Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തടവറയിലാണെങ്കിലും ബുഷ്‌റ ബീവിയുടെ മനസ് ഇപ്പോഴും എന്റെ കൂടെ ; തന്നിൽ നിന്നും വേർപിരിക്കാൻ അസിം മുനീർ സമ്മർദ്ദം ചെലുത്തുന്നു 

മുനീറിനെ അധികാര ദാഹിയെന്നും രാജ്യത്ത് ഏറ്റവും മോശം തരത്തിലുള്ള സ്വേച്ഛാധിപത്യം നടത്തുന്ന വ്യക്തിയെന്നും ഇമ്രാൻ വിശേഷിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 06:42 am IST
in World

ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) മുഖ്യ രക്ഷാധികാരിയുമായ ഇമ്രാൻ ഖാൻ ബുധനാഴ്ച സൈനിക മേധാവി ജനറൽ അസിം മുനീറിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. മുനീറിനെ അധികാര ദാഹിയെന്നും രാജ്യത്ത് ഏറ്റവും മോശം തരത്തിലുള്ള സ്വേച്ഛാധിപത്യം നടത്തുന്ന വ്യക്തിയെന്നും ഇമ്രാൻ വിശേഷിപ്പിച്ചു.

വിവിധ കേസുകളിൽ ഏകദേശം രണ്ട് വർഷമായി ജയിലിൽ കഴിയുന്ന 72 കാരനായ ഇമ്രാൻ ഖാൻ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെ അസിം മുനീറിനെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ജനറൽ അസിം മുനീർ അധികാരത്തിന് വേണ്ടി അതിയായി കൊതിക്കുന്നതിനാൽ പാകിസ്ഥാനിൽ ജനാധിപത്യത്തെ തകർത്ത് സ്വേച്ഛാധിപത്യത്തിന്റെ അങ്ങേയറ്റത്തെ പരിധി സ്ഥാപിച്ചു. അദ്ദേഹത്തിന് ധാർമ്മികതയോ ഇസ്ലാമോ എന്തെന്ന് മനസ്സിലാകുന്നില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

2023 മെയ് 9 ന് രാജ്യത്തുടനീളം നടന്ന അക്രമാസക്തമായ കലാപത്തിന് അസിം മുനീർ നേരിട്ട് ഉത്തരവാദിയാണെന്ന് ഖാൻ പറഞ്ഞു. ഇതിനു പുറമെ എന്നോട് ക്ഷമ ചോദിക്കുന്നതിനുപകരം, മുനീർ സ്വയം ക്ഷമാപണം നടത്തണം, കാരണം ഇതെല്ലാം അദ്ദേഹം നടത്തിയ ഗൂഢാലോചനയായിരുന്നു. മെയ് 9 ലെ സംഭവം അദ്ദേഹം ആസൂത്രണം ചെയ്യുകയും പിന്നീട് സിസിടിവി ദൃശ്യങ്ങൾ മോഷ്ടിക്കുകയും ചെയ്തു. ഇന്ന് അദ്ദേഹം അതേ സംഭവത്തെ തന്റെ ഇൻഷുറൻസ് പോളിസിയായി ഉപയോഗിക്കുകയാണെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി.

പാകിസ്ഥാനിൽ ഇപ്പോൾ ജനാധിപത്യമില്ലെന്നും എന്നാൽ മുഴുവൻ അധികാരവും ഒരാളുടെ കൈകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇതിനു പുറമെ തന്നെ ജയിലിൽ പൂർണ്ണമായും ഏകാന്തതടവിൽ പാർപ്പിച്ചിട്ടുണ്ടെന്ന് ഇമ്രാൻ ഖാൻ തന്റെ പോസ്റ്റിൽ അവകാശപ്പെട്ടു. എന്റെ അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കും മാസങ്ങളായി എന്നെ ബന്ധപ്പെടാൻ അനുവാദമില്ല. ഇതെല്ലാം എന്നെ മാനസികമായി തകർക്കാനുള്ള ശ്രമമാണ്. രാഷ്‌ട്രീയവുമായി ബന്ധമില്ലാത്ത ചില ബന്ധുക്കളെയും തട്ടിക്കൊണ്ടുപോയി കൂടുതൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചതായി ഖാൻ ആരോപിച്ചു.

കഴിഞ്ഞ എട്ട് മാസമായി ഭാര്യ ബുഷ്‌റ ബീഗത്തെ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഇമ്രാൻ ഖാനിൽ നിന്ന് വേർപിരിയാൻ അവർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും എന്നാൽ ബുഷ്‌റ ഇപ്പോഴും എന്റെ കൂടെ നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: pakistanlahoreArmy Chief General Asim MunirBushra BegumFormer Pakistan PM Imran KhanPTI Pakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

World

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.