Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു അസാമി ജനതയുടെ പൂർവ്വിക ഭൂമി പിടിച്ചെടുക്കാൻ ബംഗ്ലാദേശി മിയ-മുസ്ലീങ്ങൾ ; ഒരാളെയും വെറുതെ വിടില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 07:05 pm IST
in India

ഗുവാഹത്തി : ഹിന്ദു-അസാമി ജനതയുടെ പൂർവ്വിക ഭൂമി പിടിച്ചെടുക്കാൻ നീക്കവുമായി ബംഗ്ലാദേശി വംശജരായ മിയ-മുസ്ലീങ്ങൾ . കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭൂമി എഴുതി വാങ്ങാനാണ് ശ്രമം. മധ്യ ആസാമിലെ ന്യൂനപക്ഷ ജനസംഖ്യയുള്ള നാഗോൺ ജില്ലയിലെ ധിംഗ് പ്രദേശത്താണ് സംഭവം റിപ്പോർട്ട് . ആത്ഗാവിലെ 50 ആസാമി ഹിന്ദു കുടുംബങ്ങളാണ് ചുറ്റുമുള്ള ബംഗ്ലാദേശി വംശജരായ മിയ സമൂഹത്തിൽ നിന്ന് കടുത്ത ആക്രമണം നേരിടുന്നത്.

1980 കളുടെ തുടക്കത്തിൽ അസം പ്രക്ഷോഭത്തിനിടെ, ജീവന് ഭീഷണി ഉണ്ടായതോടെ ഈ കുടുംബങ്ങൾക്ക് ബാർബീൽ ചപോരി പ്രദേശത്തെ അവരുടെ പൂർവ്വിക കൃഷിഭൂമി ഉപേക്ഷിക്കേണ്ടിവന്നു. ക്രമേണ പ്രദേശത്ത് വലിയ മുസ്ലീം ജനസംഖ്യാ വളർച്ചയുണ്ടായി. പ്രക്ഷോഭം അവസാനിച്ചതിനുശേഷം, ഹിന്ദു കുടുംബങ്ങൾ ബാർബീൽ ചപോരി പ്രദേശത്തേക്ക് മടങ്ങി.

എന്നാൽ 2001 മുതൽ 2016 വരെയുള്ള കോൺഗ്രസ് ഭരണകാലത്ത് മിയ-മുസ്ലീങ്ങൾ ആസാമി കുടുംബങ്ങളെ ഭീഷണിപ്പെടുത്തി കൃഷിഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ 2016 ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം പോലീസിന്റെ സഹായത്തോടെ അസമീസ് കുടുംബങ്ങൾ അവരുടെ അവകാശങ്ങൾ തിരിച്ചുപിടിച്ചു . എന്നാൽ കഴിഞ്ഞ ദിവസം ഹിന്ദു കർഷകർ അവരുടെ കൃഷിയിടത്തിലേക്ക് പോയപ്പോൾ, മൂർച്ചയുള്ള ആയുധങ്ങളുമായെത്തിയ ബംഗ്ലാദേശികൾ ഇവരെ ആക്രമിക്കുകയായിരുന്നു.

അസമിലെ ഹിന്ദു കർഷകർക്കെതിരെ ആക്രമണം നടത്തിയ ബംഗ്ലാദേശികളെ ആരെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ‘ കൃഷി ഭൂമി ഹിന്ദുക്കളിൽ നിന്ന് ആരും തട്ടിയെടുക്കില്ല . ബിജെപി സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായാൽ മിയ മുഴുവൻ സംസ്ഥാനവും പിടിച്ചെടുക്കും. ബിജെപി സർക്കാർ അസാമിനും മിയയുടെ ആക്രമണത്തിനും ഇടയിൽ ഒരു വലിയ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നു. നമ്മളെപ്പോലെയല്ലാത്ത 40 ശതമാനം ആക്രമണകാരികളായ ആളുകൾ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ, അവർ എത്രത്തോളം പോകുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഈ ആളുകൾ അക്രമാസക്തരാണ്, അവർ നമ്മളെ കൊല്ലുകയും നദിയിൽ എറിയുകയും മാത്രമല്ല, ആദ്യം നമ്മുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പിന്നീട് അവരെ കൊല്ലുകയും ചെയ്യും. ഇതാണ് അവരുടെ ചരിത്രം . എന്നാൽ ബിജെപി ഉള്ളിടത്തോളം ബംഗ്ലാദേശി മുസ്ലീങ്ങളെ ഇവിടെ വച്ചു പൊറുപ്പിക്കില്ലെന്നും ‘ മുഖ്യമന്ത്രി പറഞ്ഞു.

 

Tags: AssamBangladeshihimantha bishwa sarma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

India

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

India

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

India

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

India

‘ അവരുടെ ബാഡ് ഡെയ്സ് ആരംഭിച്ചു കഴിഞ്ഞുവെന്ന് ‘ ഹിമന്ത , ഒപ്പം ചേർന്ന് സുവേന്ദുവും ; ലക്ഷ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.