Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് ഗുരുതര പോഷകാഹാര കുറവ്; ഡയറ്റീഷ്യന്റെ നിര്‍ദ്ദേശം ഭരണസമിതി അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 02:54 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: ശിശുക്ഷേമസമിതിയിലെ കുട്ടികള്‍ക്ക് ഗുരുതര പോഷകാഹാര കുറവെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. പോഷകാഹാര കുറവുള്ള കുട്ടികള്‍ക്ക് കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല. ഇതുമൂലം ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികള്‍ക്കുവരെ തുടര്‍ച്ചയായി രോഗങ്ങളുണ്ടാകുന്നതായും റിപ്പോര്‍ട്ട്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ആഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര കണ്ടെത്തല്‍. തൈക്കാട് ആശുപത്രിയില്‍ നിന്ന് മാസത്തിലൊരിക്കല്‍ ഡയറ്റീഷനെത്തിയാണ് ശിശുക്ഷേമസമിതിയിലെ കുട്ടികളുടെ ഭക്ഷണക്രമവും ആരോഗ്യവും പരിശോധിക്കുന്നത്. ഡയറ്റീഷന്‍ നില്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കുട്ടികളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കാന്‍ ഡയറ്റീഷന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം സമിതി ഭരണസമിതി അവഗണിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകാഹാര കുറവുള്ള കുട്ടികളെ വേര്‍തിരിച്ച് പോഷകമൂല്യം കൂടുതലുള്ള ഭക്ഷണം നല്‍കാനുള്ള നിര്‍ദ്ദേശവും അട്ടിമറിച്ചു. ഇതേത്തുടര്‍ന്നാണ് കുട്ടികള്‍ക്ക് കൃത്യമായ അളവിലും അനുപാതത്തിലും ഭക്ഷണം നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ സ്ഥിരം ഡയറ്റീഷനെ നിയമിക്കണമെന്ന ആവശ്യമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ആഫീസര്‍ക്ക് കൈമാറിയത്. നിലവില്‍ ഇവിടെ മാസത്തിലൊരിക്കലാണ് ഡയറ്റീഷ്യന്‍ എത്തി പരിശോധിക്കുന്നത്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികള്‍ മുതല്‍ വിവിധ പ്രായത്തിലുള്ള നൂറോളം കുട്ടികളാണ് ശിശുക്ഷേമസമിതിയിലെ അന്തേവാസികള്‍.

അനാഥ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് 1960 ല്‍ ആരംഭിച്ച സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നടത്തിപ്പ് കുറേക്കാലമയി കുത്തഴിഞ്ഞ അവസ്ഥയിലാണ്. കുഞ്ഞുങ്ങളുടെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ആയമാര്‍ ഉപദ്രവിക്കുന്നവിവരം കഴിഞ്ഞവര്‍ഷം പുറത്തുവന്നിരുന്നു. ഉറക്കത്തില്‍ മൂത്രമൊഴിച്ചു എന്ന കാരണത്താല്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിലുള്‍പ്പെടെ മുറിവേല്‍പ്പിച്ച സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിച്ചിരുന്നു. അജിത, മഹേശ്വരി, സിന്ധു എന്നീ ആയമാരെ പ്രതിയാക്കി അന്ന് ഭരണസമിതി മുഖം രക്ഷിക്കുകയായിരുന്നു. കുട്ടിയെ കുളിപ്പിച്ച മറ്റൊരു ആയ സംഭവം പുറത്തുപറഞ്ഞതോടെയാണ് ആശുപത്രിയിലെത്തിച്ചത്. തൈക്കാട് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഗുരുതര പരിക്കേല്‍പ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഭരണസമിതിയുടെ ഗുരുതര വീഴ്ചയ്‌ക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നുമാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ രാഷ്‌ട്രീയ സംരക്ഷണവും ലഭിച്ചു. അമ്മ വന്ന് ചോദിച്ചിട്ടും കുഞ്ഞിനെ ദത്ത് നല്‍കിയതും കുഞ്ഞുങ്ങളെ ദത്തുനല്‍കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സംഭവവും ഒതുക്കിത്തീര്‍ത്തിരുന്നു. ചില കുഞ്ഞുങ്ങള്‍ കൃത്യമായ പരിചരണവും ചികിത്സയും ലഭിക്കാതെ മരണപ്പെട്ടതായും നേരത്തെ ആരോപണമുയര്‍ന്നിട്ടുണ്ട്.

ഭരണസമിതിയിലേക്ക് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ നേതാക്കളെ കുത്തിനിറച്ചും സിപിഎം ആശ്രിതരെ ജീവനക്കാരായി തിരുകിക്കയറ്റിയും പാര്‍ട്ടിവളര്‍ത്താനുള്ള നീക്കത്തിനിടയില്‍ അന്തേവാസികളായ കുട്ടികളെ അവഗണിക്കുകയായിരുന്നു. കുഞ്ഞുങ്ങളെ ദത്ത് നല്‍കുന്നതിലുള്‍പ്പെടെ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല. സിപിഎമ്മിന്റെ നേതാക്കളുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുവാനുള്ള സ്ഥാപനമായി ശിശുക്ഷേമസമിതി മാറ്റിയിരിക്കുകയാണ്.

Tags: DiseaseHealth DepartmentmalnutritionChild Welfare Committeeseverely malnourished childrenlack of progressconstant illnesshealth concerns
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

Kerala

സുഡാനില്‍ നിന്നെത്തിയ പാലാ സ്വദേശിനിക്ക് എബോള ലക്ഷണങ്ങള്‍, പരിശോധന ഫലം കാത്ത് ആരോഗ്യ വകുപ്പ്

Kerala

പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയം, ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയില്‍: ബി.ബി. ഗോപകുമാര്‍ എം.എല്‍.എ

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

Kerala

വയനാടിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.