Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതും ഇതും വേറെയാണ്…നെഹ്രു പോയത് ചൈനയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പറയാന്‍…മോദിയുടേത് ജാഗ്രതയോടെയുള്ള സന്ദര്‍ശനം

ജവഹര്‍ലാല്‍ നെഹ്രു 1954ല്‍ ചൈനാ സന്ദര്‍ശനത്തിന് പോയതിന്റെ വീഡിയോ പങ്കുവെയ്‌ക്കുകയാണ് കോണ്‍ഗ്രസിപ്പോള്‍. ഇത് പണ്ട് നെഹ്രു ചെയ്തതാണ് മോദി പുതുതായി ഒന്നും ചെയ്തിട്ടില്ല എന്ന് വരുത്തിതീര്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 08:56 pm IST
in India
നെഹ്രുവും ചൈനയുടെ മാവോ സെതൂങ്ങും 1954ല്‍ നടത്തിയ കൂടിക്കാഴ്ച (ഇടത്ത്) മോദിയും ഷീ ജിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ച (വലത്ത്)

നെഹ്രുവും ചൈനയുടെ മാവോ സെതൂങ്ങും 1954ല്‍ നടത്തിയ കൂടിക്കാഴ്ച (ഇടത്ത്) മോദിയും ഷീ ജിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ച (വലത്ത്)

ബെയ്ജിംഗ് : ജവഹര്‍ലാല്‍ നെഹ്രു 1954ല്‍ ചൈനാ സന്ദര്‍ശനത്തിന് പോയതിന്റെ വീഡിയോ പങ്കുവെയ്‌ക്കുകയാണ് കോണ്‍ഗ്രസിപ്പോള്‍. ഇത് പണ്ട് നെഹ്രു ചെയ്തതാണ് മോദി പുതുതായി ഒന്നും ചെയ്തിട്ടില്ല എന്ന് വരുത്തിതീര്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

1949ല്‍ ചൈനയില്‍ മാവോ സെതൂങ്ങ് അധികാരം പിടിച്ചതിന് ശേഷമാണ് 1954ല്‍ കമ്മ്യൂണിസ്റ്റ് ചൈനയിലേക്ക് നെഹ്രു പോയത്. അന്നാണ് നെഹ്രു ചൈനയുമായി പഞ്ചശീലതത്വം എന്ന കരാറില്‍ ഒപ്പുവെച്ചതാണ്. ഇരുരാജ്യങ്ങളുടെയും പരമാധികാരവും അഖണ്ഡതയും പരസ്പരം അംഗീകരിക്കാമെന്നതായിരുന്നു ഈ കരാറിലെ ആദ്യ പോയിന്‍റ്. പക്ഷെ പിന്നീട് 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചതോടെ ഈ പഞ്ചശീലതത്വം തകര്‍ന്നു.

പക്ഷെ അന്ന് ചൈനയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം നമസ്കരിക്കുന്ന നിലപാടായിരുന്നു നെഹ്രുവിന്‍റേത്. അദ്ദേഹം ചൈനയെ കണ്ണടച്ച് വിശ്വസിച്ചു. ചൈന ഒരിയ്‌ക്കലും തങ്ങളെ ആക്രമിക്കില്ലെന്ന് നെഹ്രുകരുതി. ആക്രമിച്ചെന്ന് മാത്രമല്ല, ആക്രമിച്ച് തോല‍്പിക്കുകയും ചെയ്തു. അന്ന് 2000 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 400 ഇന്ത്യന്‍ സൈനികരെ തടവുകാരായി പിടിച്ചു. ഇന്ത്യയുടെ ഭൂമി ചൈന പിടിച്ചെടുക്കുകയും ചെയ്തു. കിഴക്കന്‍ ജമ്മു കശ്മീരിലെ ലഡാക്കിനടുത്തുള്ള അക്സായ് ചിന്‍ പ്രദേശം ചൈന പിടിച്ചെടുത്തു. പക്ഷെ 60 വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയപ്പോള്‍ ചൈനയ്‌ക്കാണ് കൂടുതല്‍ പട്ടാളക്കാരെ നഷ്ടമായത്. പാകിസ്ഥാനെതിരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയപ്പോള്‍ ചൈനയുടെ വ്യോമപ്രതിരോധത്തെ തകര്‍ത്താണ് ഇന്ത്യ പാകിസ്ഥാനിലെ ഒമ്പത് വ്യോമബേസുകള്‍ തകര്‍ത്തത്, തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തത്. ചൈനയുടെ പിഎല്‍15 പോലുള്ള ആധുനിക മിസൈലുകള്‍ ഇന്ത്യ തകര്‍ത്തു. ചൈനയുടെ ഡ്രോണുകളും തകര്‍ത്തു.

പണ്ട് നെഹ്രു പോയതുപോലെയല്ല, 72 വര്‍ഷങ്ങള്‍ക്ക് ശേഷം നരേന്ദ്രമോദി ചൈനയിലേക്ക് പോകുന്നത്. ചൈനയെ മോദിക്ക് നന്നായി അറിയാമെന്നതുപോലെ മോദിയെ ചൈനയ്‌ക്കും നന്നായി അറിയാം. ഇന്ത്യന്‍ സൈന്യം സദാജാഗ്രതയിലാണ്. ഒരു ഏറ്റുമുട്ടലില്‍ ഇന്ത്യയെ തോല്‍പിക്കുന്നത് ചൈനയ്‌ക്ക് എളുപ്പമാവില്ല. കരുതലോടെയുള്ള യാത്രയാണ് മോദിയുടേത്. അതിനാല്‍ ഷീ ജിന്‍പിങ്ങുമായി നടത്തുന്ന കൂടിക്കാഴ്ച ജാഗ്രതയോടെയുള്ളതാണ്. ചൈനയ്‌ക്ക് ചതിക്കാന്‍ പറ്റാത്ത നേതാവാണ് മോദി എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അടിച്ചാല്‍ തിരിച്ചടിക്കാന്‍ കെല്‍പുള്ള, റഷ്യയുടെ സൗഹൃദം ഏറെയുള്ള, സഹായിക്കാന്‍ ഇസ്രയേല്‍ കൂടെയുള്ള ഒരു ഇന്ത്യയാണ് ചൈനയുടെ ഷീ ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തുന്നത്. അതാണ് 1954ലെ നെഹ്രുവിന്റെ സന്ദര്‍ശവും 2025ലെ മോദിയുടെ സന്ദര്‍ശനവും തമ്മിലുള്ള വ്യത്യാസം. ചൈനയെ നന്നായി അറിയുന്ന അവരുടെ നീതി. കൂറ്, സഹകരണം, തന്ത്രം, അധികാരം, ഇതൊക്കെ കൃത്യമായി വിലയിരുത്താന്‍ ഒരു വലിയ ടീം തന്നെ മോദിയ്‌ക്കൊപ്പം ഉണ്ട്. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നത് സംബന്ധിച്ച് അവര്‍ക്ക് വ്യക്തമായ വീക്ഷണം ഉണ്ട്. ഇന്ത്യാ-ചൈന അതിര്‍ത്തിപ്രശ്നം തീര്‍ക്കുക, ആഗോള തലത്തില്‍ അമേരിക്കയുടെ അമിതാധിപത്യത്തിന് തടയിടുന്നതിന് ചൈന-റഷ്യ-ഇന്ത്യ അച്ചുതണ്ട് രൂപപ്പെടുത്തുക എന്നിവയാണ് ഇപ്പോള്‍ പ്രധാനം. ഇന്ത്യയിലെ ജനങ്ങളുടെ ഊര്‍ജ്ജാവശ്യങ്ങള്‍ റഷ്യയുടെ സഹായത്തോടെ നിറവേറ്റുക…തുടങ്ങി ഒട്ടേറെ അതിസങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ് ഈ നയതന്ത്രം. അതാണ് മോദി പ്രയോഗിക്കുന്നത്.

 

Tags: MaoRICTrump tariffTrade tariffNahruXi Jin PingIndia China Russiamodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

World

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

World

നോർവേയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു 

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.