Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന് ചൈന തുരങ്കം വെച്ചതെങ്ങിനെ? ഒടുവില്‍ ഇന്ത്യയ്‌ക്ക് ആശ്വാസമായത് ജര്‍മ്മന്‍ ചാന്‍സലര്‍….

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ തുരങ്കം വെയ്‌ക്കാന്‍ ചൈന ശ്രമിച്ചിരുന്നു. തുരങ്കം കുഴിക്കാന്‍ ഉപയോഗിക്കുന്ന ടണല്‍ ബോറിംഗ് മെഷീന്‍ (തുരങ്കം കുഴിക്കാനുപയോഗിക്കുന്ന പ്രത്യേക യന്ത്രം) ഇന്ത്യയ്‌ക്ക് നല്‍കുന്നത് തടയുകയായിരുന്നു ചൈന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 11:38 pm IST
in India, Business
ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങ് (വലത്ത്) ഹെറന്‍ക്നെക്റ്റ് കമ്പനിയുടെ ഏറ്റവും വലിയ തുരങ്കും കുഴിക്കുന്ന യന്ത്രം (ഇടത്ത്) തുരങ്കം (നടുവില്‍)

ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങ് (വലത്ത്) ഹെറന്‍ക്നെക്റ്റ് കമ്പനിയുടെ ഏറ്റവും വലിയ തുരങ്കും കുഴിക്കുന്ന യന്ത്രം (ഇടത്ത്) തുരങ്കം (നടുവില്‍)

ന്യൂദല്‍ഹി: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ (Bullet Train) പദ്ധതിയെ തുരങ്കം വെയ്‌ക്കാന്‍ ചൈന ശ്രമിച്ചിരുന്നു. തുരങ്കം കുഴിക്കാന്‍ ഉപയോഗിക്കുന്ന ടണല്‍ ബോറിംഗ് മെഷീന്‍ (തുരങ്കം കുഴിക്കാനുപയോഗിക്കുന്ന പ്രത്യേക യന്ത്രം) ഇന്ത്യയ്‌ക്ക് നല്‍കുന്നത് തടയുകയായിരുന്നു ചൈന.

ഇത് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ മാത്രമല്ല, തുരങ്കം നിര്‍മ്മിക്കേണ്ടതായ മറ്റ് പല വികസനപദ്ധതികളേയും താളം തെറ്റിച്ചു. ഇതോടെ ഇന്ത്യയുടെ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ജര്‍മ്മന്‍ ചാന്‍സലറെ കണ്ട് വിവരം ധരിപ്പിച്ചു.

ജര്‍മ്മന്‍ ചാന്‍സലര്‍ തുരങ്കം കുഴിക്കാനുള്ള ടണല്‍ ബോറിംഗ് മെഷീന്‍ (Tunnel Boring Machine) നിര്‍മ്മിയ്‌ക്കുന്ന വിദഗ്ധ ജര്‍മ്മന്‍ കമ്പനിയായ ഹെറന്‍ക്നെക്റ്റ് (Herrenknecht) എന്ന കമ്പനിയെ കാര്യങ്ങള്‍ ബോധിപ്പിച്ചു. ജര്‍മ്മന്‍ കമ്പനി ഇന്ത്യയില്‍ ടണല്‍ തുരക്കുന്ന യന്ത്രം നിര്‍മ്മിക്കാനുള്ള ഒകു ഉല്‍പാദന കമ്പനി തന്നെ ആരംഭിച്ചു. അങ്ങിനെ ചൈന തുരങ്കം വെയ്‌ക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മുന്നോട്ട് കുതിക്കാന്‍ തുടങ്ങി.

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിനിലേക്കുള്ള കുതിപ്പിന് തടയിടാന്‍ ചൈന

ഇന്ത്യ അതിവേഗം ബുള്ളറ്റ് ട്രെയിന്‍ എന്ന സ്വപ്നത്തിലേക്ക് കുതിക്കുകയാണ്. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടുക. ഇതിന്റെ ഭാഗമായി ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ തുരങ്കത്തിന്റെ ആദ്യഘട്ടമായി 2.7 കിലോമീറ്റര് ‍ദൂരത്തിലുള്ള തുരങ്ക പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിനിലേക്കുള്ള കുതിപ്പിന് തടയിടാനാണ് ചൈന തുരങ്കും കുഴിക്കുന്ന യന്ത്രം ഇന്ത്യയ്‌ക്ക് നിഷേധിച്ചത്. അവിടെയാണ് ഇന്ത്യയെ ജര്‍മ്മനി രക്ഷിച്ചത്.

ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നിന്നും ശില്‍ഫാട്ട വരെ 21 കിലോമീറ്റര്‍ ദൂരത്തിലാണ് തുരങ്കം നിര്‍മ്മിക്കുന്നത്. ഇതില്‍ ഏഴ് കിലോമീറ്റര്‍ കടലിനടിയിലൂടെയാണ്. ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നിന്നും ആരംഭിക്കുന്ന തുരങ്കം വിക്രോളി, ഘണ്‍സോളി മേഖലയിലൂടെയാണ് കടന്നുപോകുന്നത്.

മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് 508 കിലോമീറ്റര്‍ ദൂരത്തിലാണ് ബുള്ളറ്റ് ട്രെയിന്‍ പാത. 1.8 ലക്ഷം കോടി രൂപ ചെലവിലാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. രണ്ട് തരം ബുള്ളറ്റ് ട്രെയിനുകളാണ് ഉണ്ടാവുക. ഇതില്‍ ലിമിറ്റഡ് മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് രണ്ട് മണിക്കൂറില്‍ എത്താം.

സാദാ ബുള്ളറ്റ് ട്രെയിനാണെങ്കില്‍ രണ്ടര മണിക്കൂര്‍ എടുക്കും. ഒരു സംസ്ഥാനത്തെ ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്ക് പോകുന്ന സമയം മാത്രം..പദ്ധതിക്കായി ഇതുവരെ 67000 കോടി രൂപ ചെലവഴിച്ചു.

Tags: HerrenknechtIndia's bullet trainchinaPiyush GoyalXi JinpingGermanyBullet TrainGerman chancellorTunnel boring machine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.