Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് വീണ്ടും ദല്‍ഹിയില്‍ അസ്വസ്ഥയുണ്ടാക്കാന്‍ നീക്കം; ദല്‍ഹിയിലെ വായുമലിനീകരണം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍

ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് വീണ്ടും ദല്‍ഹിയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ നീക്കം. ദല്‍ഹി നഗരത്തിലെ വായുമലിനീകരണവും അതോടൊപ്പം തെരുവുനായ്‌ക്കളെ പൊതു ഇടങ്ങളില്‍ നിന്നും മാറ്റണമെന്ന സുപ്രീംകോടതി വിധിയും ചേര്‍ത്തുവെച്ച് വിദ്യാര്‍ത്ഥികളെ പ്രതിഷേധത്തിനിറക്കിയിരിക്കുകയാണ്. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 11:51 pm IST
in India
ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (ഇടത്ത്) ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സമരം ചെയ്യുന്ന യുവതി (വലത്ത്)

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (ഇടത്ത്) ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സമരം ചെയ്യുന്ന യുവതി (വലത്ത്)

ന്യൂദല്‍ഹി::ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് വീണ്ടും ദല്‍ഹിയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ നീക്കം. ദല്‍ഹി നഗരത്തിലെ വായുമലിനീകരണവും അതോടൊപ്പം തെരുവുനായ്‌ക്കളെ പൊതു ഇടങ്ങളില്‍ നിന്നും മാറ്റണമെന്ന സുപ്രീംകോടതി വിധിയും ചേര്‍ത്തുവെച്ച് വിദ്യാര്‍ത്ഥികളെ പ്രതിഷേധത്തിനിറക്കിയിരിക്കുകയാണ്. ദല്‍ഹിയിലെ ചില റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരേയും സമരത്തിന് ഇറക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് കോളെജ് വിദ്യാര്‍ത്ഥികളെ ചില മുതലെടുപ്പ് നടത്തുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. ആം ആദ്മി ഈ സമരത്തെ കത്തിച്ചുനിര്‍ത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പ്രതിഷേധക്കാരെ ഇന്ത്യാഗേറ്റില്‍ എത്തിക്കാനാണ് ആം ആദ്മി ശ്രമിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ഇത്തരം വീഡിയോകള്‍ വന്‍തോതില്‍ പങ്കുവെയ്‌ക്കപ്പെടുന്നത് ഗൂഢാലോചനയുടെ സംശയം ജനിപ്പിക്കുന്നു:

#WATCH | Residents of Delhi protest at India Gate, demanding that the government formulate policies to curb air pollution in the National Capital region. pic.twitter.com/Iwxh2np3r5

— ANI (@ANI) November 9, 2025

പഞ്ചാബില്‍ നിന്നും കൂടുതല്‍ കൃഷിക്കളങ്ങളില്‍ വൈക്കോല്‍ കുറ്റികള്‍ തീയിടുന്നത് ദല്‍ഹി നഗരത്തിലെ മലിനീകരണം വര്‍ധിപ്പിച്ചിട്ടുണ്ട്. ആം ആദ്മി ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ പഞ്ചാബില്‍ നിന്നും മനപൂര്‍വ്വം മലിനീകരണം കൂട്ടാനായി കൂടുതലായി വൈക്കോല്‍ കത്തിക്കല്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പഞ്ചാബിലെ തരണ്‍ തരണില്‍ നിന്നും കൊയ്തുകഴിഞ്ഞ പാടത്ത് വൈക്കോല്‍ കുറ്റി കത്തിക്കുന്നതിന്റെ ദൃശ്യം. :

Arvind Kejriwal, seeing this stubble-burning video from Tarn Taran, you truly deserve an Oscar! 🏆
When you were in the opposition, you used to call Punjab's stubble the 'Source of All Evil' for Delhi's pollution. Now, under your own government, you have 'doubled' your 'love for… pic.twitter.com/RC9JdepvAH

— Ginni Malhotra (@GinniMalhotra_) November 9, 2025

ഇത്രയധികം വായുമലിനീകരണം നടത്തുന്ന രീതിയില്‍ തീയിടുന്നവര്‍ക്ക് ഒരു ഓസ്കാര്‍ നല്‍കണമെന്നാണ് മേലേ കാണിച്ചിരിക്കുന്ന വീഡിയോ പങ്കുവെച്ച ആള്‍ പറയുന്നത്. അത്രയ്‌ക്ക് ഭീകരമാണ് പഞ്ചാബില്‍ നിന്നുള്ള വൈക്കോല്‍ കത്തിച്ചുള്ള പുകപടലങ്ങള്‍.

ആം ആദ്മി നേതാവ് പ്രിയങ്ക കാക്കര്‍ ഉള്‍പ്പെടെ ഇന്ത്യാഗേറ്റില്‍ വന്ന് പ്രസംഗിച്ച് സമരക്കാരെ വീര്യം കൂട്ടാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ ജാഗ്രതയിലാണ്. കാരണം ഇതുപോലുള്ള അവസരങ്ങളെ വൈകാരികമായി മുതലെടുപ്പ് നടത്താന്‍ ചില ഗൂഢാലോചനക്കാര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

വായുമലിനീകരണത്തിനെതിരെ കൃത്രിമ മഴ ഉള്‍പ്പെടെയുള്ള പരിഹാരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി രേഖാ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ‍വാസ്തവത്തില്‍ ദല്‍ഹിയിലെ വായുമലിനീകരണ സൂചിക (എക്യൂഐ) ഞായറാഴ്ച 391 ആയിരുന്നത് വൈകുന്നേരം നാല് മണിയായപ്പോഴേക്കും 375ലേക്കും പിന്നീട് 369ലേക്കും എത്തിയതായി സെന്‍ട്രല്‍ പൊളൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍ പറയുന്നു. എക്യുഐ 400നേക്കാള്‍ ഉയര്‍ന്നാണ് അത് വെരി പൂവര്‍ എന്നതില്‍ നിന്നും സെവിയര്‍ (ആപല്‍ക്കരം) എന്ന ഘട്ടത്തിലേക്ക് കടക്കും എന്നതിനാലാണ് ആശങ്ക. അതേ സമയം ദല്‍ഹിയിലെ വായുമലിനീകരണസൂചികയായ എക്യുഐ 600ല്‍ എത്തിയെന്ന രീതിയില്‍ ആശങ്കപരത്തുന്ന നുണപ്രചാരണം സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുന്നുണ്ട്. വായുമലിനീകരണം മൂലം ശ്വാസം മുട്ടി രോഗങ്ങളുണ്ടാകുമെന്ന ദുഷ് പ്രചാരണവും അരങ്ങ് തകര്‍ക്കുകയാണ്. ദല്‍ഹി സര്‍ക്കാര്‍ യഥാര്‍ത്ഥ വായുമലിനീകരണ സൂചിക മറച്ചുവെയ്‌ക്കുകയാണെന്നും ദുഷ്പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്നു. എന്നാല്‍ പ്രിയങ്ക കാക്കര്‍ മുഖം മൂടി പോലും ധരിയ്‌ക്കാതെയാണ് പ്രസംഗിക്കുന്നത്. ദല്‍ഹി മുഖ്യമന്ത്രി രേഖാ ശര്‍മ്മ ഓഫീസില്‍ ഒളിച്ചിരിക്കുകയാണെന്ന രീതിയിലുള്ള ദുഷ്പ്രചാരണമാണ് ആം ആദ്മി നടത്തുന്നത്. എന്നാല്‍ 15 എയര്‍ പ്യൂരിഫയേഴ്സ് പ്രവര്‍ത്തിപ്പിക്കാന്‍ രേഖാ ശര്‍മ്മ ഉത്തരവിട്ടിട്ടുണ്ട്.

പ്രതിഷേധക്കാരെ ദല്‍ഹി പൊലീസ് അപ്പപ്പോള്‍ അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ട്. എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനെതിരെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ചിലര്‍ രംഗത്തെത്തുന്നുണ്ട്.

സമൂഹമാധ്യമങ്ങളിലാണ് ഇതിന്റെ വീഡിയോകള്‍ കൂടുതലായി പ്രചരിപ്പിക്കപ്പെടുന്നത്. എന്‍ജിഒകളും ഇടത് പാര്‍ട്ടികളും ഇസ്ലാമിസ്റ്റുകളും കോണ്‍ഗ്രസും ആം ആദ്മിയും ഇതിന് പിന്നിലുണ്ട്. പ്രതിഷേധക്കാരെല്ലാം മുഖംമൂടി ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം ജെഎന്‍യുവില്‍ എസ് എഫ് ഐ നേടിയ വിജയവും ചില വിദ്യാര്‍ത്ഥികളെ സമരത്തില്‍ പങ്കെടുക്കാന്‍ പ്രചോദനമായിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്.

എക്സ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ഇത്തരം പ്രതിഷേധങ്ങളുടെ വീഡിയോകള്‍ വലിയ തോതിലാണ് പങ്കുവെയ്‌ക്കപ്പെടുന്നത് എന്നതും ആസൂത്രിതനീക്കമാണോ എന്ന സംശയം ജനിപ്പിക്കുന്നുണ്ട്.

Tags: AQIAir pollution DelhiaapAam Aadmi PartyDelhi protestartificial rainRekha Sharmadelhi pollution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)
India

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

India

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

India

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.