവിധാനമായി ഉപയോഗിച്ചിരുന്നത് ആകാശ് മിസൈല്‍ ആണ്. ഇനി പുതിയ ആകാശ് തീറില്‍ ആകാശ് എന്‍ജി മിസൈല്‍ ആണ് ഘടിപ്പിക്കുക. തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച രോഹിണി, അരുദ്ര തുടങ്ങിയ റഡാർ ശൃംഖലകളാണ് മറ്റൊരു ഘടകം. സ്പൈഡര്‍ സംവിധാനങ്ങളും ഇന്ത്യ വികസിപ്പിച്ചവ തന്നെ. ഈ സംവിധാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സംയോജിപ്പിച്ച് പാകിസ്ഥാന്റെ വ്യോമാതിർത്തിയിൽ നിന്നുള്ള നുഴഞ്ഞുകയറ്റങ്ങള്‍ക്കെതിരെ ആകാശ് എന്‍ജി മിസൈല്‍ കൊണ്ട് മറുപടി നല്‍കുകയാണ് ആകാശ് തീറിന്റെ പ്രവര്‍ത്തനം.

ആകാശ് എന്‍ജി ആകാശ് തീറിന്റെ ഭാഗമാകുമ്പോള്‍

ആകാശ് തീര്‍ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായിരുന്നു ആകാശ് മിസൈല്‍. ഈ ആകാശ് മിസൈലിന്റെ കൃത്യതയാണ് ആകാശ് തീര്‍ വ്യോമപ്രതിരോധ സംവിധാനത്തെ വിജയകരമാക്കിയത്. ഇപ്പോഴിതാ ഡിആര്‍ഡിഒയും ഭാരത് ഇലക്ട്രോണിക്സും ചേര്‍ന്ന് ആകാശ് മിസൈലിന്റെ പുതിയ പതിപ്പായ ആകാശ് എന്‍ജി (നെക്സ്റ്റ് ജനറേഷന്‍) വികസിപ്പിച്ചിരിക്കുകയാണ്. പഴയ ആകാശ് മിസൈലുകള്‍ക്ക് 25 മുതല്‍ 30 കിലോമീറ്റര്‍ വരെ ആയിരുന്നു ദൂരപരിധി. എന്നാല്‍ ആകാശ് എന്‍ ജി എന്ന പരിഷ്‌ക്കരിച്ച പതിപ്പിന്റെ പരിധി 70 മുതല്‍ 80 കിലോമീറ്റര്‍ വരെയാണ്. 120 കിലോമീറ്റര്‍വരെയുള്ള ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും 80 കിലോമീറ്റര്‍ ദൂരത്തുള്ളവയെ നേരിടാനും ഇതിലെ റഡാര്‍ സംവിധാനത്തിന് സാധിക്കും. 20 സെക്കന്‍ഡിനുള്ളില്‍ മൂന്നു മിസൈലുകള്‍ ഒരുമിച്ചു തൊടുക്കാന്‍ ആകാശ് എന്‍ജിക്ക് കഴിയും. അതായത് . ഒരേ സമയം 10 ശത്രുലക്ഷ്യങ്ങളെ നേരിടാനാകും. ഡ്രോണുകള്‍ കൂട്ടത്തോടെ അയയ്‌ക്കുന്ന പുതിയ യുദ്ധരീതികളെ ഫലപ്രദമായി ചെറുക്കാനാണ് ഈ സംവിധാനം. ഈ ആകാശ് എന്‍ജി കൂടി എത്തുന്നതോടെ ഇന്ത്യയുടെ ആകാശ് തീര്‍ കൂടുതല്‍ അപകടകാരിയാകും.

ആകാശ് മിസൈല്‍, ആകാശ് തീര്‍ വ്യോമപ്രതിരോധസംവിധാനം- ലഘുചരിത്രം

‘ആത്മനിർഭർ ഭാരത്’ സംരംഭത്തിന് കീഴിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), ഡിആര്‍ഡിഒ എന്നിവ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ആകാശ് മിസൈല്‍ ആദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത് 2007ല്‍ ആണ്. 2015ല്‍ ഇന്ത്യന്‍ കരസേനയുടെ ഭാഗമായി. ഈ ആകാശ് മിസൈലിനെയും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റഡാര്‍ ശൃംഖലകളെയും സ്പൈവര്‍ക്കിന് ഉതകുന്ന ആധുനിക സെന്‍സറുകളും ചേര്‍ത്തുള്ള ആദ്യ ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധ സംവിധാനം ഭാരത് ഇലക്ട്രോണിക്സ് ഇന്ത്യന്‍ കരസേനയ്‌ക്ക് നല‍്കിയത് 2024 മാര്‍ച്ചില്‍ ആണ്. 2024 സെപ്തംബറോടെ 100ഓളം ആകാശ് തീര്‍ സംവിധാനങ്ങള്‍ നല്‍കുകയുണ്ടായി. 2025 മെയ് മാസത്തിലായിരുന്നു പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയത്. ഇതില്‍ ഫലപ്രദമായി ആകാശ് തീര്‍ പ്രവര്‍ത്തിച്ചു.

ആകാശ് തീര്‍ സംവിധാനത്തിന്റെ രഹസ്യവിവരംശേഖരിക്കാനുള്ള കഴിവുകൾ, ശത്രുപക്ഷത്തുനിന്നുല്ള ഭീഷണി വിശകലനം, ശത്രുതാപരമായ ലക്ഷ്യങ്ങളുടെ റൂട്ട് മാപ്പിംഗ്, അതിനനുസരിച്ച് ആകാശ് എന്‍ജി മിസൈലുകളുടെ വിന്യാസം എന്നിവ സുഗമമാക്കുകയും പാകിസ്ഥാനില്‍ നിന്നും ആകാശമാര്‍ഗ്ഗം വരുന്ന ഭീഷണികൾക്ക് വേഗത്തിലും കൃത്യമായും പ്രതികരണങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു.

Tags: Akaash NGAkaash Next GenerationRajnath SinghDRDODefenceBharat Electronics LimitedAkaashteerAkaash missile
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

India

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)
India

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.