Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം -സിപിഐ തര്‍ക്കത്തില്‍ ചിറയിന്‍കീഴ് മേല്‍പ്പാലം കടക്കാനാകുമോ?; എംഎല്‍എ വി.ശശിയുടെ പ്രഖ്യാപനത്തില്‍ നാട്ടുകാര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 03:57 pm IST
in Thiruvananthapuram
പണി ഇഴഞ്ഞ് നീങ്ങുന്ന സംസ്ഥാനസര്‍ക്കാര്‍ നിര്‍മാണം നടത്തുന്ന പാലവും അപ്രോച്ച് റോഡും

പണി ഇഴഞ്ഞ് നീങ്ങുന്ന സംസ്ഥാനസര്‍ക്കാര്‍ നിര്‍മാണം നടത്തുന്ന പാലവും അപ്രോച്ച് റോഡും

ചിറയിന്‍കീഴ്: നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിറയിന്‍കീഴ് മേല്‍പ്പാലം ഈ മാസം 31 ന് തുറന്ന് കൊടുക്കുമെന്ന എംഎല്‍എ വി.ശശിയുടെ പ്രഖ്യാപനത്തില്‍ നാട്ടുകാര്‍ ആശങ്കയില്‍. പ്രഖ്യാപനത്തില്‍ സന്തോഷിച്ചെങ്കിലും തുടര്‍ന്നുള്ള സിപിഎം-സിപിഐ നേതാക്കളുടെ പ്രവര്‍ത്തനങ്ങളാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.

സിപിഐ എംഎല്‍എ വി.ശശിയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന നടപടികളല്ല ഇവിടത്തെ സിപിഎം നേതാക്കള്‍ക്ക്. മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ട്രാക്കിന് മുകളിലുള്ള പാലം റെയില്‍വേയും മറ്റുള്ള 600 മീറ്റര്‍ ഭാഗം സംസ്ഥാന സര്‍ക്കാരുമാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. 28 കോടി രൂപ വേണ്ട പദ്ധതിയില്‍ കേന്ദ്ര വിഹിതം 14 കോടി സംസ്ഥാനത്തിന് കൈമാറുകയും ചെയ്തിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് റെയില്‍വെ പണിപൂര്‍ത്തിയാക്കിയ പാളത്തിനു മുകളിലുള്ള മേല്‍പ്പാലം

റെയില്‍വേ തങ്ങളുടെ ഭാഗം കഴിഞ്ഞ വര്‍ഷം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കാനുള്ള ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങി. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ട് വിഹിതം ലഭിക്കാത്തതും സാങ്കേതിക തടസ്സങ്ങളുമാണ് പണി നീണ്ടുപോയതെന്നാണ് നിര്‍മാണ കമ്പനിയുടെ വാദം. ഇതോടെ ചിറയിന്‍കീഴിന്റെ ഗതാഗതം താറുമാക്കിക്കൊണ്ടുള്ള മേല്‍പ്പാല നിര്‍മാണം ഏറെ ജനരോക്ഷത്തിന് കാരണമായി.

പണി ഏകദേശം പൂര്‍ത്തിയായി വന്നപ്പോഴേക്കും സിപിഎം നേതാക്കള്‍ പുതിയ തന്ത്രവുമായി രംഗത്ത് വന്നു. ചിറയിന്‍കീഴ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും അവര്‍ ചില ഉദ്യോഗസ്ഥരുമൊത്ത് സ്ഥലം സന്ദര്‍ശിച്ച് ഫോട്ടോ പത്രങ്ങളില്‍ കൊടുത്ത് ഉടന്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതോടെ അപകടം മനസ്സിലാക്കിയ എംഎല്‍എ വി. ശശി ഈ മാസം 31ന് പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അപ്രോച്ച് റോഡിന്റെ പേരു പറഞ്ഞ് 31 ന് പാലം തുറന്ന് കൊടുക്കാതിരിക്കുവാനുള്ള ശ്രമങ്ങള്‍ സിപിഎംന്റെ ഭാഗത്ത് ആസൂത്രണം ചെയ്യുന്നു. എംഎല്‍എ ഇതിന് മുന്‍പ് നാലു തവണ ഉദ്ഘാടന തീയതി പ്രഖ്യാപിച്ച് വാക്കുമാറ്റിയതും നാട്ടുകാരില്‍ ആശങ്ക ഉളവാക്കുന്നു. പാലം 31ന് തുറന്നു തന്നില്ലെങ്കില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഉദ്ഘാടനം നടത്താനാണ് തീരുമാനം.

Tags: RailwayInagurationAnnouncementChirayinkeezhu flyoverCPM-CPI disputeMLA V. Sasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

India

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്ദേഭാരത് ഓടും; പത്തിലൊന്ന് വില;മോദി എന്ന ചായക്കാരന്റെ സ്വപ്നം ലോകം കീഴടക്കും

India

യുവാക്കൾ കന്നുകാലികളെ പോലെ യാത്ര ചെയ്യേണ്ടി വന്നു ; പഴയ വീഡിയോ കാട്ടി റെയിൽവേയെ അപമാനിക്കാൻ കോൺഗ്രസിന്റെ ശ്രമം ; പൊളിച്ചടുക്കി അധികൃതർ

India

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.