Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനധികൃത കുടിയേറ്റം ഇനിയും ഇന്ത്യയെ വിഭജിക്കുമെന്ന് പല്ലവി ജോഷി; വിവേക് അഗ്നിഹോത്രിയുടെ ‘ബംഗാള്‍ ഫയല്‍സി’നെതിരെ മമതയും രാഹുലും

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 78 വര്‍ഷമായിട്ടും ഇന്ത്യയിലേക്ക് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം ഇപ്പോഴും തുടരുകയാണെന്നും ഇത് ഇനിയും ഇന്ത്യാവിഭജനത്തിന് കാരണമാകുമെന്നും മുന്നറിയിപ്പുനല്‍കി നടി പല്ലവി ജോഷി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2025, 11:05 pm IST
in India, Bollywood, Entertainment
മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി, വിവേക് അഗ്നിഹോത്രി, പല്ലവിജോഷി (ഇടത്ത് നിന്നും വലത്തോട്ട്)

മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി, വിവേക് അഗ്നിഹോത്രി, പല്ലവിജോഷി (ഇടത്ത് നിന്നും വലത്തോട്ട്)

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 78 വര്‍ഷമായിട്ടും ഇന്ത്യയിലേക്ക് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം ഇപ്പോഴും തുടരുകയാണെന്നും ഇത് ഇനിയും ഇന്ത്യാവിഭജനത്തിന് കാരണമാകുമെന്നും മുന്നറിയിപ്പുനല്‍കി നടി പല്ലവി ജോഷി. ബംഗാളിലെ വര്‍ഗ്ഗീയകലാപങ്ങളും ഹിന്ദു വംശഹത്യയും പറയുന്ന ‘ബംഗാള്‍ ഫയല്‍സ്’ എന്ന സിനിമ ഭര്‍ത്താവ് വിവേക് അഗ്നിഹോത്രിയ്‌ക്കൊപ്പം നിര്‍മ്മിക്കുകയും അതിന്റെ ഗവേഷണത്തില്‍ പങ്കാളിയാവുകയും ചെയ്തിരുന്നു പല്ലവി ജോഷി. ഇന്ത്യയില്‍ ഇനി ഒരു വിഭജനം നടക്കരുതെന്ന മുന്നറിയിപ്പാണ് ബംഗാള്‍ ഫയല്‍സ് എന്ന സിനിമ നല്‍കുന്നതെന്നും എന്നാല്‍ മമത ബാനര്‍ജി സര്‍ക്കാര്‍ ഈ സിനിമ ബംഗാളിലെ തിയറ്ററുകളില്‍ എത്തുന്നതിനെ തടയുകയാണെന്നും പല്ലവി ജോഷി പറയുന്നു.

സെപ്തംബര്‍ അഞ്ചിനാണ് ബംഗാള്‍ ഫയല്‍സ് തിയറ്ററില്‍ റിലീസ് ചെയ്തത് എങ്കിലും ബംഗാളില്‍ ഈ സിനിമയെ തമസ്കരിക്കാന്‍ നോക്കുകയാണ് മമത സര്‍ക്കാര്‍. ബംഗാളിലെ മമത സര്‍ക്കാരിന്റെ ഈ നടപടിയെ ആവിഷ്കാരസ്വാതന്ത്ര്യത്തിനും ഭരണഘടനയ്‌ക്കും വേണ്ടി വാദിക്കുന്ന രാഹുല്‍ ഗാന്ധി ഇതുവരെ അപലപിച്ചിട്ടില്ല. ഇതിനര്‍ത്ഥം രാഹുല്‍ ഗാന്ധിയും ബംഗാള്‍ ഫയല്‍സിന് എതിരാണെന്നതാണ്.

“ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പേ ബംഗാളിലേക്ക് മുസ്ലിങ്ങളുടെ അനധികൃത കുടിയേറ്റം നടന്നിരുന്നു. ഇതാണ് ബംഗാള്‍ വിഭജനത്തിന് കാരണമായത്. അന്നത്തെ ബംഗാളിലുണ്ടായിരുന്ന നഖൊലി (നവ് ഖാലി) എന്ന പ്രദേശത്ത് നടന്ന കൂട്ടക്കുരുതിയെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. പിന്നീട് ഞങ്ങള്‍ ഇതേക്കുറിച്ച് ഗവേഷണം നടത്തി. അപ്പോഴാണ് അവിടെ ഒരു ഹിന്ദു വംശഹത്യ നടന്നതായി അറിഞ്ഞത്. ചരിത്രം ശരിയായി അറിഞ്ഞാലേ ചരിത്രത്തിലെ മോശപ്പെട്ട കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ നമുക്ക് സാധിക്കൂ. അന്ന് ബംഗാളിലേക്ക് മുസ്ലിങ്ങളുടെ അനധികൃത നുഴഞ്ഞുകയറ്റവും കുടിയേറ്റവും നടന്നു. 78 വര്‍ഷങ്ങല്‍ക്ക് ശേഷവും ബംഗാളിലേക്ക് ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നും മുസ്ലിങ്ങളുടെ കുടിയേറ്റം നടക്കുന്നു. ഇത് മറ്റൊരു ഇന്ത്യാ വിഭജനത്തിന് കാരണമായേക്കാം. ഈ കുടിയേറ്റം തടയണം. “- പല്ലവി ജോഷി പറയുന്നു.

5000 ഹിന്ദുക്കളെയാണ് അന്ന് ബംഗാളിലെ നഖൊലിയില്‍ (നവ് ഖാലി) കൂട്ടക്കൊല ചെയ്തത്. ഇന്ന് ബംഗ്ലാദേശിലാണ് നവ്ഖാലി സ്ഥിതി ചെയ്യുന്നത്. മുസ്ലിംലീഗ് ആയിരുന്നു ഈ കൂട്ടക്കൊലയ്‌ക്ക് പിന്നില്‍ എന്ന് ചരിത്രം പറയുന്നു. ആള്‍ക്കുട്ടം ഹിന്ദുക്കളെ കൊല ചെയ്യുക മാത്രമല്ല, പെണ്‍കുട്ടികളെയും സ്ത്രീകളെയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ബംഗാള്‍ മുസ്ലിം ലീഗ് പ്രവിശ്യ ഭരിച്ചിരുന്ന ഹുസൈന്‍ ഷഹീദ് സുഹ്രവര്‍ഡിയോ ഇന്ത്യയെ വെട്ടിമുറിച്ച് പാകിസ്ഥാന്‍ സൃഷ്ടിക്കണമെന്ന് ഗൂഢാലോചന നടത്തിയിരുന്ന ബ്രിട്ടീഷ് സര്‍ക്കാരോ ഈ കലാപം അടിച്ചമര്‍ത്താന്‍ ചെറുവിരല്‍ അനക്കിയില്ല. ഇന്ത്യയുടെ പുതിയ ഭരണാധികാരികളാകണം എന്ന് കൊതിച്ച നെഹ്രുവോ കോണ്‍ഗ്രസോ പോലും നഖൊലി വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല.

വിവേക് അഗ്നിഹോത്രി-പല്ലവി ജോഷി ദമ്പതികള്‍ നിര്‍മ്മിച്ച കശ്മീരി ഫയല്‍സും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സിനിമയായിരുന്നു. “കശ്മീരിനെക്കുറിച്ച് നമുക്ക് അറിയാമായിരുന്നു. കശ്മീരി പണ്ഡിറ്റുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചു എന്ന് എല്ലാവര്‍ക്കും അറിയില്ലെങ്കിലും അവിടുത്തെ തീവ്രവാദത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമായിരുന്നു. പക്ഷെ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയും ഇസ്ലാമിക തീവ്രവാദവും അപലപിക്കുകയാണ് കശ്മീര്‍ ഫയല്‍സ്. ‘കശ്മീര്‍ ഫയല്‍സ്’ വന്നതിന് ശേഷം കശ്മീരിനെ ഇന്ത്യയില്‍ നിന്നും സ്വതന്ത്രമാക്കണമെന്ന ചിന്ത പലരിലും ഇല്ലാതായി. “- ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പല്ലവി ജോഷി പറഞ്ഞു.

 

.

Tags: BengalFilesIndia partitionPallavi JoshiVivek AgnihotriIllegal immigration'The Bengal Files
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

Kerala

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

India

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

India

ഹിന്ദുക്കളുടെ വംശഹത്യ കാണിക്കുന്ന ‘ദി ബംഗാൾ ഫയൽസ്’ ട്രെയിലർ ലോഞ്ച് തടഞ്ഞ് കൊൽക്കത്ത പൊലീസ് ; വൈദ്യുതി വിച്ഛേദിച്ചു

India

അനധികൃത കുടിയേറ്റം; 12 ബംഗ്ലാദേശികൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.