Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭയപ്പാടോടെ പാകിസ്ഥാന്‍; രുദ്രാബ്രിഗേഡ് വന്നു, ഇനി കളിമാറും നിമിഷങ്ങള്‍ക്കുള്ളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 06:51 am IST
in India

ന്യൂദല്‍ഹി: സൈനിക നീക്കം നടത്താൻ സംയോജിതവും വേഗതയേറിയതുമായ പുതിയ യുദ്ധ യൂണിറ്റ് അതാണ് രുദ്ര ബ്രിഗേഡ് (Rudra Brigade). ഒരു പ്രകോപനം ഉണ്ടായാൽ മണിക്കൂറുകൾക്കുള്ളിൽ ശത്രുതാവളം കണ്ടെത്തി പ്രഹരമേൽപ്പിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ വജ്രായുധം. അന്താരാഷ്‌ട്ര ഇടപെടലുകൾ വരുന്നതിനുമുമ്പ്, ശത്രുരാജ്യത്തേക്ക് ആക്രമണം നടത്തുക. രുദ്ര ബ്രിഗേഡ് ശത്രുവിന് പ്രതികരിക്കാൻ ഒരു നിമിഷം പോലും നൽകില്ല.

രാജ്യത്തിന്റെ തന്നെ ശക്തി ഉപയോഗപ്പെടുത്തി കൊണ്ടുള്ള സൈനികനീക്കം. കരയിലും ആകാശത്തും ഒരേസമയം പ്രഹരം. ക്ര്യതമായി ലക്ഷ്യത്തിലേക്ക് ആക്രമണം നടത്താൻ സഹായിക്കുന്ന ഗൈഡഡ് പീരങ്കികളുടെ കരുത്ത്, അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ വേഗത ഇവ ഒന്നായി ചേരുമ്പോൾ യുദ്ധഭൂമിയിൽ ഇനി നമ്മുടെ ആധിപത്യം.

2001 ഡിസംബർ 13, ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ ആക്രമിക്കപ്പെട്ട ദിനം. പാർലമെന്റിന് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരം ഇന്ത്യയുടെ കടമയായിരുന്നു. രാജ്യം ശിക്ഷാ നടപടി ആരംഭിച്ചു. അതിന്റെ ഭാഗമായി ഓപ്പറേഷൻ പരാക്രം നടപ്പാക്കി.കരസേനയുടെ സ്‌ട്രൈക്ക് ഫോർമേഷനുകൾ ഉൾപ്പെടെയുള്ള ഒരു വലിയ സൈനിക വിഭാഗത്തെ പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചു. പക്ഷെ സൈനിക വിന്യാസത്തിന് ഏകദേശം രണ്ട് മാസത്തോളം സമയമെടുത്തു. ഈ കാലതാമസം പ്രതിരോധിക്കാൻ പാകിസ്ഥാന് സമയം നൽകി. അന്താരാഷ്‌ട്ര സമ്മർദ്ദം നമ്മളെ തടഞ്ഞു. ഫലപ്രദമായി തിരിച്ചടിക്കാൻ കഴിഞ്ഞില്ല. നമ്മുടെ സൈനിക നീക്കം രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴിമാറി.

ആ പഴയ പാഠങ്ങളിൽനിന്നാണ് ഇന്ന് നമ്മൾ പുതിയ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. ‘കോൾഡ് സ്ട്രൈക്ക്’ (Cold Strike) എന്ന സൈനികതന്ത്രം രാജ്യം രൂപകൽപ്പന ചെയ്തു. ആദ്യം അടിക്കുക, അതിവേഗം അടിക്കുക അതാണ് കോൾഡ് സ്ട്രൈക്ക്. അത് വെറുമൊരു മുദ്രാവാക്യമല്ല. ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടി നൽകുക, അതുവഴി അന്താരാഷ്‌ട്ര സമൂഹം ഇടപെടുന്നതിന് മുൻപ് തന്നെ ശിക്ഷാ നടപടി പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. ആ സൈനിക നീക്കം നടത്താൻ സംയോജിതവും വേഗതയേറിയതുമായ പുതിയ യുദ്ധ യൂണിറ്റ് അതാണ് രുദ്ര ബ്രിഗേഡ്.

പുതിയ കാലത്തിന്റെ യുദ്ധ രീതികൾ ഉൾക്കൊണ്ടുള്ള ഏറ്റവും ആധുനികമായ സൈനിക ഗ്രൂപ്പാണ് രുദ്ര ബ്രിഗേഡ്. ഏത് സമയത്തും യുദ്ധത്തിന് സജ്ജമായിരിക്കുക എന്നതാണ് തത്വം. തരം പോലെ ഘടന മാറ്റാനുള്ള കഴിവുള്ള സംയുക്ത സൈനിക വിഭാഗം. ഹൈബ്രിഡ് യുദ്ധതന്ത്രങ്ങൾ പയറ്റാൻ കഴിവുള്ള സംഹാരശേഷിയുള്ള സൈനിക ബ്രിഗേഡ്. രുദ്ര ബ്രിഗേഡ് ഉപയോഗിക്കുന്നത് ഡിജിറ്റൈസ്ഡ് കമാൻഡ് നെറ്റ്‌വർക്കുകൾ ആണ്. ഇതിലൂടെ, ഡ്രോണുകളിൽ നിന്നും മറ്റ് നിരീക്ഷണ സംവിധാനങ്ങളിൽ നിന്നും ലഭിക്കുന്ന ഇന്റലിജൻസ് വിവരങ്ങൾ തത്സമയം ഓരോ സൈനിക യൂണിറ്റിലും എത്തുന്നു.

നിർദ്ദേശം ലഭിച്ചാൽ ഉടൻ ആക്രമണം. മറ്റൊന്നിനുവേണ്ടിയും കാത്തുനിൽക്കേണ്ടതില്ല. വേഗത്തിൽ അത്യധികം ആഴമേറിയ ആക്രമണം നടത്താൻ പരിശീലനം സിദ്ധിച്ച സൈനിക വിഭാഗം. ഇന്റലിജൻസ് വിവരങ്ങൾ തത്സമയം ലഭിക്കും. സംഘർഷം നീട്ടിക്കൊണ്ടുപോവാതെ നിർണ്ണായക വിജയം നേടുക എന്നതാണ് ലക്ഷ്യം.ആക്രമണത്തെ പ്രതിരോധിക്കാൻ ഏതിരാളിക്ക് കഴിയില്ല. ഓപ്പറേഷൻ സിന്ദൂർ പോലുള്ള സംയുക്ത ദൗത്യങ്ങളിലെ അനുഭവം ഇനി ഇതിലൂടെ ആവർത്തിക്കും.

പടിഞ്ഞാറൻ അതിർത്തിയിൽ നടന്ന ത്രിശൂൽ എന്ന സൈനിക അഭ്യാസത്തിൽ രുദ്ര ബ്രിഗേഡ് കഴിവ് പ്രകടിപ്പിച്ചു. പ്രതിരോധം പൂർണ്ണമായും സാധൂകരിച്ചു.

 

Tags: indian armymilitary operationsRudra BrigadeCold Strike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

India

അതിര്‍ത്തി പ്രതിരോധം ശക്തമാക്കാന്‍ ഇന്ത്യ 23000 കോടി രൂപയ്‌ക്ക് കെ.9 വജ്ര പീരങ്കിത്തോക്ക് വാങ്ങുന്നു.

India

ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം സ്ഫോടനം : രണ്ട് സൈനികർക്ക് വീരമൃത്യു

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍
India

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു
India

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

പുതിയ വാര്‍ത്തകള്‍

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.