Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനുഷ്യ മനസാക്ഷിപോലും മരവിക്കുന്ന കൊടും ക്രൂരത; പത്ത് വയസുകാരനെ പിതാവ് അന്തിയിറങ്ങാൻ സമ്മതിച്ചത് കാടുനിറഞ്ഞ വിറക് പുരയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 05:03 pm IST
in Kerala
കുട്ടി അന്തിയുറങ്ങിയിരുന്ന വിറക് പുര

കുട്ടി അന്തിയുറങ്ങിയിരുന്ന വിറക് പുര

കൂത്താട്ടുകുളം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയോടും അവന്റെ അമ്മയോടും അച്ഛന്റെയും അമ്മൂമ്മയുടെയും കൊടും ക്രൂരത. ഒന്നരമാസക്കാലമായി കുട്ടിയും അമ്മയും കഴിഞ്ഞത് കാടു നിറഞ്ഞ റബർ തോട്ടത്തിൽ വെളിച്ചം പോലും ഇല്ലാത്ത വിറക്പുരയിൽ. കുട്ടിയെ വീട്ടിൽ കയറ്റാനോ ആഹാരം നൽകാനോ അച്ഛനും അമ്മൂമ്മയും അനുവദിച്ചിരുന്നില്ല. ഒരു മറപോലുപോലും ഇല്ലാതെ പായ വിരിച്ച് ഒരു പുതപ്പ് മാത്രം നൽകിയാണ് ഇവർ ഈ കുരുന്നിനോട് ക്രൂരത കാട്ടിയത്.

അദ്ധ്യാപകരുടെ ഇടപെലിലാണ് സംഭവം പുറലോകം അറിഞ്ഞത്. വീടിന് പുറത്തോ മുറ്റത്തോ വെച്ച് വേണം കഴിക്കാൻ. കാടും ചെളിയും നിറഞ്ഞ വഴികളിലൂടെ ആണ് ഇവർ വിറക് പുരയിലേക്ക് പോയിരുന്നത്. കാക്കൂർ ടൗണിൽ ഓട്ടോ ഡ്രൈവർ ആണ് അച്ഛൻ കഴിഞ്ഞ ഒന്നര മാസമായി സ്വന്തം കുഞ്ഞിനോടും ഭാര്യയോടും മനുഷ്യ മനസാക്ഷിപോലും മരവിക്കുന്ന വിധം ക്രൂരത കാണിച്ചിരുന്നത്. തിരുമാറാടി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിക്കാണ് ഈ ദുരനുഭവം.

അദ്ധ്യാപകർ കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ സൂചനകളാണ് സംശയം ഉയർത്തിയത്. സ്കൂൾ ബാഗിൽ നിന്ന് നിരവധി ജൂസ് ബോട്ടിലുകളും കണ്ടെടുത്തു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്. വിശക്കുമ്പോൾ പിതാവ് നൽകിയിരുന്ന 20 രൂപായ്‌ക്ക് ജൂസ് വാങ്ങികുടിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപകർ കൂത്താട്ടുകുളം പോലീസിൽ അറിയിക്കുകയായിരുന്നു.

രാത്രി സി.ഐ. സഞ്ജു ജോസഫിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയാണ് വീടിനോട് സമീപത്തുള്ള വിറക് പുരയിൽ നിന്ന് കുട്ടിയേയും അമ്മയേയും മോചിപ്പിച്ചത്. തുടർന്ന് കുട്ടിയെ ശിശുക്ഷേമസമിതയുടെ നേതൃത്വത്തിൽ കൗൺസിൽ നടത്തി. മാതാപിതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. പോലീസ് താക്കീത് നൽകി വീട്ടയച്ചു. സംഭവത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.

തന്റെ കുട്ടിയല്ലാ എന്നു പറഞ്ഞായിരുന്നു ഇയാൾ കുട്ടിയെവീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നത്. സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ മുറിയിൽ കയറുവാൻ പിതാവ് അനുവദിച്ചിരുന്നില്ല. അയൽ വീടുകളിലും ട്യൂഷൻ സെന്റിലുമയിരുന്നു ഈ 10 വയസ്സുകാരൻ കഴിഞ്ഞിരുന്നത്. രാത്രിയിൽ കൂത്താട്ടുകുളം ടൗണിലെ തുണിക്കടയിൽ ജോലിചെയ്യുന്ന അമ്മ എത്തിയശേഷം കുട്ടിയേയും കൂട്ടി വിറക്പുരയിലേക്ക് പോകുകയായിരുന്നു.

മാതാപിതാക്കളെ വിളിച്ചു വരുത്തി കുട്ടിയേയും അമ്മയേയും വീട്ടിൽ കയറ്റി താമസിപ്പിക്കുവാൻ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിക്ക് പരാതി നൽകിയിട്ടുണ്ട്.

Tags: Living in wooden hutDenied entry to houseDenied foodmotherno electricityRubber PlantationExtreme crueltyFather and grandmotherFifth-grade boy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

Kerala

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.