Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് സൈനികരെ കൊന്നും യുദ്ധടാങ്ക് പിടിച്ചെടുത്തും താലിബാന്റെ താണ്ഡവം; രക്ഷിക്കണേ എന്ന് കേണപേക്ഷിച്ച് ഖത്തറിന്റെ കാലില്‍ വീണ് അസിം മുനീര്‍

പാകിസ്ഥാന്റെ യുദ്ധം ചെയ്യുന്നതിലുള്ള ഭീരുത്വവും ദൗര്‍ബല്യവും പുറത്തുവന്ന ദിവസമായിരുന്നു ബുധനാഴ്ച. താലിബാനോട് കരയുദ്ധത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ വീണ്ടും അസിം മുനീര്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തി. താലിബാന്റെ കയ്യില്‍ ആധുനിക യുദ്ധവിമാനങ്ങളില്ലാത്തതിനാല്‍ വ്യോമാക്രമണത്തിലൂടെ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതിനാലായിരുന്നു അസിം മുനീറിന്റെ ഈ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 10:36 pm IST
inWorld
താലിബാന്‍ സര്‍ക്കാരിന്‍റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്‍സാദ (ഇടത്ത്)

താലിബാന്‍ സര്‍ക്കാരിന്‍റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്‍സാദ (ഇടത്ത്)

ഇസ്ലാമബാദ് :താലിബാനോടുള്ള യുദ്ധം പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ പിടിപ്പുകേടും പാകിസ്ഥാന്‍ സൈന്യത്തിന്റെ ദൗര്‍ബല്യവും തുടര്‍ച്ചയായി വെളിവാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ താലിബാന്റെ കരയുദ്ധത്തിന്റെ മൂര്‍ച്ച കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ ഓടിപ്പോകുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു.

ഇതോടെ സൈനികമേധാവികളുടെ യോഗം വിളിച്ചുചേര്‍ത്ത് എല്ലാവരോടെ ഭീരുക്കളായി ഓടിയൊളിക്കാതെ യുദ്ധം ചെയ്യാന്‍ അലറുകയായിരുന്നു അസിം മുനീര്‍. അതുപോലെ രഹസ്യവിവരശേഖരണത്തില്‍ സമര്‍ത്ഥരായ പാകിസ്ഥാന്റെ ഇന്‍റലിജന്‍സ് ഏജന്‍സിയായ ഐഎസ് ഐയും ദുര്‍ബലമായിരിക്കുകയാണെന്ന കണ്ടെത്തല്‍ അസിം മുനീറിനെ കൂടുതല്‍ അസ്വസ്ഥനാക്കുകയാണ്. കാരണം താലിബാന്റെ ആക്രമണങ്ങള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഐഎസ് ഐ പരാജയപ്പെടുകയാണ്. അതുപോലെ ടിഎല്‍പി പോലുള്ള ഇസ്ലാമിക മതമൗലിക സംഘടനകള്‍ നടത്തുന്ന കടുത്തപ്രതിഷേധസമരങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഐഎസ് ഐ പരാജയപ്പെടുന്നു. ഇത് കാരണം ഫലപ്രദമായി ആഭ്യന്തരകലാപത്തെയോ അതിര്‍ത്തിപ്രദേശങ്ങളിലെ താലിബാന്‍ ആക്രമണത്തെയോ നേരിടാന്‍ പാകിസ്ഥാന്‍ പട്ടാളത്തിന് സാധിക്കുന്നില്ല.
ഒരേയൊരു വഴി വ്യോമാക്രമണം
പാകിസ്ഥാന്റെ പക്കല്‍ ആധുനിക യുദ്ധവിമാനങ്ങള്‍ ഉള്ളതിനാല്‍ പാകിസ്ഥാന് ഒരേയൊരു വഴി അഫ്ഗാനിസ്ഥാന് മേല്‍ വ്യോമാക്രമണം നടത്തി ബോംബുകള്‍ വര്‍ഷിക്കുക എന്നതാണ്. അഫ്ഗാനിസ്ഥാനാകട്ടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇല്ല. ഇതാണ് വ്യോമാക്രമണം നടത്താന്‍ പാകിസ്ഥാന്‍ ധൈര്യം നല്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വ്യോമാക്രമണം നടത്തി പാകിസ്ഥാന്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ചിരുന്നു. വലിയ സ്ഫോടനങ്ങള്‍ താലിബാന്‍ സര്‍ക്കാരിന് വന്‍നഷ്ടം വരുത്തുകയും ചെയ്യുന്നു. ഇതുവഴി താലിബാന്‍ തിരിച്ചുയുദ്ധം ചെയ്യാന്‍ ഭയന്നേക്കുമെന്ന അസിം മുനീറിന്റെ കണക്കുകൂട്ടല്‍ തെറ്റിയ ദിവസമായിരുന്നു ബുധനാഴ്ച.

താലിബാനോട് കരയുദ്ധത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ ബുധനാഴ്ച വീണ്ടും അസിം മുനീര്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു. താലിബാന്റെ കയ്യില്‍ ആധുനിക യുദ്ധവിമാനങ്ങളില്ലാത്തതിനാല്‍ വ്യോമാക്രമണത്തിലൂടെ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതിനാലായിരുന്നു അസിം മുനീറിന്റെ ഈ നീക്കം. താലിബാന്റെ പക്കല്‍ പണ്ട് താലിബാനെതിരായ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയ്‌ക്ക് പല രാജ്യങ്ങള്‍ നല്കിയ ഏതാനും പഴയ യുദ്ധവിമാനങ്ങളേ ഉള്ളൂ. ഇതുകൊണ്ട് പാകിസ്ഥാനെതിരെ ഫലപ്രദമായ വ്യോമാക്രമണം നടത്താനാവില്ല.

ബുധനാഴ്ച അഫ്ഗാനിസ്ഥാന്റെ മണ്ണിലായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാകില്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍ താലിബാന്‍ ഇതോടെ അടങ്ങും എന്ന് കരുതിയ അസിം മുനീറിന് തെറ്റി. ഉഗ്രശക്തിയോടെ അഫ്ഗാന്‍-പാക് അതിര്‍ത്തിയിലെ നിരവധി പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ താലിബാന്‍ പിടിച്ചെടുത്തു. പാകിസ്ഥാന്‍ പട്ടാളക്കാരെ കൊല്ലുകയും പാകിസ്ഥാന്റെ ഒരു യുദ്ധടാങ്ക് താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തു. താലിബാന്‍ സര്‍ക്കാരിന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്‍സാദയാണ് യുദ്ധകാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.

പിന്നെ കേട്ടത് അസിം മുനീറിന്റെ നിലവിളിയായിരുന്നു. അസിം മുനീറും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദിയെയും ഖത്തറിനെയും ഫോണില്‍ വിളിച്ച് രക്ഷിക്കണമെന്നും അടിയന്തരമായി താലിബാന്‍ ആക്രമണം നിര്‍ത്തിത്തരാന്‍ അപേക്ഷിക്കുകയായിരുന്നു. ഖത്തറിന്റെയും സൗദിയുടെയും ഇടപെടലിനെ തുടര്‍ന്ന് പരസ്പരം രണ്ട് ദിവസത്തേക്ക് വെടിനിര്‍ത്തലിന് സമ്മതിച്ചിരിക്കുകയാണ് താലിബാനും പാകിസ്ഥാനും. ഇതോടെ പാകിസ്ഥാനിലെ വാര്‍ത്താമാധ്യമങ്ങളില്‍ വരെ അസിം മുനീറിനെതിരെ പരിഹാസം ഉയരുന്നുണ്ട്. താലിബാന്‍ പോലെയുള്ള ഒട്ടും ആധുനികമായ സൈനിക സംവിധാനങ്ങള്‍ ഇല്ലാത്ത ഒരു രാജ്യത്തിനെതിരെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത പാക് സൈന്യവും അതിന്റെ മേധാവിയും എന്തിന് കൊള്ളുമെന്ന പരിഹാസമാണ് ഉയരുന്നത്.

 

Tags: QatarSaudiAfghanistanShebaz SharifAsim MunirHibatullah AkhundzadaTaliban Pakistan war
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)
India

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

World

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

പുതിയ വാര്‍ത്തകള്‍

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.