Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലീങ്ങളെ തീവ്രവാദികളാക്കാൻ മൗലവി ഇർഫാൻ മൂന്ന് രീതികൾ ഉപയോഗിച്ചു , മൂന്നാമത്തേത് ഏറ്റവും അപകടകാരിയായിരുന്നു!

തീവ്രവാദികളെ തിരിച്ചറിയുക, അവരുടെ ചിന്തകൾ പഠിക്കുക, തുടർന്ന് അവരെ തീവ്രവാദ ശൃംഖലയിൽ ഉൾപ്പെടുത്തുക എന്നിവയാണ് ജെയ്‌ഷെ ഭീകര സംഘടന മൗലവി ഇർഫാൻ അഹമ്മദിനെ ഏൽപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 12:12 pm IST
in India

ന്യൂദൽഹി: ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൗലവി ഇർഫാൻ അഹമ്മദ് ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന റിക്രൂട്ടറായി പ്രവർത്തിച്ചിരുന്നതായി ചെങ്കോട്ട സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന അന്വേഷകർ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തികളിലായിരുന്നു ഇയാൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും, അവരിലൂടെ ” വൈറ്റ് കോളർ ടെറർ ഇക്കോസിസ്റ്റം ” എന്നറിയപ്പെടുന്ന ഒരു പുതിയ തീവ്രവാദ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതായും അന്വേഷകർ കണ്ടെത്തി. വൈറ്റ് കോളർ വ്യക്തികളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് മൗലവി ഇർഫാൻ മൂന്ന് പ്രത്യേക രീതികൾ ഉപയോഗിച്ചുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ഏത് മുസ്ലീങ്ങളെയാണ് മൗലവി ലക്ഷ്യമിട്ടത്?

തീവ്രവാദികളെ തിരിച്ചറിയുക, അവരുടെ ചിന്തകൾ പഠിക്കുക, തുടർന്ന് അവരെ തീവ്രവാദ ശൃംഖലയിൽ ഉൾപ്പെടുത്തുക എന്നിവയാണ് ജെയ്‌ഷെ ഭീകര സംഘടന മൗലവി ഇർഫാൻ അഹമ്മദിനെ ഏൽപ്പിച്ചതെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു. ദൽഹി ബോംബാക്രമണത്തിന് തൊട്ടുപിന്നാലെ എൻ‌ബി‌ടി ഓൺലൈൻ ഒരു റിപ്പോർട്ടിൽ ഫരീദാബാദ് വൈറ്റ് ടെറർ സംഘത്തിന്റെ സൂത്രധാരനായി ഇയാളെ ചൂണ്ടിക്കാണിച്ചിരുന്നു. ഫരീദാബാദ് ഭീകര സംഘത്തെ രൂപീകരിക്കുന്നതിന് മുമ്പ് മൗലവി ഇർഫാൻ, ഡോ. മുസമ്മിൽ ഷക്കീലിനെ ബ്രെയിൻ വാഷ് ചെയ്ത് ഒരു തീവ്രവാദ മൊഡ്യൂളാക്കി മാറ്റിയതായി ഉദ്യോഗസ്ഥർ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.

വിദ്യാസമ്പന്നരായ ആളുകളെ മൂന്ന് തരത്തിൽ അയാൾ തീവ്രവാദികളാക്കി

അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ച് പൊതുജനങ്ങളിൽ നിന്ന് തീവ്രവാദികളെ തിരിച്ചറിയാനും റിക്രൂട്ട് ചെയ്യാനും മൗലവി ഇർഫാൻ മൂന്ന് പ്രധാന രീതികൾ ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഒന്നാമതായി, സംശയിക്കപ്പെടുന്ന മുസ്ലീങ്ങളുമായി അവരുടെ തീവ്രവാദമോ വിഘടനവാദമോ നിർണ്ണയിക്കാൻ അദ്ദേഹം സംസാരിച്ചു. രണ്ടാമതായി അയാൾ പതിവായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കുകയും സാധ്യതയുള്ള മുസ്ലീങ്ങളെ തിരിച്ചറിയുകയും ചെയ്തു. മൂന്നാമതായി,ഒരുപക്ഷേ ഏറ്റവും അപകടകാരിയായത്, പതിവായി പള്ളികളിൽ പ്രാർത്ഥനയ്‌ക്കായി പോകുന്ന വിദ്യാസമ്പന്നരായ വൈറ്റ് കോളർ യുവാക്കളെ അയാൾ നിരീക്ഷിച്ചു. ഇതിനർത്ഥം പ്രാർത്ഥിക്കുന്ന മുസ്ലീങ്ങളെയാണ് തന്റെ ഏറ്റവും സാധ്യതയുള്ള ലക്ഷ്യങ്ങളായി ഇയാൾ കണക്കാക്കിയിരുന്നത് എന്നാണ്. ഈ രീതിയിലൂടെ ആദിൽ അഹമ്മദ് റാത്തർ, ജാസിർ ബിലാൽ വാണി എന്നിവരുൾപ്പെടെ നിരവധി സംശയിക്കപ്പെടുന്നവരിൽ നിന്ന് ഇയാൾ ഒരു തീവ്രവാദ സംഘത്തെ രൂപീകരിക്കുകയായിരുന്നു.

മൗലവി വളരെ എളുപ്പത്തിൽ തന്റെ ലക്ഷ്യം നേടി

അഹമ്മദ് ലക്ഷ്യമിട്ട യുവാക്കളുമായി സൗഹൃദപരമായ കൂടിക്കാഴ്ച നടത്തുമായിരുന്നു. എന്നാൽ അതേ സമയം ഇയാൾ അവരുടെ ദുർബലത അളക്കുകയും ചെയ്യുമായിരുന്നു. അവരുടെ ദുർബലത വിലയിരുത്തുന്നതിനായി മൗലവി അവരുടെ പ്രത്യയശാസ്ത്രപരമായ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുമായിരുന്നു. തുടർന്നായിരുന്നു തീവ്രവാദത്തിന്റെ വിത്തുകളെ അയാൾ അവരിലേക്ക്
കടത്തി വിടുകയായിരുന്നു.

പാകിസ്ഥാൻ ഹാൻഡ്‌ലർ ഹൻസുല്ലയുമായി ബന്ധപ്പെട്ടിരുന്നു

ഏജൻസികൾ പരിശോധിച്ച ഡിജിറ്റൽ രേഖകൾ പ്രകാരം പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദിന്റെ ഹൻസുല്ല എന്ന ഹാൻഡ്‌ലറുമായി മൗലവി ഇർഫാൻ നിരന്തരം ബന്ധപ്പെട്ടിരുന്നു. കൂടാതെ ഒരു പാകിസ്ഥാൻ ഭീകരൻ ഇയാൾക്ക് രണ്ട് അസോൾട്ട് റൈഫിളുകൾ നൽകിയതായും റിപ്പോർട്ടുണ്ട്. അതിൽ ഒന്ന് ഡോ. ഷക്കീലിന്റെ ആശുപത്രി ലോക്കറിൽ നിന്നും മറ്റൊന്ന് ഡോ. ഷഹീൻ ഷാഹിദിന്റെ കാറിൽ നിന്നും കണ്ടെത്തിയിരുന്നു.

Tags: Radical IslamistsFaridabad Doctor Terrorist Links#DelhiBlast#DelhiRedFortBlastDr Umar's 'suicide bombing' video
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

World

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

India

ട്രക്കിൽ കശാപ്പിനായി കടത്താൻ കുത്തി നിറച്ചത് 30 പശുക്കളെ , ഒടുവിൽ ശ്രമം ഉപേക്ഷിച്ചത് പോലീസിനെ ഭയന്ന് : ബിഹാറിൽ പശുക്കടത്തുകാരൻ നൂറുൽ ഖാൻ അറസ്റ്റിൽ 

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.