Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭിന്നശേഷിക്കാരോട് കടുത്ത നീതി നിഷേധം തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 02:31 pm IST
in Kerala

ആലപ്പുഴ: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മറ്റുള്ളവര്‍ക്ക് 2000 രൂപയായി വര്‍ദ്ധിപ്പിക്കുമ്പോഴും ഭിന്നശേഷിക്കാര്‍ക്ക് നല്‍കേണ്ട കൂടുതല്‍ തുക സര്‍ക്കാര്‍ വെട്ടിക്കുറയ്‌ക്കുന്നു. 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനേക്കാള്‍ 25 ശതമാനം അധികം ഭിന്നശേഷിക്കാര്‍ക്ക് നല്‍കണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും വര്‍ഷങ്ങളായി ഇത് ലംഘിക്കപ്പെടുന്നു.

ഇത് ഭിന്നശേഷിക്കാരോടുള്ള കടുത്ത നീതിനിഷേധമാണെന്നാണ് വിമര്‍ശനം. കേരളത്തില്‍ പെന്‍ഷന്‍ ഏകീകരിച്ച നാള്‍ മുതല്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കാതെ മറ്റുള്ളവര്‍ക്ക് നല്‍കുന്ന തുക തന്നെയാണ് നല്‍കിവരുന്നത്. 2016ലെ ഭിന്നശേഷി അവകാശ നിയമത്തിന്റെ ലംഘനമാണ് സര്‍ക്കാര്‍ നടത്തുന്നത്. മറ്റുള്ളവരെക്കാള്‍ 25 ശതമാനം കൂടുതല്‍ പെന്‍ഷന്‍ ഭിന്നശേഷിക്കാര്‍ക്ക്, അവകാശമുണ്ടെന്നിരിക്കെ 25 ശതമാനം തുക കൂടി ചേര്‍ത്ത് ഭിന്നശേഷി പെന്‍ഷന്‍ 2500 രൂപയായി വര്‍ദ്ധിപ്പിച്ച് നല്‍കണമെന്നാണ് ആവശ്യം.

മറ്റ് അയല്‍സംസ്ഥാനങ്ങളിലെല്ലാം പെന്‍ഷനില്‍ 25 ശതമാനം അധികം തുക ഭിന്നശേഷിക്കാര്‍ക്ക് നല്‍കുമ്പോള്‍ കേരളത്തില്‍ അര്‍ഹതപ്പെട്ട തുക നല്‍കാത്തത് വരിയില്‍ നില്‍ക്കാന്‍ ആവാത്തവരോട് കാണിക്കുന്ന അനീതിയാണെന്നാണ് വിമര്‍ശനം. കേരളത്തില്‍ പെന്‍ഷന്‍ ഏകീകരണം ഉണ്ടാകുന്നതിനു മുമ്പ് ഭിന്നശേഷിക്കാര്‍ക്ക് 300 രൂപ അധികം ലഭിച്ചിരുന്നതും ഏകീകരണത്തോടെ നഷ്ടപ്പെടുകയുണ്ടായി. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതലായാല്‍ കിടപ്പുരോഗികളായ ഭിന്നശേഷിക്കാര്‍ക്ക് പോലും പെന്‍ഷന്‍ കിട്ടാത്ത സാഹചര്യവും പെന്‍ഷന്‍ ഏകീകരണം കൊണ്ട് ഉണ്ടായ ദോഷമാണ്.

ഭിന്നശേഷിക്കാര്‍ക്ക് വാര്‍ഷിക വരുമാന പരിധി എന്ന നിബന്ധന ഒഴിവാക്കുകയും ഭിന്നശേഷിക്കാരെ ബിപിഎല്‍ ആയി പരിഗണിക്കുകയും വേണം. ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് നിലവില്‍ വര്‍ധിപ്പിച്ചിരിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുകയായ 2000 രൂപയുടെ 25 ശതമാനായ 500 രൂപ കൂടി ചേര്‍ത്ത് 2500 രൂപ ദിവ്യാംഗര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തകനായ ചന്ദ്രദാസ് കേശവപിള്ള ഭിന്നശേഷി കമ്മീഷണര്‍ക്കും, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിക്കും കത്തയച്ചു.

 

Tags: Kerala GovernmentSocial Security PensionDifferently abled people
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

Editorial

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

പുതിയ വാര്‍ത്തകള്‍

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.