Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലീങ്ങളെ തീവ്രവാദികളാക്കാൻ മൗലവി ഇർഫാൻ മൂന്ന് രീതികൾ ഉപയോഗിച്ചു , മൂന്നാമത്തേത് ഏറ്റവും അപകടകാരിയായിരുന്നു!

തീവ്രവാദികളെ തിരിച്ചറിയുക, അവരുടെ ചിന്തകൾ പഠിക്കുക, തുടർന്ന് അവരെ തീവ്രവാദ ശൃംഖലയിൽ ഉൾപ്പെടുത്തുക എന്നിവയാണ് ജെയ്‌ഷെ ഭീകര സംഘടന മൗലവി ഇർഫാൻ അഹമ്മദിനെ ഏൽപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 12:12 pm IST
in India

ന്യൂദൽഹി: ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൗലവി ഇർഫാൻ അഹമ്മദ് ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന റിക്രൂട്ടറായി പ്രവർത്തിച്ചിരുന്നതായി ചെങ്കോട്ട സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന അന്വേഷകർ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തികളിലായിരുന്നു ഇയാൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും, അവരിലൂടെ ” വൈറ്റ് കോളർ ടെറർ ഇക്കോസിസ്റ്റം ” എന്നറിയപ്പെടുന്ന ഒരു പുതിയ തീവ്രവാദ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതായും അന്വേഷകർ കണ്ടെത്തി. വൈറ്റ് കോളർ വ്യക്തികളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് മൗലവി ഇർഫാൻ മൂന്ന് പ്രത്യേക രീതികൾ ഉപയോഗിച്ചുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ഏത് മുസ്ലീങ്ങളെയാണ് മൗലവി ലക്ഷ്യമിട്ടത്?

തീവ്രവാദികളെ തിരിച്ചറിയുക, അവരുടെ ചിന്തകൾ പഠിക്കുക, തുടർന്ന് അവരെ തീവ്രവാദ ശൃംഖലയിൽ ഉൾപ്പെടുത്തുക എന്നിവയാണ് ജെയ്‌ഷെ ഭീകര സംഘടന മൗലവി ഇർഫാൻ അഹമ്മദിനെ ഏൽപ്പിച്ചതെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു. ദൽഹി ബോംബാക്രമണത്തിന് തൊട്ടുപിന്നാലെ എൻ‌ബി‌ടി ഓൺലൈൻ ഒരു റിപ്പോർട്ടിൽ ഫരീദാബാദ് വൈറ്റ് ടെറർ സംഘത്തിന്റെ സൂത്രധാരനായി ഇയാളെ ചൂണ്ടിക്കാണിച്ചിരുന്നു. ഫരീദാബാദ് ഭീകര സംഘത്തെ രൂപീകരിക്കുന്നതിന് മുമ്പ് മൗലവി ഇർഫാൻ, ഡോ. മുസമ്മിൽ ഷക്കീലിനെ ബ്രെയിൻ വാഷ് ചെയ്ത് ഒരു തീവ്രവാദ മൊഡ്യൂളാക്കി മാറ്റിയതായി ഉദ്യോഗസ്ഥർ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.

വിദ്യാസമ്പന്നരായ ആളുകളെ മൂന്ന് തരത്തിൽ അയാൾ തീവ്രവാദികളാക്കി

അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ച് പൊതുജനങ്ങളിൽ നിന്ന് തീവ്രവാദികളെ തിരിച്ചറിയാനും റിക്രൂട്ട് ചെയ്യാനും മൗലവി ഇർഫാൻ മൂന്ന് പ്രധാന രീതികൾ ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഒന്നാമതായി, സംശയിക്കപ്പെടുന്ന മുസ്ലീങ്ങളുമായി അവരുടെ തീവ്രവാദമോ വിഘടനവാദമോ നിർണ്ണയിക്കാൻ അദ്ദേഹം സംസാരിച്ചു. രണ്ടാമതായി അയാൾ പതിവായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കുകയും സാധ്യതയുള്ള മുസ്ലീങ്ങളെ തിരിച്ചറിയുകയും ചെയ്തു. മൂന്നാമതായി,ഒരുപക്ഷേ ഏറ്റവും അപകടകാരിയായത്, പതിവായി പള്ളികളിൽ പ്രാർത്ഥനയ്‌ക്കായി പോകുന്ന വിദ്യാസമ്പന്നരായ വൈറ്റ് കോളർ യുവാക്കളെ അയാൾ നിരീക്ഷിച്ചു. ഇതിനർത്ഥം പ്രാർത്ഥിക്കുന്ന മുസ്ലീങ്ങളെയാണ് തന്റെ ഏറ്റവും സാധ്യതയുള്ള ലക്ഷ്യങ്ങളായി ഇയാൾ കണക്കാക്കിയിരുന്നത് എന്നാണ്. ഈ രീതിയിലൂടെ ആദിൽ അഹമ്മദ് റാത്തർ, ജാസിർ ബിലാൽ വാണി എന്നിവരുൾപ്പെടെ നിരവധി സംശയിക്കപ്പെടുന്നവരിൽ നിന്ന് ഇയാൾ ഒരു തീവ്രവാദ സംഘത്തെ രൂപീകരിക്കുകയായിരുന്നു.

മൗലവി വളരെ എളുപ്പത്തിൽ തന്റെ ലക്ഷ്യം നേടി

അഹമ്മദ് ലക്ഷ്യമിട്ട യുവാക്കളുമായി സൗഹൃദപരമായ കൂടിക്കാഴ്ച നടത്തുമായിരുന്നു. എന്നാൽ അതേ സമയം ഇയാൾ അവരുടെ ദുർബലത അളക്കുകയും ചെയ്യുമായിരുന്നു. അവരുടെ ദുർബലത വിലയിരുത്തുന്നതിനായി മൗലവി അവരുടെ പ്രത്യയശാസ്ത്രപരമായ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുമായിരുന്നു. തുടർന്നായിരുന്നു തീവ്രവാദത്തിന്റെ വിത്തുകളെ അയാൾ അവരിലേക്ക്
കടത്തി വിടുകയായിരുന്നു.

പാകിസ്ഥാൻ ഹാൻഡ്‌ലർ ഹൻസുല്ലയുമായി ബന്ധപ്പെട്ടിരുന്നു

ഏജൻസികൾ പരിശോധിച്ച ഡിജിറ്റൽ രേഖകൾ പ്രകാരം പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദിന്റെ ഹൻസുല്ല എന്ന ഹാൻഡ്‌ലറുമായി മൗലവി ഇർഫാൻ നിരന്തരം ബന്ധപ്പെട്ടിരുന്നു. കൂടാതെ ഒരു പാകിസ്ഥാൻ ഭീകരൻ ഇയാൾക്ക് രണ്ട് അസോൾട്ട് റൈഫിളുകൾ നൽകിയതായും റിപ്പോർട്ടുണ്ട്. അതിൽ ഒന്ന് ഡോ. ഷക്കീലിന്റെ ആശുപത്രി ലോക്കറിൽ നിന്നും മറ്റൊന്ന് ഡോ. ഷഹീൻ ഷാഹിദിന്റെ കാറിൽ നിന്നും കണ്ടെത്തിയിരുന്നു.

Tags: Dr Umar's 'suicide bombing' videoRadical IslamistsFaridabad Doctor Terrorist Links#DelhiBlast#DelhiRedFortBlast
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

India

മദ്രസയിൽ ഹിന്ദു പെൺകുട്ടികളെ ഇസ്ലാം പഠിപ്പിക്കുന്നു ; എതിർത്താൽ മയക്കുമരുന്ന് നൽകി കൊടിയ പീഡനം : ഇൻഡോറിൽ ലൗവ് ജിഹാദിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

World

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

India

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

India

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.