Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രായം കുറഞ്ഞ ഹിന്ദു പെൺകുട്ടികളെ നോട്ടമിട്ട് പാക് മുസ്ലീം വയോധികർ; സിന്ധ് പ്രവിശ്യയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിച്ചത് 70കാരൻ

ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, വിവാഹം എന്നിവ സിന്ധിലെ ഹൈന്ദവ സമൂഹത്തെ ഭീതിയിലാഴ്‌ത്തുന്ന ഒരു വിപത്താണെന്ന് അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 10:12 pm IST
in World

കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി വൃദ്ധനായ മുസ്ലീം പുരുഷനെ വിവാഹം കഴിപ്പിച്ച ഹിന്ദു പെൺകുട്ടിയ്‌ക്ക് നീതി നേടിക്കൊടുത്ത് കോടതി. കോടതി ഉത്തരവിനെത്തുടർന്ന് കുടുംബവുമായി വീണ്ടും പെൺകുട്ടി ഒന്നിച്ചതായി പ്രാദേശിക ഹിന്ദു നേതാവ് പറഞ്ഞു.

കറാച്ചിയിൽ നിന്ന് ഏകദേശം 310 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഉമർകോട്ടിലെ ഒരു കോടതി സുനിത കുമാരി മഹാരാജിനെ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ ഉത്തരവിട്ടതായി കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ പ്രതിനിധീകരിച്ച ഹിന്ദു ആക്ടിവിസ്റ്റ് ശിവ് കാച്ചി പറഞ്ഞു. മിർപുർഖാസ് ജില്ലയിലെ കുൻറി പട്ടണത്തിൽ നിന്നാണ് സുനിതയെ തട്ടിക്കൊണ്ടുപോയി പിന്നീട് നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തത്.

മതം മാറിയ ശേഷം സുനിതയെ 70 വയസിലധികം പ്രായമുള്ള ഒരു മുസ്ലീം പുരുഷനുമായി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. നീതി ലഭിച്ച ഭാഗ്യവതിയായ ചുരുക്കം ചില ഹിന്ദു പെൺകുട്ടികളിൽ ഒരാളാണ് സുനിതയെന്ന് പ്രാദേശിക ഹിന്ദു സമൂഹ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും പറഞ്ഞു.

അതേ സമയം സുനിതയുടെ കേസ് ഒറ്റപ്പെട്ട ഒന്നല്ലെന്ന് ഉമർകോട്ടിൽ നിന്നുള്ള അഭിഭാഷകനായ ചന്ദർ കോഹ്‌ലി പറഞ്ഞു. ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, വിവാഹം എന്നിവ സിന്ധിലെ ഹൈന്ദവ സമൂഹത്തെ ഭീതിയിലാഴ്‌ത്തുന്ന ഒരു വിപത്താണെന്ന് അദ്ദേഹം പറഞ്ഞു.

മാതാപിതാക്കളും ആക്ടിവിസ്റ്റുകളും കേസ് ഫയൽ ചെയ്തതിന് ശേഷമാണ് സുനിതയെ ഉമർകോട്ടിൽ നിന്ന് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിരവധി വാദം കേൾക്കലുകൾക്ക് ശേഷമാണ് കോടതി പെൺകുട്ടിയെ സ്വന്തം ഭവനത്തിലേക്ക് അയച്ചത്.

മിക്ക കേസുകളിലും പ്രതികൾ തങ്ങളുടെ വിവാഹത്തെ ന്യായീകരിക്കുന്നതിനും പെൺകുട്ടിയുടെ സമ്മതത്തോടെയാണ് വിവാഹമെന്നും തെളിയിക്കുന്നതിനും വ്യാജ രേഖകൾ ഹാജരാക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്നും അഭിഭാഷകൻ പറഞ്ഞു. ഇരകളായ പെൺകുട്ടികളിൽ ഭൂരിഭാഗവും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്, അവർക്ക് അവരുടെ കേസ് വാദിക്കാൻ പണമോ അറിവോ ഇല്ലെന്നും കോഹ്‌ലി പറഞ്ഞു.

കഴിഞ്ഞ മാസം ആദ്യം സമാനമായ ഒരു കേസിൽ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഒരു 15 വയസ്സുള്ള ഒരു ഹിന്ദു പെൺകുട്ടി തന്റെ കുടുംബത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് കോടതിയിൽ അപേക്ഷിച്ചിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത് പിന്നീട് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു.

Tags: pakistanHindu girls' conversionSindh provinceRadical IslamistsMuslim aged Man
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.