Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതി വിധി വൈറലായി പ്രചരിക്കുന്നു

ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതിയുടെ വിധി സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തിട്ടുണ്ട് എന്ന പരാതിയുമായി ധര്‍മ്മസ്ഥലയിലെ ജീവനക്കാരന്‍ ആദ്യം സമീപിച്ചത് സുപ്രീംകോടതിയെയാണ്. ദേശീയ തലത്തില്‍ നടന്ന ഒരു ഗൂഢാലോചനയാണ് ധര്‍മ്മസ്ഥല കേസെന്നാണ് കരുതുന്നത്. എന്നാല്‍ ശുചീകരണത്തൊഴിലാളിയുടെ ഈ റിട്ട് പരാതി സുപ്രീംകോടതി തള്ളുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 12:35 am IST
in India
വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)

വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)

ബെംഗളൂരു: ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതിയുടെ വിധി സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തിട്ടുണ്ട് എന്ന പരാതിയുമായി ധര്‍മ്മസ്ഥലയിലെ ജീവനക്കാരന്‍ ആദ്യം സമീപിച്ചത് സുപ്രീംകോടതിയെയാണ്. ദേശീയ തലത്തില്‍ നടന്ന ഒരു ഗൂഢാലോചനയാണ് ധര്‍മ്മസ്ഥല കേസെന്നാണ് കരുതുന്നത്. എന്നാല്‍ ശുചീകരണത്തൊഴിലാളിയുടെ ഈ റിട്ട് പരാതി സുപ്രീംകോടതി തള്ളുകയായിരുന്നു. സുപ്രീംകോടതിയുടെ ഈ വിധി കര്‍ണ്ണാടകയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. സുപ്രീംകോടതി വിധി എത്ര ശരിയായിരുന്നു എന്ന രീതിയിലാണ് ചിലര്‍ ഈ വിധി പ്രചരിപ്പിക്കുന്നത്.

ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് മെയ് അഞ്ചിന് ഈ ധര്‍മ്മസ്ഥല കേസ് ആദ്യം പരിഗണിക്കുന്നത്. 1995 മുതല്‍ 2004 വരെയാണ് ശുചീകരണത്തൊഴിലാളി ധര്‍മ്മസ്ഥലയില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തതായി അവകാശപ്പെട്ടത്. പക്ഷെ സുപ്രീംകോടതി ബെഞ്ച് ഈ കേസ് തള്ളുകയായിരുന്നു. പത്ത് വര്‍ഷം മുന്‍പ് നടത്തിയ കൃത്യത്തിന്റെ പേരില്‍ ഇപ്പോഴാണോ കോടതിയില്‍ വരുന്നത് എന്ന ചോദ്യം ഉയര്‍ത്തിയാണ് ഈ ബെഞ്ച് ശുചീകരണത്തൊഴിലാളിയുടെ പരാതി തള്ളിയത്. സുപ്രീംകോടതി ജഡ്ജിമാര്‍ എത്ര ശരിയായാണ് ഈ കേസ് വിലയിരുത്തിയത് എന്ന് പിന്നീട് തെളിഞ്ഞു.

ഈ പരാതിയില്‍ ഗൂഢാലോചന ഒളിഞ്ഞുകിടക്കുന്നതായി സുപ്രീംകോടതിയ്‌ക്ക് സംശയം തോന്നിയിരുന്നു. പരാതി നല്‍കാനുള്ള കാലതാമസം കാരണം കേസിന്റെ മെറിറ്റില്‍ സംശയം തോന്നിയ സുപ്രീംകോടതി കേസ് തള്ളുകയായിരുന്നു. സുപ്രീംകോടതി കേസ് പരിഗണിക്കുകയാണെങ്കില്‍ അവിടെ കള്ളത്തെളിവായി കൊണ്ടുവന്ന തലയോട്ടി എടുത്തുവീശി ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു ഗൂഢാലോചനക്കാരുടെ ശ്രമം. എങ്കില്‍ ധര്‍മ്മസ്ഥല കേസ് ഒറ്റ ദിവസം കൊണ്ട് തന്നെ കത്തിപ്പടര്‍ന്നേനെ. പക്ഷെ ഈ ഗൂഢാലോചന നടന്നില്ല.

പിന്നീട് ജൂലായ് 11നാണ് ചിന്നയ്യ എന്ന ശുചീകരണത്തൊഴിലാളി കര്‍ണ്ണാടകയിലെ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരായി രഹസ്യമൊഴി നല്കിയത്. പക്ഷെ ഇദ്ദേഹം ധര്‍മ്മസ്ഥലയില്‍ കുഴിച്ചിട്ട സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ഒന്നില്‍നിന്നും കണ്ടെടുത്ത തലയോട്ടി എന്ന് പറഞ്ഞ് ഹാജരാക്കിയ തലയൊട്ടി പക്ഷെ പുരുഷന്‍റേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. താന്‍ കൂട്ടത്തോടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് കാട്ടി ചൂണ്ടിക്കാണിച്ച 17 പ്ലോട്ടുകളില്‍ രണ്ടെണ്ണത്തില്‍ നിന്നും മാത്രം ഏതാനും എല്ലിന്‍ കഷണങ്ങള്‍ കിട്ടി. ഇതോടെ ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചിന്നയ്യയെ കൊണ്ടു നടന്ന ബെംഗളൂരുവിലെ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ പിന്നീട് ചിന്നയയ്‌ക്ക് വേണ്ടി ഹാജരാവുകകൂടി ചെയ്യാതെ കേസില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.

ധര്‍മ്മസ്ഥല കേസില്‍ ഒട്ടേറെ കള്ളനാണയങ്ങള്‍ പൊളിഞ്ഞു. അനന്യ ഭട്ട് എന്ന എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ അമ്മയായി ചമഞ്ഞ സുജാതാ ഭട്ട്, ധര്‍മ്മസ്ഥലയില്‍ ഇവിടെ കുഴിച്ചാല്‍ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കിട്ടുമെന്ന് പറഞ്ഞ് ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ മുന്‍പിലെ പ്ലോട്ട് ചൂണ്ടിക്കാണിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞ ലോറി ഉടമ മനാഫ്, ധര്‍മ്മസ്ഥലയുടെ ഗൂഢാലോചനയും നൂറുകണക്കിന് കൊലചെയ്യപ്പെട്ട സ്ത്രീകളുടെ കഥകളും നൂറുകണക്കിന് വീഡിയോകളായി പുറത്തുവിട്ട ദ ന്യൂസ് മിനിറ്റ് എന്ന വെബ് സൈറ്റ്…അങ്ങിനെ പലരുടെയും മുഖംമൂടികള്‍ പൊളിഞ്ഞുവീണു.

Tags: Justic Sathish Chandra SharmaSupreme CourtDharmasthalaLorry udama ManafSujatha BhattMaskmanBV Nagarathna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

India

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.