Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണപ്പാളിയുടെ വിശ്വാസ മൂല്യം അന്വേഷിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 10:39 am IST
in Kerala

പത്തനംതിട്ട: വിലമതിക്കാനാവാത്ത വിശ്വാസ മൂല്യമുള്ളതാണ് ശബരിമലയില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണപ്പാളികള്‍. ഈ മൂല്യത്തിന് അന്വേഷണ സംഘം യാതൊരു പ്രസക്തിയും കല്‍പ്പിക്കുന്നില്ല. ദ്വാരപാലക ശില്‍പ പാളികളില്‍ നിന്നും അനുബന്ധ പാളികളില്‍ നിന്നും 989 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു എന്ന് വ്യക്തമാക്കുന്ന ബില്ല് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും കണ്ടെത്തി. അതില്‍ 476 ഗ്രാം സ്വര്‍ണം ഗോവര്‍ധനില്‍ നിന്നും വീണ്ടെടുത്തു. ശേഷിച്ച 513 ഗ്രാം സ്വര്‍ണത്തില്‍ 415.988 ഗ്രാം ദ്വാരപാലക പാളികളില്‍ പൂശിയതായും ബാക്കി 97.012 ഗ്രാം സ്വര്‍ണം പണിക്കൂലി ഇനത്തില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന് നല്‍കിയതായുമാണ് രേഖ.

വാതില്‍ പാളികള്‍ പുതുതായി നിര്‍മിച്ച് സ്വര്‍ണംപൂശി സ്ഥാപിച്ചവയാണ്. പഴയ പാളികള്‍ ദേവസ്വം സ്റ്റോറില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ വാതില്‍ പാളികളില്‍ കൊള്ള നടന്നിട്ടില്ലെന്നു സ്ഥാപിക്കാം. 1998-ല്‍ വിജയ് മല്യ കട്ടിളപ്പാളികളില്‍ സ്വര്‍ണം പൊതിഞ്ഞതായി തെളിവില്ലെന്നാണ് മുന്‍ പ്രസിഡന്റും ദേവസ്വം കമ്മിഷണറും ആയിരുന്ന എന്‍. വാസുവിന്റെ വാദം. ഉള്ള തെളിവുകള്‍ മുക്കിയ ശേഷമാണ് ഈ വാദം ഉയര്‍ത്തിയതെന്നും സൂചനയുണ്ട്.

കേസ് അട്ടിമറിക്കപ്പെട്ടു എന്ന സംശയം ബലപ്പെടുത്തുകയാണ് ഇവയെല്ലാം. ഇതിലേക്ക് വിരല്‍ചൂണ്ടുന്ന വസ്തുതകള്‍ നിരവധിയുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് അന്വേഷണം മന്ദീഭവിച്ചത് സര്‍ക്കാര്‍ സമ്മര്‍ദ്ദം മൂലമായിരുന്നെങ്കില്‍ ബോര്‍ഡ് മുന്‍ അംഗങ്ങളായ ശങ്കരദാസിനേയും വിജയകുമാറിനേയും അറസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ പോലീസ് തലത്തില്‍ നീക്കം നടന്നതായാണ് സൂചന. പത്മകുമാര്‍ മൊഴി നല്‍കിയിട്ടും എന്തുകൊണ്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തില്ല എന്നതും പ്രസക്തം. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതി നിരീക്ഷിക്കുന്നുണ്ടാവണം. കോടതി ഇടപെടലാണ് ഇനി ഏക പ്രതീക്ഷ.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നല്‍കിയതായി ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍ എസ്‌ഐടിയോട് പറഞ്ഞു. ശബരിമലയുടെ പേരിലാണ് വന്‍ തുകകള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വാങ്ങിയത്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും കല്‍പേഷ് മുഖേന വാങ്ങിയ സ്വര്‍ണം ദ്വാരപാലക പാളിയിലേതാണെന്ന് അറിയില്ലായിരുന്നു. തന്റെ കൈവശം കുറച്ച് സ്വര്‍ണം ഉണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത് വാങ്ങാന്‍ നിര്‍ബന്ധിതനായതെന്നും ഗോവര്‍ദ്ധന്‍ പറഞ്ഞു.

ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുമായി കാലങ്ങളായി സൗഹൃദമുണ്ട്. സ്വര്‍ണ വ്യാപാരവുമായി ബന്ധപ്പെട്ടാണ് സുഹൃത്ബന്ധം തുടങ്ങിയത്. കല്‍പേഷിന്റെ പക്കല്‍ പലതവണ സ്വര്‍ണം കൊടുത്തു വിടുകയും സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം എത്തിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമലയിലെ പൂജാരി എന്ന ബഹുമാനമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയോടുള്ളത്. സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയപ്പോള്‍ പല തവണ ഉണ്ണികൃഷ്ണന്‍ പോറ്റി തനിക്കും സുഹൃത്തുക്കള്‍ക്കും ദര്‍ശന സൗകര്യവും താമസ സൗകര്യവും ഒരുക്കിയിരുന്നു. താന്‍ ആരാധിക്കുന്ന അയ്യപ്പന്റെ പൂജാരിയോടുള്ള ബഹുമാനം മൂലമാണ് സ്വര്‍ണം വാങ്ങിയതെന്നാണ് ഗോവര്‍ദ്ധന്‍ പറഞ്ഞത്.

ഗോവര്‍ദ്ധനേയും പങ്കജ് ഭണ്ഡാരിയേയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി അപേക്ഷ സമര്‍പ്പിക്കും. ഗോവര്‍ദ്ധന്‍ തിങ്കളാഴ്ച തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും അറിയിന്നു.

Tags: ശബരിമല സ്വര്‍ണക്കൊള്ളദ്വാരപാലക ശില്‍പ പാളികള്‍Chennai Smart Creations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

Kerala

ശബരിമല കട്ടിളപ്പാളിയില്‍ ഇന്നും നാളെയും കൂടുതല്‍ പരിശോധന

Kerala

പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.