Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു അസാമി ജനതയുടെ പൂർവ്വിക ഭൂമി പിടിച്ചെടുക്കാൻ ബംഗ്ലാദേശി മിയ-മുസ്ലീങ്ങൾ ; ഒരാളെയും വെറുതെ വിടില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 07:05 pm IST
in India

ഗുവാഹത്തി : ഹിന്ദു-അസാമി ജനതയുടെ പൂർവ്വിക ഭൂമി പിടിച്ചെടുക്കാൻ നീക്കവുമായി ബംഗ്ലാദേശി വംശജരായ മിയ-മുസ്ലീങ്ങൾ . കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭൂമി എഴുതി വാങ്ങാനാണ് ശ്രമം. മധ്യ ആസാമിലെ ന്യൂനപക്ഷ ജനസംഖ്യയുള്ള നാഗോൺ ജില്ലയിലെ ധിംഗ് പ്രദേശത്താണ് സംഭവം റിപ്പോർട്ട് . ആത്ഗാവിലെ 50 ആസാമി ഹിന്ദു കുടുംബങ്ങളാണ് ചുറ്റുമുള്ള ബംഗ്ലാദേശി വംശജരായ മിയ സമൂഹത്തിൽ നിന്ന് കടുത്ത ആക്രമണം നേരിടുന്നത്.

1980 കളുടെ തുടക്കത്തിൽ അസം പ്രക്ഷോഭത്തിനിടെ, ജീവന് ഭീഷണി ഉണ്ടായതോടെ ഈ കുടുംബങ്ങൾക്ക് ബാർബീൽ ചപോരി പ്രദേശത്തെ അവരുടെ പൂർവ്വിക കൃഷിഭൂമി ഉപേക്ഷിക്കേണ്ടിവന്നു. ക്രമേണ പ്രദേശത്ത് വലിയ മുസ്ലീം ജനസംഖ്യാ വളർച്ചയുണ്ടായി. പ്രക്ഷോഭം അവസാനിച്ചതിനുശേഷം, ഹിന്ദു കുടുംബങ്ങൾ ബാർബീൽ ചപോരി പ്രദേശത്തേക്ക് മടങ്ങി.

എന്നാൽ 2001 മുതൽ 2016 വരെയുള്ള കോൺഗ്രസ് ഭരണകാലത്ത് മിയ-മുസ്ലീങ്ങൾ ആസാമി കുടുംബങ്ങളെ ഭീഷണിപ്പെടുത്തി കൃഷിഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ 2016 ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം പോലീസിന്റെ സഹായത്തോടെ അസമീസ് കുടുംബങ്ങൾ അവരുടെ അവകാശങ്ങൾ തിരിച്ചുപിടിച്ചു . എന്നാൽ കഴിഞ്ഞ ദിവസം ഹിന്ദു കർഷകർ അവരുടെ കൃഷിയിടത്തിലേക്ക് പോയപ്പോൾ, മൂർച്ചയുള്ള ആയുധങ്ങളുമായെത്തിയ ബംഗ്ലാദേശികൾ ഇവരെ ആക്രമിക്കുകയായിരുന്നു.

അസമിലെ ഹിന്ദു കർഷകർക്കെതിരെ ആക്രമണം നടത്തിയ ബംഗ്ലാദേശികളെ ആരെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ‘ കൃഷി ഭൂമി ഹിന്ദുക്കളിൽ നിന്ന് ആരും തട്ടിയെടുക്കില്ല . ബിജെപി സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായാൽ മിയ മുഴുവൻ സംസ്ഥാനവും പിടിച്ചെടുക്കും. ബിജെപി സർക്കാർ അസാമിനും മിയയുടെ ആക്രമണത്തിനും ഇടയിൽ ഒരു വലിയ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നു. നമ്മളെപ്പോലെയല്ലാത്ത 40 ശതമാനം ആക്രമണകാരികളായ ആളുകൾ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ, അവർ എത്രത്തോളം പോകുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഈ ആളുകൾ അക്രമാസക്തരാണ്, അവർ നമ്മളെ കൊല്ലുകയും നദിയിൽ എറിയുകയും മാത്രമല്ല, ആദ്യം നമ്മുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പിന്നീട് അവരെ കൊല്ലുകയും ചെയ്യും. ഇതാണ് അവരുടെ ചരിത്രം . എന്നാൽ ബിജെപി ഉള്ളിടത്തോളം ബംഗ്ലാദേശി മുസ്ലീങ്ങളെ ഇവിടെ വച്ചു പൊറുപ്പിക്കില്ലെന്നും ‘ മുഖ്യമന്ത്രി പറഞ്ഞു.

 

Tags: AssamBangladeshihimantha bishwa sarma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വര്‍ഷങ്ങളായി വോട്ട് ചെയ്യാനാവാത്ത ബംഗാളികള്‍ ഇക്കുറി നിര്‍ഭയം വോട്ട്ചെയ്തു, ഇനി ബിജെപി ഭരിയ്‌ക്കുന്ന ബംഗാളില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനം

Article

ഭരണവും പ്രാരംഭ നടപടികളും

India

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയവര്‍ പറയുന്നു:”മമത തിരിച്ചുഭരണത്തിൽ വന്നാൽ ഞങ്ങൾ ബംഗാളിലേക്ക് തിരിച്ചെത്തും”

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

India

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.