Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു ; താലിബാന്റെ സൈനിക പോസ്റ്റുകൾ തകർത്തെന്ന് പാക് മാധ്യമങ്ങൾ ; ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാൻ

ശനിയാഴ്ചയും ഞായറാഴ്ചയും ഇരുവിഭാഗവും നിരവധി അതിർത്തി പ്രദേശങ്ങളിൽ ഏറ്റുമുട്ടി ഇരുവശത്തും ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 11:45 am IST
in World

കറാച്ചി : പാകിസ്ഥാനും  താലിബാനും തമ്മിലുള്ള യുദ്ധം അതിർത്തിയിൽ തുടരുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി വൈകിയും ഇന്ന് പുലർച്ചെയും പാകിസ്ഥാൻ സൈനികരും താലിബാൻ പോരാളികളും തമ്മിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായി. കുറാം ജില്ലയിലെ വിദൂര വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

പാകിസ്ഥാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ പിടിവി ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം കുറാമിൽ അഫ്ഗാൻ താലിബാനും ഫിറ്റ്ന അൽ-ഖവാരിജും പ്രകോപനമില്ലാതെ വെടിവയ്‌പ്പ് നടത്തിയെന്നും പാകിസ്ഥാൻ സൈന്യം പൂർണ്ണ ശക്തിയോടെ തിരിച്ചടിച്ചുമെന്നുമാണ്. പാകിസ്ഥാൻ ടിവിയുടെ റിപ്പോർട്ട് അനുസരിച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ തിരിച്ചടിച്ചടിയിൽ അഫ്ഗാൻ ടാങ്കുകളും സൈനിക പോസ്റ്റുകളും തകർന്നുവെന്നാണ്.

അതേ സമയം അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയുടെ ഡെപ്യൂട്ടി പോലീസ് വക്താവ് താഹിർ അഹ്‌റാർ ഏറ്റുമുട്ടൽ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയില്ല. നേരത്തെ ഈ ആഴ്ച ഇരുവിഭാഗവും തമ്മിൽ നിരവധി തവണ വെടിവയ്‌പ്പുകൾ ഉണ്ടായിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും ഇരുവിഭാഗവും നിരവധി അതിർത്തി പ്രദേശങ്ങളിൽ ഏറ്റുമുട്ടി ഇരുവശത്തും ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു.

പിന്നീട് സൗദി അറേബ്യയുടെയും ഖത്തറിന്റെയും അഭ്യർത്ഥനകളെത്തുടർന്ന് ഞായറാഴ്ച ഏറ്റുമുട്ടലുകൾ അവസാനിച്ചിരുന്നുവെങ്കിലും പോരാട്ടം പുനരാരംഭിച്ചു. യുദ്ധ സാഹചര്യം കാരണം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള എല്ലാ അതിർത്തികളും ഇപ്പോൾ അടച്ചിരിക്കുകയാണ്.

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ വ്യോമസേന വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് പാകിസ്ഥാനും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശന വേളയിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയിരുന്നു.

ഡ്യൂറണ്ട് ലൈൻ എന്നറിയപ്പെടുന്ന അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി 2,500 കിലോമീറ്ററിലധികം നീളമുള്ളതാണ്. 1893 ൽ ബ്രിട്ടീഷ് ഇന്ത്യയ്‌ക്കും അഫ്ഗാനിസ്ഥാനും ഇടയിലാണ് ഈ അതിർത്തി സ്ഥാപിതമായത്. ഇതൊരു വിവാദപരമായ പോയിന്റാണ്. ഡ്യൂറണ്ട് ലൈൻ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും താമസിക്കുന്ന പഷ്തൂൺ ഗോത്രങ്ങളെ തമ്മിൽ വിഭജിക്കുന്നുണ്ട്. കൂടാതെ അഫ്ഗാനിസ്ഥാൻ ഇത് നിയമാനുസൃതമായ അതിർത്തിയായി അംഗീകരിക്കുന്നില്ല.

ബ്രിട്ടീഷ് സമ്മർദ്ദത്തിലാണ് ഡ്യൂറണ്ട് കരാർ ഒപ്പിട്ടതെന്ന് അഫ്ഗാനിസ്ഥാൻ അവകാശപ്പെടുന്നു. കൂടാതെ കൊളോണിയൽ ഭരണത്തിന്റെ അവശിഷ്ടമായിട്ടാണ് അഫ്ഗാനിസ്ഥാൻ ഇതിനെ കണക്കാക്കുന്നത്.

Tags: Pakistan ArmypakistanTalibanafganistanConflictwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

World

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

പുതിയ വാര്‍ത്തകള്‍

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.