Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ വിവാദം: ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിലപാട് മാറ്റി

അടിയന്തിരാവസ്ഥയുടെ 50-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂണ്‍ 25-ന് സെനറ്റ് ഹാളില്‍ നടന്ന ഭാരതാംബ വിവാദത്തെ തുടര്‍ന്ന് ഡോ. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 10:55 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ മുന്‍ രജിസ്ട്രാര്‍ ഡോ. കെ. എസ്. അനില്‍കുമാറിന്റെ സസ്‌പെന്‍ഷനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മുന്‍ നിലപാട് മാറ്റി യാഥാര്‍ത്ഥ്യം അംഗീകരിച്ചതായി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാര്‍ ടി. ജി. നായരും പി. എസ്. ഗോപകുമാറും അറിയിച്ചു.

അടിയന്തിരാവസ്ഥയുടെ 50-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂണ്‍ 25-ന് സെനറ്റ് ഹാളില്‍ നടന്ന ഭാരതാംബ വിവാദത്തെ തുടര്‍ന്ന് ഡോ. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ അംഗീകരിക്കാതെ, ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പിന്തുണയോടെ രജിസ്ട്രാറുടെ പദവിയില്‍ തുടരുകയായിരുന്നു. ഇതുമൂലം കഴിഞ്ഞ രണ്ട് മാസമായി സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഡോ. മിനി ഡിജോ കാപ്പന് രജിസ്ട്രാര്‍ ചുമതല നല്‍കിക്കൊണ്ടിരുന്നെങ്കിലും പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ഭീഷണിപ്പെടുത്തി പിന്മാറ്റാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ ബുദ്ധിമുട്ടുകള്‍ നേരിട്ടതായി പ്രസ്താവനയില്‍ പറയുന്നു.

ജൂലൈ 6-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡോ. അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന നിലപാട് എടുത്തിരുന്ന ഇടത് അംഗങ്ങള്‍, ഇന്നത്തെ യോഗത്തില്‍ പൂര്‍ണമായും നിലപാട് മാറി സസ്‌പെന്‍ഷന്‍ അംഗീകരിക്കുകയും രജിസ്ട്രാര്‍ ചുമതല ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാറിന് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ആയ ഡോ. മിനി ഡിജോ കാപ്പന്റെ രാജി അപേക്ഷ (ജൂലൈ 19 മുതല്‍ പ്രാബല്യത്തില്‍) അംഗീകരിക്കുമെന്നും, സെപ്റ്റംബര്‍ 2 ഉച്ചയ്‌ക്ക് ശേഷം ചുമതല ഒഴിയാന്‍ അനുവദിക്കുമെന്നും അറിയിച്ചു. തുടര്‍ന്ന് കാര്യവട്ടം ക്യാമ്പസിലെ ജോയിന്റ് രജിസ്ട്രാര്‍ക്ക് രജിസ്ട്രാറുടെ ചുമതല ഏല്‍പ്പിക്കാനാണ് തീരുമാനം.

സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു: ”മുന്‍ രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിന്റെ സസ്‌പെന്‍ഷനെ ചൊല്ലിയുണ്ടായ അനാവശ്യ പിടിവാശി മൂലം ബുദ്ധിമുട്ട് നേരിട്ട അക്കാദമിക് സമൂഹത്തോട് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മാപ്പ് പറയേണ്ടതാണ്.

 

Tags: Kerala UniversitySyndicateregistrar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

Kerala

കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി

Kerala

കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വൈസ് ചാൻസലർ; പുതിയ യൂണിയൻ തെരഞ്ഞെടുപ്പിന് ജനറൽ കൗൺസിൽ രൂപീകരിച്ചു

Kerala

കേരള സര്‍വകലാശാല വി സി മുന്‍ രജിസ്ട്രാര്‍ക്കെതിരെ പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേ

Kerala

20,000 രൂപയ്‌ക്ക് പകരം 20,000 ഡോളര്‍ നല്‍കി; കേരള സര്‍വകലാശാല ലാറ്റിനമേരിക്കന്‍ പഠന കേന്ദ്രത്തില്‍ ഡോളര്‍ തട്ടിപ്പ് വിവാദം

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.