Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊള്ളക്കാരുടെ ഭരണം വേണ്ടെന്ന ബീഹാര്‍ തീരുമാനം കേരളവും മാതൃകയാക്കണം: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 10:42 am IST
in Kerala

തിരുവനന്തപുരം: കൊള്ളക്കാരുടെ ഭരണം വേണ്ടെന്ന് തീരുമാനിച്ച ബീഹാറിനെ കേരളവും മാതൃകയാക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വര്‍ഗീയ കാര്‍ഡിറക്കിയുള്ള കോണ്‍ഗ്രസ് പ്രചാരണമാണ് ജനം തകര്‍ത്തത്. ന്യൂനപക്ഷ മേഖലകള്‍ എന്‍ഡിഎയ്‌ക്ക് ഒപ്പം നിന്നു. മുസ്ലീം ഭൂരിപക്ഷ മേഖലകളിലെല്ലാം മോദി-നിതീഷ് സഖ്യത്തെ ജനങ്ങള്‍ ചേര്‍ത്തുനിര്‍ത്തി. കേരളത്തിലും എന്‍ഡിഎ ഭരണം വരണമെന്ന സന്ദേശമാണ് ബീഹാര്‍ നല്‍കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അര്‍ബന്‍ നക്‌സലുകള്‍ക്കും രാജ്യവിരുദ്ധ സംഘത്തിനും വളം വയ്‌ക്കുന്ന രാഹുലിന്റെ മുഖത്തേറ്റ അടിയാണ് ബീഹാര്‍ ഫലം. രാജ്യത്തിനും തെരഞ്ഞെടുപ്പ് സമ്പ്രദായത്തിനും എതിരായി രാഹുല്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്കുള്ള തിരിച്ചടിയാണിത്. രാഹുല്‍ കോണ്‍ഗ്രസിനും ഇന്‍ഡി സഖ്യത്തിനും ബാധ്യതയായി മാറി. ഭാരതത്തില്‍ ഒരിടത്തും രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ഏറ്റെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറായില്ല. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ മാത്രമാണ് വോട്ട് ചോരി ഏറ്റെടുക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ശരിയായ പിന്‍ഗാമികള്‍ കേരളത്തിലാണ്. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും വിഴുപ്പ് ഭാണ്ഡം ചുമക്കണമോ എന്ന് ചിന്തിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉള്‍പ്പടെ ആയിരിക്കണക്കിന് കോടിരൂപയാണ് മോദിസര്‍ക്കാര്‍ 10 വര്‍ഷംകൊണ്ട് നല്‍കിയത്. പക്ഷെ എല്‍ഡിഎഫും യുഡിഎഫും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ആ പദ്ധതികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു. കുടിവെള്ള പ്രശ്‌നം പോലും പരിഹരിക്കാന്‍ സാധിച്ചില്ല. ന്യൂയോര്‍ക്ക് മേയര്‍ക്ക് പ്രചോദനം നല്‍കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അവകാശവാദം ഉന്നയിക്കുന്ന ആര്യാ രാജേന്ദ്രനെ എന്തുകൊണ്ട് തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നില്ല എന്ന് വ്യക്തമാക്കണം.

സ്ത്രീമുന്നേറ്റമെന്ന് വീമ്പു പറയുന്ന ഇടതുപക്ഷം പറയുന്നത് മേയറായ ആര്യയെ ഡെ. മേയറാക്കാനാകില്ലെന്നാണ്. മേയര്‍സ്ഥാനം ജനറല്‍ ആണെങ്കില്‍ എന്തുകൊണ്ട് വനിതയെ ആക്കിക്കൂടായെന്നും സുരേന്ദ്രന്‍ ചോദിച്ചു. തിരുവനന്തപുരത്ത് വലിയ തോതിലുള്ള അഴിമതിയും ദുര്‍ഭരണവുമാണ് നടന്നത്.

എല്ലാ മേഖലയിലും ദയനീയ പരാജയം. അത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നു വന്നതോടെ ആര്യാരാജേന്ദ്രനെ കോഴിക്കോട്ടേക്ക് നാടുകടത്തുകയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

പിണറായി ദുര്‍ഭരണം അവസാനിപ്പിക്കാനും മോദി മോഡലിനും എന്‍ഡിഎയ്‌ക്കും വോട്ട് നല്‍കാനുള്ള അവസരമാണ് ആസന്നമാകുന്നത്. കേരളത്തില്‍ ഇനിയും എന്‍ഡിഎയിലേക്ക് സംഖ്യകക്ഷികള്‍ വരുമെന്നും മുന്നണി ഘടനയില്‍ വലിയ മാറ്റം വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്‍, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: K SurendranNDA Keralacaste cardBihar Model
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Main Article

കേരളം തീരുമാനിക്കട്ടെ

പുതിയ വാര്‍ത്തകള്‍

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.