Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിൽ നാശം വിതയ്‌ക്കാൻ നൂറിലധികം ഭീകരർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട് , നേതൃത്വം നൽകുന്നത് പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം

ശൈത്യകാലം അടുക്കുമ്പോൾ മഞ്ഞുവീഴ്ചയ്‌ക്ക് മുമ്പ് നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം വർദ്ധിക്കുന്നു. കാരണം മഞ്ഞ് അടിഞ്ഞുകൂടിയതിനുശേഷം വഴികൾ തടസ്സപ്പെടുമെന്നതാണ് പ്രധാന കാരണമെന്ന് ഐജി അശോക് യാദവ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 12:55 pm IST
in India

ന്യൂദൽഹി : പാകിസ്ഥാനിൽ നിന്ന് ജമ്മു കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്ത്. നിയന്ത്രണ രേഖയ്‌ക്ക് (എൽഒസി) കുറുകെ ഏകദേശം 69 തീവ്രവാദ ലോഞ്ച്പാഡുകൾ സജീവമാണെന്നും അവിടെ 100-ലധികം ഭീകരർ നുഴഞ്ഞുകയറാൻ കാത്തിരിക്കുന്നുണ്ടെന്നും ബിഎസ്എഫിന്റെ കശ്മീർ ഫ്രോണ്ടിയർ ഐജി അശോക് യാദവ് പറഞ്ഞു.
സമീപ മാസങ്ങളിൽ ഈ പ്രവർത്തനം കൂടുതൽ ശക്തമായിട്ടുണ്ട്. നുഴഞ്ഞുകയറ്റത്തിനായി തീവ്രവാദികൾ ഇപ്പോൾ പുതിയ വഴികൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ സുരക്ഷാ സംവിധാനം ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്താൻ സജ്ജമാണ്. സൈന്യത്തിന്റെ
നുഴഞ്ഞുകയറ്റ വിരുദ്ധ സ്ക്വാഡ് കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർദ്ധിച്ചത് എന്തുകൊണ്ട് ?

ശൈത്യകാലം അടുക്കുമ്പോൾ മഞ്ഞുവീഴ്ചയ്‌ക്ക് മുമ്പ് നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം വർദ്ധിക്കുന്നു. കാരണം മഞ്ഞ് അടിഞ്ഞുകൂടിയതിനുശേഷം വഴികൾ തടസ്സപ്പെടുമെന്നതാണ് പ്രധാന കാരണമെന്ന് ഐജി അശോക് യാദവ് പറഞ്ഞു. മറുവശത്ത് നിന്ന് നിരന്തരമായ നീക്കം ശ്രദ്ധയിൽപ്പെട്ടെന്നും ഇതിനാൽ ഡ്രോൺ നിരീക്ഷണവും ശക്തമായിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പർവതങ്ങൾ മഞ്ഞുമൂടുന്നതിനുമുമ്പ് കൂടുതൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടാകുമെന്ന് ഐജി പറഞ്ഞു. ഈ വർഷം ഇതുവരെ നാല് നുഴഞ്ഞുകയറ്റ ശ്രമങ്ങളിലായി എട്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇപ്പോൾ ഇന്ത്യൻ സുരക്ഷാ സംവിധാനം സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്. എന്നിരുന്നാലും പ്രദേശം വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് അശോക് യാദവ് മുന്നറിയിപ്പ് നൽകി. അതിശൈത്യം, പരുക്കൻ പർവതങ്ങൾ, മോശം കാലാവസ്ഥ, ബിഎടി ആക്രമണ ഭീഷണി, സ്‌നൈപ്പിംഗ്, വെടിനിർത്തൽ ലംഘനങ്ങൾ, ചാവേർ ആക്രമണങ്ങൾ എന്നിവയെല്ലാം വെല്ലുവിളി വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിന്റെ ഭീഷണി

പാകിസ്ഥാൻ സൈനികരും ഭീകരരും അടങ്ങുന്ന പാകിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം ആണ് രാത്രികാല നുഴഞ്ഞുകയറ്റവും ആക്രമണവും നടത്തുന്നത്. ശൈത്യകാലത്ത് അപകടകരമായ വഴികളാണ് അവർ ഉപയോഗിക്കുന്നത്. കാരണം അത്തരം വഴികളിൽ പട്രോളിംഗ് പൊതുവെ കുറവാണ്. എന്നിരുന്നാലും ഈ ഭീഷണി നേരിടാൻ ബിഎസ്എഫ് അതിന്റെ കഴിവുകൾ വർദ്ധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് മെച്ചപ്പെട്ട സെൻസറുകൾ, ഡ്രോണുകൾ, മൾട്ടി-ലെയർ നിരീക്ഷണം, പ്രത്യേക പരിശീലനം എന്നിവയിലെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.

Tags: Pakistan border Actionindian armyBSFJammu and KashmirLine of Actual Control (LAC)Pakistan terrorist organization
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

India

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

India

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

പുതിയ വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.