Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎംശ്രീ വേണ്ട എന്ന് ചിന്തിക്കുന്നത് മുഗളന്മാരുടെ ഭരണ പരിഷ്കാരങ്ങൾ നഷ്ടപ്പെടുമോ എന്ന പേടിയിൽ ; സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 02:45 pm IST
inKerala

കൊച്ചി : പിഎംശ്രീയിൽ കേരളം ഉൾപ്പെട്ടതോടെ പണി കിട്ടുന്നത് ടിപ്പു സുൽത്താൻ, അക്ബർ, ഹുമയൂൺ, ബാബർ, ഔറംഗസീബ് എന്നിവർക്കാണെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . PM ശ്രീ യിൽ നിന്നും 1500 കോടി വാങ്ങിയാൽ പുതിയ വിദ്യാഭാസ പദ്ധതി അംഗീകരിക്കേണ്ടി വരും.

പുതിയ സിലബസിൽ ഇവരെ കുറിച്ച് പഠിപ്പിക്കുമെങ്കിലും ഇവരുടെ ഭരണ പരിഷ്കാരങ്ങൾ, ഇവരുടെ ചിന്തകൾ, ഇവരുടെ നന്മകൾ വാരി വിതറുന്ന ചരിത്രം എന്നിവ ഉണ്ടാകില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വളരെ പ്രായോഗികമായി ഒരു നല്ല ഭാവി തലമുറയെ സൃഷ്ടിക്കുക ആണ് പി എം ശ്രീയുടെ ലക്ഷ്യം. എന്നാൽ കേരളത്തിൽ ഇത് വേണ്ട എന്ന് ചിന്തിക്കുന്നത് മുഗളന്മാരുടെ ഭരണ പരിഷ്കാരങ്ങൾ കുട്ടികൾക്ക് നഷ്ടപ്പെടുമോ എന്ന പേടിയിൽ ആണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ …..

പണ്ഡിറ്റിന്റെ രാഷ്‌ട്രീയ നിരീക്ഷണം
കേരളം PM ശ്രീ പദ്ധതിയിൽ ഒപ്പിടുകയും, സ്കൂളുകളുടെ വികസനത്തിനായി 1500 കോടി കേന്ദ്ര സർക്കാരിൽ നിന്നും വാങ്ങുകയും ആണല്ലോ. ഇതിൽ ഘടക കക്ഷി ആയ CPI തന്നെ സർക്കാരിനെ എതിർത്തു രംഗത്ത് വന്നല്ലോ.
PM ശ്രീ യിൽ നിന്നും 1500 കോടി വാങ്ങിയാൽ പുതിയ education പദ്ധതി അംഗീകരിക്കേണ്ടി വരും. അതായത് ടിപ്പു സുൽത്താൻ, അക്ബർ, ഹുമയൂൺ, ബാബർ, ഔരംഗസീബ് എന്നിവർക്കാണ് പണി കിട്ടുക. പുതിയ സിലബസിൽ ഇവരെ കുറിച്ച് പഠിപ്പിക്കും എങ്കിലും ഇവരുടെ ഭരണ പരിഷ്കാരങ്ങൾ, ഇവരുടെ ചിന്തകൾ, ഇവരുടെ നന്മകൾ വാരി വിതറുന്ന history എന്നിവ ഉണ്ടാകില്ല. കൂടെ റഷ്യൻ revolution, ചൈനീസ് revolution etc ക്കും വലിയ പ്രാധാന്യം ഉണ്ടാകില്ല. സയൻസ്, evidence based ആയ കാര്യങ്ങൾ ആകും കൂടുതൽ ഉണ്ടാവുക. പുതിയ ജോലി സാധ്യതകൾ, ഇന്നത്തെ ഇന്ത്യ എന്നിവയും കുട്ടികൾക്ക് പഠിക്കുവാൻ പറ്റും.
കൂടെ driving ലൈസൻസ് നിയമങ്ങൾ, Indian Penal Code പ്രകാരം ഒരു സാധാരണ പൗരൻ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ നിങ്ങളെ പഠിപ്പിക്കുന്നു. പിന്നെ സ്കിൽ development രീതി പ്രകാരം കുട്ടികളുടെ അഭിരുചിക്കു അനുസരിച്ചു ചെറുപ്പം മുതലേ പഠിക്കാം. നന്നായി drawing, arts, editing, engineering mind etc ഉള്ള കുട്ടികൾക്ക് കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതി പ്രകാരം 8 class മുതലേ അതുമായി ബന്ധപ്പെട്ട് പഠിച്ചു മിടുക്കർ ആകാം. ഇതിനായി 21 വായസ്സു വരെ wait ചെയ്യേണ്ട..
ഡിഗ്രി വിദ്യാഭ്യാസം മുഴുവനായി പൂർത്തി ആക്കാത്തവർക്ക് അത് വരെയുള്ള വിദ്യാഭ്യാസം വെച്ചു സർട്ടിഫിക്കറ്റ് നൽകുന്നു. ഇങ്ങനെ വളരെ പ്രായോഗികമായി ഒരു നല്ല ഭാവി തലമുറയെ സൃഷ്ടിക്കുക ആണ് ലക്ഷ്യം.
എന്നാൽ കേരളത്തിൽ ഇത് വേണ്ട എന്ന് ചിന്തിക്കുന്നത് മുഗളന്മാരുടെ ഭരണ പരിഷ്കാരങ്ങൾ കുട്ടികൾക്ക് നഷ്ടപ്പെടുമോ എന്ന പേടിയിൽ ആണ്.
(വാൽ കഷ്ണം… CPI ഇനി ഘടക കക്ഷി ആയി ഇല്ലെങ്കിലും CPM ന് വലിയൊരു നഷ്ടം ഉണ്ടാകുവാൻ സാധ്യത ഇല്ല. CPM ഒറ്റയ്‌ക്ക് നിന്നാൽ തന്നെയും കേരളം ഭരിക്കാവുന്നതേ ഉള്ളു.
എന്നാൽ CPI ക്കു CPM നിർബന്ധവുമാണ്.. എന്നാൽ നിലവിലെ അവസ്ഥയിൽ CPI കോൺഗ്രസ്സ് ലേക്ക് പോകുന്നതാണ് അവർക്കു കൂടുതൽ ഗുണം )

 

 

Tags: cpisanthosh pandit#PM SRI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.