Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആരാണ് ആഷ്ലി ടെല്ലിസ്?:വീട്ടിൽ 1000പേജ് രഹസ്യ രേഖകള്‍, ചൈനീസ് കൂടിക്കാഴ്ചകൾ,റോമിലേക്കുള്ള യാത്രയ്‌ക്ക് മുൻപേ അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 11:05 am IST
inWorld

വാഷിങ്ടൺ: അമേരിക്കയിലെ മുൻ ദേശീയ സുരക്ഷാ കൗൺസിൽ അംഗവും കാർനെജി എൻഡൗമെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ സീനിയർ ഫെല്ലോയായ ആഷ്‌ലി ജെ. ടെല്ലിസ് അറസ്റ്റിലായത് ക്ലാസിഫൈഡ് രേഖകൾ അനധികൃതമായി സൂക്ഷിച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തിയതിനുമുള്ള കുറ്റാരോപണങ്ങളെ തുടർന്ന്. 64 വയസ്സുള്ള ഇന്ത്യൻ വംശജനനായ ടെല്ലിസ് അന്തർദേശീയ ബന്ധങ്ങളിൽ ഇന്ത്യയെ വിമർശനാത്മകമായ രീതിയിൽ സമീപിക്കാറുള്ള പ്രമുഖ ശബ്ദമാണ്,

ഇന്ത്യ റഷ്യയുമായും ഇറാനുമായും നിലനിർത്തുന്ന ബന്ധങ്ങൾ രാജ്യത്തിന്റെ ദീർഘകാല തന്ത്രലക്ഷ്യങ്ങളോടും, പ്രത്യേകിച്ച് അമേരിക്കയോടുള്ള ബന്ധത്തിനോടും പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ചൈനയുടെ സൈനിക-ശക്തിയെ സമീപകാലത്ത് തുല്യമായി നേരിടാൻ ഇന്ത്യക്കു  കഴിയില്ലെന്ന തുല്യമായി നേരിടാൻ കഴിയില്ലെന്ന നിലപാടാണ് അദ്ദേഹം ഫോറൻ അഫയേഴ്‌സ് മാസികയിൽ അവസാനമായി പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കിയത്

ജോർജ് ഡബ്ല്യു. ബുഷ് ഭരണകാലത്ത് അദ്ദേഹം യു.എസ്.–ഇന്ത്യ സിവിൽ ആണവ കരാർ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ഇത് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഒരു ഇടപാടായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ടെല്ലിസ് ഗൂഢലേഖനങ്ങൾ പ്രിന്റ് ചെയ്ത് വീട്ടിൽ സൂക്ഷിച്ചു, കൂടാതെ ചൈനീസ് ഉദ്യോഗസ്ഥരുമായി പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.  എഫ്ബിഐ നടത്തിയ തിരച്ചിൽ വീട്ടിൽ 1,000 പേജിലധികം ടോപ്പ് സീക്രട്ട്/സീക്രട്ട് രേഖകൾ കണ്ടെത്തുകയായിരുന്നു.  ടെല്ലിസിന്റെ നീക്കങ്ങൾ സാധാരണ ഗവേഷണ പ്രവർത്തനങ്ങളെന്ന് കാണാനാകാത്ത വിധം, രാജ്യത്തിന്റെ സുരക്ഷയ്‌ക്കും പ്രതിരോധത്തിനും നേരെയുള്ള ഗുരുതര ഭീഷണിയാണെന്ന് വ്യക്തമാക്കുന്നു.

കുറ്റക്കാരനായി തെളിഞ്ഞാൽ ടെല്ലിസിന്  10 വർഷം ജയിൽ ശിക്ഷയും 2.5 ലക്ഷം ഡോളർ പിഴയും നേരിടേണ്ടിവരും.

സെപ്റ്റംബർ 25-നാണ് എഫ്ബിഐയുടെ നിരീക്ഷണം ആരംഭിച്ചത്. അന്ന് വൈകുന്നേരം ടെല്ലിസ് വെർജീനിയയിലെ അലക്സാൻഡ്രിയയിൽ സ്ഥിതിചെയ്യുന്ന പെന്റഗൺ ഓഫീസിലെ സെൻസിറ്റീവ് കമ്പാർട്ട്മെന്റഡ് ഇൻഫർമേഷൻ ഫസിലിറ്റി (SCIF) പ്രവേശിക്കുന്നതും ടോപ്പ് സീക്രട്ട് രേഖകൾ പ്രിന്റ് ചെയ്യുന്നതും സിസിടിവി ദൃശ്യങ്ങളിൽ പകർത്തി.

ഒക്ടോബർ 11-ന് എഫ്ബിഐ വെർജീനിയയിലെ വിയന്നായിലുള്ള ടെല്ലിസിന്റെ വീട്ടിൽ കോടതി ഉത്തരവിന്മേൽ തിരച്ചിൽ നടത്തി.
വീട്ടിൽ ലോക്കുചെയ്ത കാബിനറ്റുകളിൽ, ടേബിളിൽ, അറ്റികെട്ടാത്ത ബേസ്മെന്റിൽ കിടക്കുന്ന മൂന്ന് വലുതായ മാലിന്യ ബാഗുകളിലായി 1000 പേജിലധികം ടോപ്പ് സീക്രട്ട്/സീക്രട്ട് രേഖകൾ കണ്ടെത്തി.

ടെല്ലിസ് വർഷങ്ങളായി വെർജീനിയയിലെ ഫെയർഫാക്സിലെ ഒരു റെസ്റ്റോറന്റിൽ ചൈനീസ് സർക്കാരിന്റെ പ്രതിനിധികളുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായി എഫ്ബിഐ കണ്ടെത്തി. സെപ്റ്റംബർ 15-ന് നടന്ന ഒരു വിരുന്നിൽ അദ്ദേഹം ഒരു മഞ്ഞ കളർ കവറിൽ എന്തോ കൊണ്ടുവന്ന് തിരികെ അതില്ലാതെ മടങ്ങിയതായി ദൃക്സാക്ഷ്യങ്ങളുണ്ട്. ചില അവസരങ്ങളിൽ ചൈനീസ് ഉദ്യോഗസ്ഥർ ടെല്ലിസിന് ഗിഫ്റ്റ് ബാഗുകൾ നൽകി.

ഒക്ടോബർ 11-ന് വീട്ടിൽ തിരച്ചിലിന് പിന്നാലെയാണ് ടെല്ലിസ് അറസ്റ്റിലായത്. ആ ദിവസം തന്നെ അദ്ദേഹം റോമിലേക്കുള്ള വിമാനയാത്രക്ക് തയ്യാറായിരുന്നതായി സത്യവാങ്മൂലം പറയുന്നു.

എഫ്ബിഐയുടെ സത്യവാങ്മൂലം പ്രകാരം ടെല്ലിസ് ഫെഡറൽ നിയമം ലംഘിച്ച് പ്രതിരോധവുമായി ബന്ധപ്പെട്ട ക്ലാസിഫൈഡ് രേഖകൾ മനപൂർവ്വം സൂക്ഷിച്ചു.

“

Tags: shley TellisIndian-American Expert
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

ഓപ്പറേഷൻ തൂഫാൻ ഒന്നിനൊന്ന് ഫലപ്രദം ; 12 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.