Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎം ശ്രീ: കരാറില്‍ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Oct 30, 2025, 12:53 pm IST
inKerala

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പ് കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടതിനു ശേഷം, പിന്മാറുമെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാ വിരുദ്ധം. ഒപ്പിട്ട് പണം വാങ്ങിയാല്‍ പിന്മാറാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കില്ലെന്ന് വിദഗ്ധര്‍. ധാരണാപത്രത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന് ഏകപക്ഷീയമായി പിന്മാറാന്‍ സാധിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന മന്ത്രിതല ഉപസമിതിക്കോ ഉദ്യോഗസ്ഥവൃന്ദത്തിനോ ഇതിനധികാരമില്ല. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചെടുക്കുന്ന തീരുമാനത്തിലൂടെ മാത്രമേ പദ്ധതി റദ്ദാക്കാനാവൂ. പദ്ധതി നടത്തിപ്പ് തൃപ്തികരമല്ലെങ്കില്‍ 30 ദിവസത്തെ നോട്ടീസ് നല്‍കി ഒഴിവാക്കാനുള്ള അധികാരവും കേന്ദ്രത്തിനുണ്ട്.

എസ്എസ്‌കെ ഫണ്ടും പിഎം ശ്രീയും കൂട്ടിയോജിപ്പിച്ചതിനാല്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ മേഖലയ്‌ക്ക് കനത്ത തിരിച്ചടിയാകും. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകളാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. ഒരു സ്‌കൂളിന് ശരാശരി 1.13 കോടി രൂപയാണ് ലഭിക്കുക. കേന്ദ്ര-സംസ്ഥാന വിഹിതം 60-40 എന്ന അനുപാതത്തിലാണ്. പദ്ധതികള്‍ക്കാണ് ഫണ്ട് എന്നതിനാല്‍ പദ്ധതി നടപ്പാക്കാതെ, പണം കിട്ടിയില്ലെന്ന പരാതിയുമായി കോടതിയെ സമീപിച്ചാലും തിരിച്ചടിയാകും.

സിപിഐ മന്ത്രിമാര്‍ എതിര്‍ത്തതോടെ 2024 ഡിസംബറിലും പിന്നീട് 2025 ജൂണിലും പിഎം ശ്രീയില്‍ ചേരുന്നില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. ഇതിനിടക്കാണ് ഒപ്പുവച്ചത്. പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളുമായും കേന്ദ്രപ്രതിനിധികളുമായും തുടര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയില്‍ ഒപ്പിടാനുള്ള തീരുമാനമെന്നും മന്ത്രി വി. ശിവന്‍കുട്ടിയും സ്ഥിരീകരിച്ചിരുന്നു. പദ്ധതിയില്‍ ഒരു കുഴപ്പവുമില്ലെന്നും പദ്ധതിയെ എതിര്‍ക്കുന്ന പഴയ നിലപാട് താന്‍ തിരുത്തിയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സിപിഐ പ്രതിഷേധം കനത്തതോടെ, തന്ത്രപരമായ തീരുമാനമാണിതെന്നും വിവിധ സ്‌കീമുകളിലായി തടഞ്ഞുവച്ചിരിക്കുന്ന 1500 കോടി രൂപയോളം നേടിയെടുക്കലാണ് ലക്ഷ്യമെന്നും അതുകഴിഞ്ഞാല്‍ പദ്ധതി നടപ്പാക്കില്ലെന്നുമായിരുന്നു സിപിഎം നേതാക്കളുടെയും മന്ത്രിയുടെയും മറുപടി. ഫണ്ട് വാങ്ങിയ ശേഷം സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനോ പദ്ധതി ഭാഗീകമായി പോലും നടപ്പാക്കാതിരിക്കാനോ സാധിക്കില്ല.

2020ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സപ്തം. 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ അഥവാ പിഎം ശ്രീ. ഈ പദ്ധതിയില്‍ പ്രവേശിക്കാന്‍ സ്‌കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂളുകളാണ് തെരഞ്ഞെടുക്കുന്നത്. നഗരപ്രദേശങ്ങളില്‍ 70 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 60 ശതമാനവും സ്‌കോര്‍ ലഭിച്ചാല്‍ പദ്ധതിക്ക് അപേക്ഷിക്കാം. പിഎം ശ്രീയില്‍ ചേരണമെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവെക്കേണ്ടതുണ്ട്. സംസ്ഥാനം, കേന്ദ്രഭരണപ്രദേശം, കേന്ദ്രീയ വിദ്യാലയ സംഗതന്‍, നവോദയ വിദ്യാലയ സമിതി എന്നിവരാണ് ധാരണപത്രത്തില്‍ ഒപ്പുവെക്കേണ്ടത്.

Tags: Kerala GovermentPM Shri projectപിഎം ശ്രീ പദ്ധതിവിദ്യാഭ്യാസ വകുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; പിഎസ്‌സി ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)
Main Article

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

Kerala

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.