Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെ വധിക്കാന്‍ ഉള്‍പ്പെടെ ആസൂത്രണം നടക്കുന്ന ഇടമായി ബംഗ്ലദേശ് മാറുന്നു; പാകിസ്ഥാന്‍ സൈന്യവും ബംഗ്ലാദേശില്‍ പിടിമുറുക്കുന്നു

പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള ഗൂഢാലോചനകേന്ദ്രവും പരിശീലനകേന്ദ്രവും ഒക്കെയായി ബംഗ്ലാദേശിലെ ധാക്ക മാറുകയാണെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സിക്ക് ലഭിച്ച അത്തരമൊരു റിപ്പോര്‍ട്ടിനെതുടര്‍ന്ന് വലിയ ജാഗ്രതയിലാണ് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 12:53 am IST
in India, World
അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ ഏജന്‍റായ ടെറേസ് ജാക്സന്‍ (വലത്ത്) മോദിയും പുടിനും ചൈനയില്‍ പുടിന്‍റെ സ്വകാര്യ കാറിനുളളില്‍ ചര്‍ച്ച നടത്തുന്നു (ഇടത്ത്)

അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ ഏജന്‍റായ ടെറേസ് ജാക്സന്‍ (വലത്ത്) മോദിയും പുടിനും ചൈനയില്‍ പുടിന്‍റെ സ്വകാര്യ കാറിനുളളില്‍ ചര്‍ച്ച നടത്തുന്നു (ഇടത്ത്)

ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള ഗൂഢാലോചനകേന്ദ്രവും പരിശീലനകേന്ദ്രവും ഒക്കെയായി ബംഗ്ലാദേശിലെ ധാക്ക മാറുകയാണെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സിക്ക് ലഭിച്ച അത്തരമൊരു റിപ്പോര്‍ട്ടിനെതുടര്‍ന്ന് വലിയ ജാഗ്രതയിലാണ് ഇന്ത്യ.

ചൈനയില്‍ ആഗസ്ത് 31ന് തുടങ്ങിയ എസ് സി ഒ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ മോദിയെ വധിക്കാന്‍ പദ്ധതി ബംഗ്ലാദേശിലെ ധാക്കയില്‍ ഒരുങ്ങുന്നതായി റഷ്യയുടെ ഫോറിന്‍ ഇന്‍റലിജന്‍സ് ഏജന്‍സിക്ക് ലഭിച്ചിരുന്നതായി പറയുന്നു. മോദിയെ വധിക്കാന്‍ ധാക്കയില്‍ എത്തിയത് ചില്ലറക്കാരല്ല. അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ രണ്ട് ഉദ്യോഗസ്ഥര്‍ നേരത്തെ തമ്പടിച്ചിരുന്നെന്നും അവര്‍ കുറച്ചുപേര്‍ക്ക് ഇക്കാര്യത്തില്‍ പരിശീലനം നല‍്കിയെന്നുമാണ് റിപ്പോര്‍ട്ട്.

പക്ഷെ അതില്‍ ഒരു സിഐഎ ഉദ്യോഗസ്ഥനായ ടെറേസ് ജാക്സനെ വെസ്റ്റിന്‍ ധാക്ക എന്ന അന്താരാഷ്‌ട്ര ഹോട്ടല്‍ മുറിയില്‍ ആഗസ്ത് 31ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൃതദേഹം നഗ്നമായ നിലയിലായിരുന്നു. സാധാരണയായി രഹസ്യസേനകള്‍ ഒരാളെ വധിക്കാനായി നല്‍കുന്ന അപൂര്‍വ്വയിനം വിഷം ഉള്ളില്‍ച്ചെന്നാണ് ഇയാള്‍ മരിച്ചതെന്ന് പറയുന്നു. പക്ഷെ ബംഗ്ലാദേശ് പൊലീസിനെപ്പോലും ഉള്ളില്‍ കടത്താതെ, പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ പോലും അനുവദിക്കാതെ അമേരിക്കയുടെ പ്രത്യേക പൊലീസ് സംഘമാണ് ധാക്കയില്‍ വെസ്റ്റിന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ടെറേസ് ജാക്സന്റെ മൃതദേഹം അമേരിക്കയിലേക്ക് അതീവരഹസ്യമായി കൊണ്ടുപോയത്. സിഐഎയുടെ ഉദ്യോഗസ്ഥനായ ടെറേസ് ജാക്സന്‍ ഒരു സംഘം യുവാക്കള്‍ക്ക് മോദിയെ വധിക്കാനായി പരിശീലനം നല്‍കിയിരുന്നതായി വാര്‍ത്തകള‍ുണ്ട്. രണ്ടാമത്തെ സിഐഎ ഉദ്യോഗസ്ഥന്‍ എവിടെയാണെന്നത് സംബന്ധിച്ച് ഇപ്പോള്‍ വിവരമില്ല.ടെറേസ് ജാക്സനെ വധിച്ചത് റഷ്യയുടെ രഹസ്യ സംഘടനയാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സെപ്തംബര്‍ ഒന്നിട് മോദിയും പുടിനും തമ്മില്‍ ചൈനയില്‍ നടന്ന മീറ്റിംഗ് നേരത്തെ നിശ്ചയിച്ച ഹോട്ടല്‍ മുറിയില്‍ നടത്താതെ പുടിന്റെ സ്വകാര്യ കാറായ ഓറസ് ലിമൂസിനകത്തേക്ക് മാറ്റിയത് മോദിയുടെ വധശ്രമവുമായി ബന്ധപ്പെട്ട ചില രഹസ്യവിവരങ്ങള്‍ റഷ്യന്‍ ചാരസംഘടനയ്‌ക്ക് ലഭിച്ചതിനാലാണെന്നും പറയുന്നു. ഈ കാറിനകത്ത് വിവര്‍ത്തകരെപ്പോലും ഒഴിവാക്കി ഒരു മണിക്കൂര്‍ നേരമാണ് പുടിനും മോദിയും ചര്‍ച്ചകള്‍ നടത്തിയത്.

എന്തായാലും ധാക്കയില്‍ പാകിസ്ഥാന്‍ സൈന്യവും കൂടുതലായി പിടിമുറുക്കുന്നതില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്. അസിം മുനീര്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. നിരന്തരമായി പാകിസ്ഥാനില്‍ നിന്നുള്ള പട്ടാള സംഘം ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നുണ്ട്.

ഇന്ത്യയുടെ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധപ്പെടുത്തുന്ന വെറും 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള സിലിഗുരി എന്ന ഭൂപ്രദേശത്തെ ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ചിക്കന്‍ കഴുത്ത് വെട്ടി അസം, അരുണാചല്‍പ്രദേശ്, സിക്കിം തുടങ്ങി എട്ടോളം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുമെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലായ ഫസ്ലൂര്‍ റഹ്മാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് വെട്ടി ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ (സിക്കിമിനെ ഒഴിവാക്കുമ്പോള്‍ ഏഴ് സംസ്ഥാനങ്ങള്‍) ബംഗ്ലാദേശിന്റെ ഭാഗമാക്കുമെന്നായിരുന്നു ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി.കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സന്ദര്‍ശിച്ച പാകിസ്താന്റെ അസിം മുനീര്‍ കഴിഞ്ഞാലുള്ള രണ്ടാമത്തെ പട്ടാളമേധാവിയായ ജനറല്‍ സഹീര് ഷംഷദ് മിര്‍സയ്‌ക്ക് നല്‍കിയത് ഇന്ത്യയുടെ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബംഗ്ലാദേശിന്റെ ഭാഗമാക്കിമാറ്റിയ പുതിയ തരത്തിലുള്ള ഒരു ഭൂപടമാണ്. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിട്ടുണ്ട്

ചൈനയ്‌ക്കും ബംഗ്ലാദേശില്‍ വലിയ താല്‍പര്യം ഉണ്ട്. ഈയിടെ ബംഗ്ലാദേശിലെ ഒരു പഴയ വ്യോമസേന താവളം ചൈനയുടെ സാമ്പത്തിക സഹായത്തോടെ ബംഗ്ലാദേശ് പുതുക്കി പണിതിരിക്കുകയാണ്. യുഎസും ബംഗ്ലാദേശില്‍ ശക്തമായി പിടിമുറുക്കാന്‍ ശ്രമം നടത്തുന്നു. ഇവരുടെ സാന്നിധ്യമെല്ലാം ഇന്ത്യ്‌ക്ക് ഭീഷണി തന്നെയാണ്.

Tags: BangladeshdhakaChicken NeckModi assassination plankill Modi planTerrace JacksonCIA Agent
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

World

ബംഗ്ലാദേശ് സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച് പശ്ചിമേഷ്യൻ പ്രതിസന്ധി ; ധാക്കയിലെ വ്യവസായങ്ങൾ നിലച്ചു , ഫാക്ടറികൾ അടച്ചുപൂട്ടി

World

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

India

അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്, ഫലം എന്ത് ആണെങ്കിലും കേന്ദ്ര സേന ബംഗാൾ വിട്ട് പോകില്ല.

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.