Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതി വിധി വൈറലായി പ്രചരിക്കുന്നു

ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതിയുടെ വിധി സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തിട്ടുണ്ട് എന്ന പരാതിയുമായി ധര്‍മ്മസ്ഥലയിലെ ജീവനക്കാരന്‍ ആദ്യം സമീപിച്ചത് സുപ്രീംകോടതിയെയാണ്. ദേശീയ തലത്തില്‍ നടന്ന ഒരു ഗൂഢാലോചനയാണ് ധര്‍മ്മസ്ഥല കേസെന്നാണ് കരുതുന്നത്. എന്നാല്‍ ശുചീകരണത്തൊഴിലാളിയുടെ ഈ റിട്ട് പരാതി സുപ്രീംകോടതി തള്ളുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 12:35 am IST
inIndia
വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)

വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)

ബെംഗളൂരു: ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതിയുടെ വിധി സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തിട്ടുണ്ട് എന്ന പരാതിയുമായി ധര്‍മ്മസ്ഥലയിലെ ജീവനക്കാരന്‍ ആദ്യം സമീപിച്ചത് സുപ്രീംകോടതിയെയാണ്. ദേശീയ തലത്തില്‍ നടന്ന ഒരു ഗൂഢാലോചനയാണ് ധര്‍മ്മസ്ഥല കേസെന്നാണ് കരുതുന്നത്. എന്നാല്‍ ശുചീകരണത്തൊഴിലാളിയുടെ ഈ റിട്ട് പരാതി സുപ്രീംകോടതി തള്ളുകയായിരുന്നു. സുപ്രീംകോടതിയുടെ ഈ വിധി കര്‍ണ്ണാടകയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. സുപ്രീംകോടതി വിധി എത്ര ശരിയായിരുന്നു എന്ന രീതിയിലാണ് ചിലര്‍ ഈ വിധി പ്രചരിപ്പിക്കുന്നത്.

ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് മെയ് അഞ്ചിന് ഈ ധര്‍മ്മസ്ഥല കേസ് ആദ്യം പരിഗണിക്കുന്നത്. 1995 മുതല്‍ 2004 വരെയാണ് ശുചീകരണത്തൊഴിലാളി ധര്‍മ്മസ്ഥലയില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തതായി അവകാശപ്പെട്ടത്. പക്ഷെ സുപ്രീംകോടതി ബെഞ്ച് ഈ കേസ് തള്ളുകയായിരുന്നു. പത്ത് വര്‍ഷം മുന്‍പ് നടത്തിയ കൃത്യത്തിന്റെ പേരില്‍ ഇപ്പോഴാണോ കോടതിയില്‍ വരുന്നത് എന്ന ചോദ്യം ഉയര്‍ത്തിയാണ് ഈ ബെഞ്ച് ശുചീകരണത്തൊഴിലാളിയുടെ പരാതി തള്ളിയത്. സുപ്രീംകോടതി ജഡ്ജിമാര്‍ എത്ര ശരിയായാണ് ഈ കേസ് വിലയിരുത്തിയത് എന്ന് പിന്നീട് തെളിഞ്ഞു.

ഈ പരാതിയില്‍ ഗൂഢാലോചന ഒളിഞ്ഞുകിടക്കുന്നതായി സുപ്രീംകോടതിയ്‌ക്ക് സംശയം തോന്നിയിരുന്നു. പരാതി നല്‍കാനുള്ള കാലതാമസം കാരണം കേസിന്റെ മെറിറ്റില്‍ സംശയം തോന്നിയ സുപ്രീംകോടതി കേസ് തള്ളുകയായിരുന്നു. സുപ്രീംകോടതി കേസ് പരിഗണിക്കുകയാണെങ്കില്‍ അവിടെ കള്ളത്തെളിവായി കൊണ്ടുവന്ന തലയോട്ടി എടുത്തുവീശി ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു ഗൂഢാലോചനക്കാരുടെ ശ്രമം. എങ്കില്‍ ധര്‍മ്മസ്ഥല കേസ് ഒറ്റ ദിവസം കൊണ്ട് തന്നെ കത്തിപ്പടര്‍ന്നേനെ. പക്ഷെ ഈ ഗൂഢാലോചന നടന്നില്ല.

പിന്നീട് ജൂലായ് 11നാണ് ചിന്നയ്യ എന്ന ശുചീകരണത്തൊഴിലാളി കര്‍ണ്ണാടകയിലെ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരായി രഹസ്യമൊഴി നല്കിയത്. പക്ഷെ ഇദ്ദേഹം ധര്‍മ്മസ്ഥലയില്‍ കുഴിച്ചിട്ട സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ഒന്നില്‍നിന്നും കണ്ടെടുത്ത തലയോട്ടി എന്ന് പറഞ്ഞ് ഹാജരാക്കിയ തലയൊട്ടി പക്ഷെ പുരുഷന്‍റേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. താന്‍ കൂട്ടത്തോടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് കാട്ടി ചൂണ്ടിക്കാണിച്ച 17 പ്ലോട്ടുകളില്‍ രണ്ടെണ്ണത്തില്‍ നിന്നും മാത്രം ഏതാനും എല്ലിന്‍ കഷണങ്ങള്‍ കിട്ടി. ഇതോടെ ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചിന്നയ്യയെ കൊണ്ടു നടന്ന ബെംഗളൂരുവിലെ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ പിന്നീട് ചിന്നയയ്‌ക്ക് വേണ്ടി ഹാജരാവുകകൂടി ചെയ്യാതെ കേസില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.

ധര്‍മ്മസ്ഥല കേസില്‍ ഒട്ടേറെ കള്ളനാണയങ്ങള്‍ പൊളിഞ്ഞു. അനന്യ ഭട്ട് എന്ന എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ അമ്മയായി ചമഞ്ഞ സുജാതാ ഭട്ട്, ധര്‍മ്മസ്ഥലയില്‍ ഇവിടെ കുഴിച്ചാല്‍ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കിട്ടുമെന്ന് പറഞ്ഞ് ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ മുന്‍പിലെ പ്ലോട്ട് ചൂണ്ടിക്കാണിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞ ലോറി ഉടമ മനാഫ്, ധര്‍മ്മസ്ഥലയുടെ ഗൂഢാലോചനയും നൂറുകണക്കിന് കൊലചെയ്യപ്പെട്ട സ്ത്രീകളുടെ കഥകളും നൂറുകണക്കിന് വീഡിയോകളായി പുറത്തുവിട്ട ദ ന്യൂസ് മിനിറ്റ് എന്ന വെബ് സൈറ്റ്…അങ്ങിനെ പലരുടെയും മുഖംമൂടികള്‍ പൊളിഞ്ഞുവീണു.

Tags: Justic Sathish Chandra SharmaSupreme CourtDharmasthalaLorry udama ManafSujatha BhattMaskmanBV Nagarathna
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

പിന്‍സീറ്റ് യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കണം: സുപ്രീംകോടതി

India

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

India

എന്‍എസ് എ ചുമത്തി അറസ്റ്റ് ചെയ്തതിന് തന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആകൃതി ചൗധരിക്ക് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ പൊരുതാന്‍ മേധ രൂപം

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.