Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ വിവാദം: ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിലപാട് മാറ്റി

അടിയന്തിരാവസ്ഥയുടെ 50-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂണ്‍ 25-ന് സെനറ്റ് ഹാളില്‍ നടന്ന ഭാരതാംബ വിവാദത്തെ തുടര്‍ന്ന് ഡോ. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 10:55 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ മുന്‍ രജിസ്ട്രാര്‍ ഡോ. കെ. എസ്. അനില്‍കുമാറിന്റെ സസ്‌പെന്‍ഷനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മുന്‍ നിലപാട് മാറ്റി യാഥാര്‍ത്ഥ്യം അംഗീകരിച്ചതായി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാര്‍ ടി. ജി. നായരും പി. എസ്. ഗോപകുമാറും അറിയിച്ചു.

അടിയന്തിരാവസ്ഥയുടെ 50-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂണ്‍ 25-ന് സെനറ്റ് ഹാളില്‍ നടന്ന ഭാരതാംബ വിവാദത്തെ തുടര്‍ന്ന് ഡോ. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ അംഗീകരിക്കാതെ, ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പിന്തുണയോടെ രജിസ്ട്രാറുടെ പദവിയില്‍ തുടരുകയായിരുന്നു. ഇതുമൂലം കഴിഞ്ഞ രണ്ട് മാസമായി സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഡോ. മിനി ഡിജോ കാപ്പന് രജിസ്ട്രാര്‍ ചുമതല നല്‍കിക്കൊണ്ടിരുന്നെങ്കിലും പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ഭീഷണിപ്പെടുത്തി പിന്മാറ്റാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ ബുദ്ധിമുട്ടുകള്‍ നേരിട്ടതായി പ്രസ്താവനയില്‍ പറയുന്നു.

ജൂലൈ 6-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡോ. അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന നിലപാട് എടുത്തിരുന്ന ഇടത് അംഗങ്ങള്‍, ഇന്നത്തെ യോഗത്തില്‍ പൂര്‍ണമായും നിലപാട് മാറി സസ്‌പെന്‍ഷന്‍ അംഗീകരിക്കുകയും രജിസ്ട്രാര്‍ ചുമതല ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാറിന് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ആയ ഡോ. മിനി ഡിജോ കാപ്പന്റെ രാജി അപേക്ഷ (ജൂലൈ 19 മുതല്‍ പ്രാബല്യത്തില്‍) അംഗീകരിക്കുമെന്നും, സെപ്റ്റംബര്‍ 2 ഉച്ചയ്‌ക്ക് ശേഷം ചുമതല ഒഴിയാന്‍ അനുവദിക്കുമെന്നും അറിയിച്ചു. തുടര്‍ന്ന് കാര്യവട്ടം ക്യാമ്പസിലെ ജോയിന്റ് രജിസ്ട്രാര്‍ക്ക് രജിസ്ട്രാറുടെ ചുമതല ഏല്‍പ്പിക്കാനാണ് തീരുമാനം.

സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു: ”മുന്‍ രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിന്റെ സസ്‌പെന്‍ഷനെ ചൊല്ലിയുണ്ടായ അനാവശ്യ പിടിവാശി മൂലം ബുദ്ധിമുട്ട് നേരിട്ട അക്കാദമിക് സമൂഹത്തോട് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മാപ്പ് പറയേണ്ടതാണ്.

 

Tags: Kerala UniversitySyndicateregistrar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.