Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന് ചൈന തുരങ്കം വെച്ചതെങ്ങിനെ? ഒടുവില്‍ ഇന്ത്യയ്‌ക്ക് ആശ്വാസമായത് ജര്‍മ്മന്‍ ചാന്‍സലര്‍….

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ തുരങ്കം വെയ്‌ക്കാന്‍ ചൈന ശ്രമിച്ചിരുന്നു. തുരങ്കം കുഴിക്കാന്‍ ഉപയോഗിക്കുന്ന ടണല്‍ ബോറിംഗ് മെഷീന്‍ (തുരങ്കം കുഴിക്കാനുപയോഗിക്കുന്ന പ്രത്യേക യന്ത്രം) ഇന്ത്യയ്‌ക്ക് നല്‍കുന്നത് തടയുകയായിരുന്നു ചൈന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 11:38 pm IST
inIndia, Business
ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങ് (വലത്ത്) ഹെറന്‍ക്നെക്റ്റ് കമ്പനിയുടെ ഏറ്റവും വലിയ തുരങ്കും കുഴിക്കുന്ന യന്ത്രം (ഇടത്ത്) തുരങ്കം (നടുവില്‍)

ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങ് (വലത്ത്) ഹെറന്‍ക്നെക്റ്റ് കമ്പനിയുടെ ഏറ്റവും വലിയ തുരങ്കും കുഴിക്കുന്ന യന്ത്രം (ഇടത്ത്) തുരങ്കം (നടുവില്‍)

ന്യൂദല്‍ഹി: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ (Bullet Train) പദ്ധതിയെ തുരങ്കം വെയ്‌ക്കാന്‍ ചൈന ശ്രമിച്ചിരുന്നു. തുരങ്കം കുഴിക്കാന്‍ ഉപയോഗിക്കുന്ന ടണല്‍ ബോറിംഗ് മെഷീന്‍ (തുരങ്കം കുഴിക്കാനുപയോഗിക്കുന്ന പ്രത്യേക യന്ത്രം) ഇന്ത്യയ്‌ക്ക് നല്‍കുന്നത് തടയുകയായിരുന്നു ചൈന.

ഇത് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ മാത്രമല്ല, തുരങ്കം നിര്‍മ്മിക്കേണ്ടതായ മറ്റ് പല വികസനപദ്ധതികളേയും താളം തെറ്റിച്ചു. ഇതോടെ ഇന്ത്യയുടെ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ജര്‍മ്മന്‍ ചാന്‍സലറെ കണ്ട് വിവരം ധരിപ്പിച്ചു.

ജര്‍മ്മന്‍ ചാന്‍സലര്‍ തുരങ്കം കുഴിക്കാനുള്ള ടണല്‍ ബോറിംഗ് മെഷീന്‍ (Tunnel Boring Machine) നിര്‍മ്മിയ്‌ക്കുന്ന വിദഗ്ധ ജര്‍മ്മന്‍ കമ്പനിയായ ഹെറന്‍ക്നെക്റ്റ് (Herrenknecht) എന്ന കമ്പനിയെ കാര്യങ്ങള്‍ ബോധിപ്പിച്ചു. ജര്‍മ്മന്‍ കമ്പനി ഇന്ത്യയില്‍ ടണല്‍ തുരക്കുന്ന യന്ത്രം നിര്‍മ്മിക്കാനുള്ള ഒകു ഉല്‍പാദന കമ്പനി തന്നെ ആരംഭിച്ചു. അങ്ങിനെ ചൈന തുരങ്കം വെയ്‌ക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മുന്നോട്ട് കുതിക്കാന്‍ തുടങ്ങി.

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിനിലേക്കുള്ള കുതിപ്പിന് തടയിടാന്‍ ചൈന

ഇന്ത്യ അതിവേഗം ബുള്ളറ്റ് ട്രെയിന്‍ എന്ന സ്വപ്നത്തിലേക്ക് കുതിക്കുകയാണ്. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടുക. ഇതിന്റെ ഭാഗമായി ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ തുരങ്കത്തിന്റെ ആദ്യഘട്ടമായി 2.7 കിലോമീറ്റര് ‍ദൂരത്തിലുള്ള തുരങ്ക പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിനിലേക്കുള്ള കുതിപ്പിന് തടയിടാനാണ് ചൈന തുരങ്കും കുഴിക്കുന്ന യന്ത്രം ഇന്ത്യയ്‌ക്ക് നിഷേധിച്ചത്. അവിടെയാണ് ഇന്ത്യയെ ജര്‍മ്മനി രക്ഷിച്ചത്.

ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നിന്നും ശില്‍ഫാട്ട വരെ 21 കിലോമീറ്റര്‍ ദൂരത്തിലാണ് തുരങ്കം നിര്‍മ്മിക്കുന്നത്. ഇതില്‍ ഏഴ് കിലോമീറ്റര്‍ കടലിനടിയിലൂടെയാണ്. ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നിന്നും ആരംഭിക്കുന്ന തുരങ്കം വിക്രോളി, ഘണ്‍സോളി മേഖലയിലൂടെയാണ് കടന്നുപോകുന്നത്.

മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് 508 കിലോമീറ്റര്‍ ദൂരത്തിലാണ് ബുള്ളറ്റ് ട്രെയിന്‍ പാത. 1.8 ലക്ഷം കോടി രൂപ ചെലവിലാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. രണ്ട് തരം ബുള്ളറ്റ് ട്രെയിനുകളാണ് ഉണ്ടാവുക. ഇതില്‍ ലിമിറ്റഡ് മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് രണ്ട് മണിക്കൂറില്‍ എത്താം.

സാദാ ബുള്ളറ്റ് ട്രെയിനാണെങ്കില്‍ രണ്ടര മണിക്കൂര്‍ എടുക്കും. ഒരു സംസ്ഥാനത്തെ ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്ക് പോകുന്ന സമയം മാത്രം..പദ്ധതിക്കായി ഇതുവരെ 67000 കോടി രൂപ ചെലവഴിച്ചു.

Tags: Tunnel boring machineHerrenknechtIndia's bullet trainchinaPiyush GoyalXi JinpingGermanyBullet TrainGerman chancellor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.