Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടന്‍ വിജയിനെ അറസ്റ്റ് ഭയന്ന് സ്റ്റാലിനും കൂട്ടരും; ശക്തി ചോര്‍ന്ന് ഡിഎംകെ കോട്ടക്കൊത്തളം

നടന്‍ വിജയിനെ അറസ്റ്റ് ചെയ്യാന്‍ ഭയന്ന് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും. ഇരുവരും നടന്‍ വിജയനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും കരൂരില്‍ ഒന്നരലക്ഷം മുതല്‍ രണ്ട് ലക്ഷം യുവാക്കളെ അണിനിരത്തിക്കൊണ്ടുള്ള വിജയിന്റെ റാലി അക്ഷരാര്‍ത്ഥത്തില്‍ സ്റ്റാലിനെയും മകനെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 07:10 pm IST
in India
നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ചെന്നൈ: നടന്‍ വിജയിനെ അറസ്റ്റ് ചെയ്യാന്‍ ഭയന്ന് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും. ഇരുവരും നടന്‍ വിജയനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും കരൂരില്‍ ഒന്നരലക്ഷം മുതല്‍ രണ്ട് ലക്ഷം യുവാക്കളെ അണിനിരത്തിക്കൊണ്ടുള്ള വിജയിന്റെ റാലി അക്ഷരാര്‍ത്ഥത്തില്‍ സ്റ്റാലിനെയും മകനെയും അമ്പരപ്പിച്ചിരിക്കുകയാണ്.

കാരണം ഡിഎംകെയുടെ മക്കള്‍ രാഷ്‌ട്രീയത്തിന്റെ കടയ്‌ക്കലാണ് നടന്‍ വിജയ് ഏതാനും നാളുകളായി കത്തിവെച്ചിരിക്കുന്നത്. തമിഴ്നാട്ടിനെ മക്കള്‍ രാഷ്‌ട്രീയത്തിന്റെ കരിനിഴലില്‍ നിന്നും രക്ഷിക്കണമെന്ന് വിജയ് ആഹ്വാനം ചെയ്യുന്നു. അറസ്റ്റ് ചെയ്താല്‍ വിജയിനുള്ള പിന്തുണ ഇരട്ടിയാകുമെന്നും ഡിഎംകെ ഭയപ്പെടുന്നു. പുറത്ത് റാലി നടത്തുന്ന വിജയിനേക്കാള്‍ ശക്തനായിരിക്കും അറസ്റ്റ് ചെയ്ത് ജയിലിലിടുന്ന വിജയ് എന്ന് സ്റ്റാലിനും മകനും ഭയയ്‌ക്കുന്നു. തനിക്ക് ശേഷം തന്റെ മകന്‍ അതിന് ശേഷം തന്റെ മകന്‍ എന്നിങ്ങനെ പോകുന്ന അധികാരത്തുടര്‍ച്ച തമിഴ്നാടിന്റെ ശാപമാണെന്നും വിജയ് വിമര്‍ശനമുന്നയിച്ചതോടെ തമിഴ്നാട്ടില്‍ സ്റ്റാലിനെതിരായ അമര്‍ഷവും വിജയിനുള്ള സ്വീകാര്യതയും വര്‍ധിക്കുകയാണ്. ഡിഎംകെയുടെ മണ്ഡലമാണ് കരൂര്‍ നിയമസഭാ മണ്ഡലം. ഈ കലാപത്തിന് പിന്നില്‍ രാഷ്‌ട്രീയശക്തികളുടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആസൂത്രിതമായി ചിലര്‍ കല്ലേറും പൊലീസ് ലാത്തിച്ചാര്‍ജ്ജും നടത്തി എന്നാണ് നടന്‍ വിജയ് ആരോപിക്കുന്നത്. അതേ സമയം വിജയ് മനപൂര്‍വ്വം മണിക്കൂറുകള്‍ വൈകി വേദിയില്‍ എത്തിയതാണ് പ്രശ്നമായതെന്ന് ഡിഎംകെ ആരോപിക്കുന്നു. ഇതാണ് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതിലും കൂടുതല്‍ പേര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. അതുപോലെ പൊലീസ് അനുമതിയില്ലാതെ വിജയ് റാലി നടത്തിയതും പ്രശ്നം സൃഷിച്ചു എന്നാണ് ഡിഎംകെ ആരോപിക്കുന്നത്.

കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ തിക്കിനും തിരക്കിനും കാരണം വിജയ് ആണെന്ന് ആരോപിച്ച് സ്റ്റേഷനില്‍ എഫ് ഐ ആര്‍ നല്‍കിയിരിക്കുകയാണ് ഡിഎംകെ സര്‍ക്കാര്‍. എന്നിട്ടും വിജയിനെ അറസ്റ്റ് ചെയ്യാന്‍ ഭയപ്പെടുന്നു. വിജയിനെ അറസ്റ്റ് ചെയ്യില്ലെന്ന് സ്റ്റാലിന്റെ വലംകയ്യായ മന്ത്രി ദുരൈ മുരുകന്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യൂ എന്ന ദുരൈ മുരുകുന്റെ പ്രസ്താവന വിജയിനെ പിണക്കാന്‍ തയ്യാറല്ലെന്നതിന്റെ സൂചനയാണ്. സ്റ്റാലിന്റെ വലംകയ്യായ ദുരൈ മുരുകന്‍ ഒരു പ്രസ്താവന നടത്തുന്നത് സ്റ്റാലിന്‍ ഒരു പ്രസ്താവന നടത്തുന്നതിന് തുല്യമാണ്.

സ്റ്റാലിന്‍ സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ഏകാംഗ കമ്മീഷനായി ഒരു മുന്‍ജഡ്ജിയെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ കരൂര്‍ റാലിയിലെ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ മദ്രാസ് ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവരട്ടെ എന്ന നിലപാടിലാണ് ബിജെപി. ഹൈക്കോടതി നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ നല്ല ഉദ്യോഗസ്ഥനാണെന്നും ബിജെപി നേതാവ് അണ്ണാമലൈ പറയുന്നു.

Tags: Family ruleTamil Vetri Kazhakamactor vijayDMKMK StalinStalinVijay JosephTamilnadu PoliticsTVK
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

India

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

India

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.