Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎംശ്രീ വേണ്ട എന്ന് ചിന്തിക്കുന്നത് മുഗളന്മാരുടെ ഭരണ പരിഷ്കാരങ്ങൾ നഷ്ടപ്പെടുമോ എന്ന പേടിയിൽ ; സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 02:45 pm IST
in Kerala

കൊച്ചി : പിഎംശ്രീയിൽ കേരളം ഉൾപ്പെട്ടതോടെ പണി കിട്ടുന്നത് ടിപ്പു സുൽത്താൻ, അക്ബർ, ഹുമയൂൺ, ബാബർ, ഔറംഗസീബ് എന്നിവർക്കാണെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . PM ശ്രീ യിൽ നിന്നും 1500 കോടി വാങ്ങിയാൽ പുതിയ വിദ്യാഭാസ പദ്ധതി അംഗീകരിക്കേണ്ടി വരും.

പുതിയ സിലബസിൽ ഇവരെ കുറിച്ച് പഠിപ്പിക്കുമെങ്കിലും ഇവരുടെ ഭരണ പരിഷ്കാരങ്ങൾ, ഇവരുടെ ചിന്തകൾ, ഇവരുടെ നന്മകൾ വാരി വിതറുന്ന ചരിത്രം എന്നിവ ഉണ്ടാകില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വളരെ പ്രായോഗികമായി ഒരു നല്ല ഭാവി തലമുറയെ സൃഷ്ടിക്കുക ആണ് പി എം ശ്രീയുടെ ലക്ഷ്യം. എന്നാൽ കേരളത്തിൽ ഇത് വേണ്ട എന്ന് ചിന്തിക്കുന്നത് മുഗളന്മാരുടെ ഭരണ പരിഷ്കാരങ്ങൾ കുട്ടികൾക്ക് നഷ്ടപ്പെടുമോ എന്ന പേടിയിൽ ആണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ …..

പണ്ഡിറ്റിന്റെ രാഷ്‌ട്രീയ നിരീക്ഷണം
കേരളം PM ശ്രീ പദ്ധതിയിൽ ഒപ്പിടുകയും, സ്കൂളുകളുടെ വികസനത്തിനായി 1500 കോടി കേന്ദ്ര സർക്കാരിൽ നിന്നും വാങ്ങുകയും ആണല്ലോ. ഇതിൽ ഘടക കക്ഷി ആയ CPI തന്നെ സർക്കാരിനെ എതിർത്തു രംഗത്ത് വന്നല്ലോ.
PM ശ്രീ യിൽ നിന്നും 1500 കോടി വാങ്ങിയാൽ പുതിയ education പദ്ധതി അംഗീകരിക്കേണ്ടി വരും. അതായത് ടിപ്പു സുൽത്താൻ, അക്ബർ, ഹുമയൂൺ, ബാബർ, ഔരംഗസീബ് എന്നിവർക്കാണ് പണി കിട്ടുക. പുതിയ സിലബസിൽ ഇവരെ കുറിച്ച് പഠിപ്പിക്കും എങ്കിലും ഇവരുടെ ഭരണ പരിഷ്കാരങ്ങൾ, ഇവരുടെ ചിന്തകൾ, ഇവരുടെ നന്മകൾ വാരി വിതറുന്ന history എന്നിവ ഉണ്ടാകില്ല. കൂടെ റഷ്യൻ revolution, ചൈനീസ് revolution etc ക്കും വലിയ പ്രാധാന്യം ഉണ്ടാകില്ല. സയൻസ്, evidence based ആയ കാര്യങ്ങൾ ആകും കൂടുതൽ ഉണ്ടാവുക. പുതിയ ജോലി സാധ്യതകൾ, ഇന്നത്തെ ഇന്ത്യ എന്നിവയും കുട്ടികൾക്ക് പഠിക്കുവാൻ പറ്റും.
കൂടെ driving ലൈസൻസ് നിയമങ്ങൾ, Indian Penal Code പ്രകാരം ഒരു സാധാരണ പൗരൻ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ നിങ്ങളെ പഠിപ്പിക്കുന്നു. പിന്നെ സ്കിൽ development രീതി പ്രകാരം കുട്ടികളുടെ അഭിരുചിക്കു അനുസരിച്ചു ചെറുപ്പം മുതലേ പഠിക്കാം. നന്നായി drawing, arts, editing, engineering mind etc ഉള്ള കുട്ടികൾക്ക് കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതി പ്രകാരം 8 class മുതലേ അതുമായി ബന്ധപ്പെട്ട് പഠിച്ചു മിടുക്കർ ആകാം. ഇതിനായി 21 വായസ്സു വരെ wait ചെയ്യേണ്ട..
ഡിഗ്രി വിദ്യാഭ്യാസം മുഴുവനായി പൂർത്തി ആക്കാത്തവർക്ക് അത് വരെയുള്ള വിദ്യാഭ്യാസം വെച്ചു സർട്ടിഫിക്കറ്റ് നൽകുന്നു. ഇങ്ങനെ വളരെ പ്രായോഗികമായി ഒരു നല്ല ഭാവി തലമുറയെ സൃഷ്ടിക്കുക ആണ് ലക്ഷ്യം.
എന്നാൽ കേരളത്തിൽ ഇത് വേണ്ട എന്ന് ചിന്തിക്കുന്നത് മുഗളന്മാരുടെ ഭരണ പരിഷ്കാരങ്ങൾ കുട്ടികൾക്ക് നഷ്ടപ്പെടുമോ എന്ന പേടിയിൽ ആണ്.
(വാൽ കഷ്ണം… CPI ഇനി ഘടക കക്ഷി ആയി ഇല്ലെങ്കിലും CPM ന് വലിയൊരു നഷ്ടം ഉണ്ടാകുവാൻ സാധ്യത ഇല്ല. CPM ഒറ്റയ്‌ക്ക് നിന്നാൽ തന്നെയും കേരളം ഭരിക്കാവുന്നതേ ഉള്ളു.
എന്നാൽ CPI ക്കു CPM നിർബന്ധവുമാണ്.. എന്നാൽ നിലവിലെ അവസ്ഥയിൽ CPI കോൺഗ്രസ്സ് ലേക്ക് പോകുന്നതാണ് അവർക്കു കൂടുതൽ ഗുണം )

 

 

Tags: cpisanthosh pandit#PM SRI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

Kerala

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ചുവിടണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം, ബിനോയ് വിശ്വം അപക്വമായ പ്രസ്താവനകള്‍ നിര്‍ത്തണം

Kerala

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

Kerala

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

Kerala

പ്രതിപക്ഷ ഉപനേതൃപദവി: സി പി എം-സി പി ഐ ചര്‍ച്ച പരാജയപ്പെട്ടു, ഇടതുമുന്നണിയില്‍ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.