Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹമാസ് ബങ്കറുകള്‍ പോലെ അല്‍ഫല യൂണിവേഴ്സിറ്റിയില്‍ ഒരു മദ്രസ…അഞ്ചടി വരെ കനമുള്ള ചുമര്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനോ?

ഭീകരവാദികളായ ഡോക്ടര്‍മാര്‍ പഠിച്ചിരുന്ന ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫല യൂണിവേഴ്സിറ്റിയ്‌ക്ക് താഴെ ഹമാസ് ഭീകരരുടെ ബങ്കറുകള്‍ പോലെ ഒരു ഭൂഗര്‍ഭ മദ്രസക്കെട്ടിടം കണ്ടെത്തി അന്വേഷണസംഘം. യൂണിവേഴ്സിറ്റിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് പണി പൂര്‍ത്തിയാക്കാത്ത ഈ ഭൂഗര്‍ഭ മദ്രസക്കെട്ടിടം കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 11:37 pm IST
in India

ഫരീദാബാദ്:: ഭീകരവാദികളായ ഡോക്ടര്‍മാര്‍ പഠിച്ചിരുന്ന ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫല യൂണിവേഴ്സിറ്റിയ്‌ക്ക് താഴെ ഹമാസ് ഭീകരരുടെ ബങ്കറുകള്‍ പോലെ ഒരു ഭൂഗര്‍ഭ മദ്രസക്കെട്ടിടം കണ്ടെത്തി അന്വേഷണസംഘം. യൂണിവേഴ്സിറ്റിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് പണി പൂര്‍ത്തിയാക്കാത്ത ഈ ഭൂഗര്‍ഭ മദ്രസക്കെട്ടിടം കണ്ടെത്തിയത്.

സാധാരണ വീടുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ചുമരിന്റെ കനം ഒമ്പത് ഇഞ്ചോളം ആണെങ്കില്‍, ഈ മദ്രസയെന്ന് കരുതുന്ന, ഇപ്പോഴും പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ചുമരിന്റെ കനം നാലടി മുതല്‍ അഞ്ചടി വരെയാണ്. സാധാരണ ഹമാസ് ഭീകരര്‍ ഒളിത്താവളമായി ഇതുപോലെ ബലപ്പെടുത്തിയ ചുമരുകളുള്ള മുറികള്‍ പണിയാറുണ്ട്. അവര്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനോ, അതല്ലെങ്കില്‍ ശത്രുക്കളുടെ ബോംബാക്രമണത്തില്‍ നിന്നും രക്ഷപ്പെടാനോ ആണ് ഇതുപോലെ ബലപ്പെടുത്തിയ ചുമരുകളുള്ള കെട്ടിടം പണിയുക. ഇതിനെ ബങ്കറുകള്‍ എന്നാണ് വിളിക്കുക. പക്ഷെ അല്‍ ഫല യൂണിവേഴ്സിറ്റിക്ക് അരികിലായി പണിതുകൊണ്ടിരിക്കുന്ന മദ്രസക്കെട്ടിടത്തിന് എന്തിനാണ് ഇത്രയും ബലപ്പെടുത്തിയ ചുമരുകള്‍ പണിതിരിക്കുന്നതെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ ചിന്താക്കുഴപ്പത്തിലാക്കുന്നത്. അല്‍ഫലാ യൂണിവേഴ്സിറ്റിയുടെ ബേസ് മെന്‍റിലാണ് പണി പൂര്‍ത്തിയാക്കാത്ത ഈ മദ്രസക്കെട്ടിടം നിലനില്‍ക്കുന്നത്.

സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനായിരിക്കാം ഇത്രയും ബലപ്പെടുത്തിയ അഞ്ചടി വരെ കനമുള്ള ചുമരുകള്‍ പണിതിരിക്കുന്നതെന്നാ് കരുതപ്പെടുന്നു. അതുപോലെ പുറത്താരും അറിയാത്ത രീതിയില്‍ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുക എന്നതും ലക്ഷ്യമായിരുന്നുവെന്ന് കരുതുന്നു.

മൗലവി ഇഷ്തെയാഖ് എന്നയാളുടെ പേരിലാണ് ഈ കെട്ടിടം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദല്‍ഹി സ്ഫോടനത്തിന് പിന്നില്‍ പ്വര്‍ത്തിച്ച ഡോക്ടര്‍ മുസമ്മലിന് റൂം ബുക്ക് ചെയ്ത് നല്‍കിയതും മൗലവി ഇഷ്തെയാഖ് ആണ്. മദ്രസയുടെ നിര്‍മ്മാണത്തിന് പിന്നില്‍ ഡോക്ടര്‍ മുസമ്മല്‍പ്രവര്‍ത്തിച്ചിരുന്നതായും പറയുന്നു. ഈ ഡോക്ടര്‍ മുസമ്മലിന്റെ പക്കല്‍ നിന്നാണ് പൊലീസ് 2900 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്.

 

 

 

Tags: Al Falah Universitydoctor muzammilDr MuzammilAl FalahHamas model bunkerstore room for explosiveMadrassa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; മദ്രസ അദ്ധ്യാപകന് 30 വർഷം കഠിന തടവ്, 12കാരനെ ഒരു വർഷത്തിനിടെ പീഡിപ്പിച്ചത് ആറു തവണ

India

സാമ്പത്തിക തട്ടിപ്പ്; അൽ ഫലാഹ് ചെയർമാൻ അറസ്റ്റിൽ, ചെങ്കോട്ട ഭീകരാക്രമണത്തിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്

India

അൽ ഫലാഹ് സർവകലാശാലയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി : ചെയർമാനെതിരെ കുറ്റപത്രം സമർപ്പിച്ചു

India

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; അൽ ഫലാഹ് സർവകലാശാലാ കാമ്പസ് കണ്ടുകെട്ടാൻ ഇഡി

പുതിയ വാര്‍ത്തകള്‍

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.