Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലയില്‍ ഭൂപരിഷ്കരണത്തിന് മാവോയിസ്റ്റുകളും തീവ്രഇടത് ജേണലിസ്റ്റുകളും മതപരിവര്‍ത്തന ലോബിയും;ന്യൂനപക്ഷആരാധനാലയങ്ങളില്‍ ഇത് നടക്കുമോ?

ധര്‍മ്മസ്ഥലയിലെ മ‌ഞ്ജുനാഥക്ഷേത്രത്തിന് ചുറ്റും ക്ഷേത്രട്രസ്റ്റിന്റെ പേരിലുള്ള നൂറുകണക്കിന് ഏക്കര്‍ ഭൂമിയില്‍ കണ്ണുവെച്ചാണ് ക്ഷേത്രാധികാരികളെയും ക്ഷേത്ര ട്രസ്റ്റിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്ന് ആരോപണം. ഇതിന് പിന്നില്‍ ന്യൂസ് മിനിറ്റ് പോലുള്ള തീവ്ര ഇടത് മാധ്യമങ്ങളും ചില മാവോയിസ്റ്റ് ഗ്രൂപ്പുകളും മതപരിവര്‍ത്തനലോബിയും എന്‍ജിഒ ഗ്രൂപ്പുകളും ഇസ്ലാം സംഘടനകളും ഉണ്ടെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 07:46 pm IST
in India
ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രവും ചുറ്റുപാടുമുള്ള ഏക്കര്‍കണക്കിന് ഭൂമിയും

ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രവും ചുറ്റുപാടുമുള്ള ഏക്കര്‍കണക്കിന് ഭൂമിയും

ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ മ‌ഞ്ജുനാഥക്ഷേത്രത്തിന് ചുറ്റും ക്ഷേത്രട്രസ്റ്റിന്റെ പേരിലുള്ള നൂറുകണക്കിന് ഏക്കര്‍ ഭൂമിയില്‍ കണ്ണുവെച്ചാണ് ക്ഷേത്രാധികാരികളെയും ക്ഷേത്ര ട്രസ്റ്റിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്ന് ആരോപണം. ഇതിന് പിന്നില്‍ ന്യൂസ് മിനിറ്റ് പോലുള്ള തീവ്ര ഇടത് മാധ്യമങ്ങളും ചില മാവോയിസ്റ്റ് ഗ്രൂപ്പുകളും മതപരിവര്‍ത്തനലോബിയും എന്‍ജിഒ ഗ്രൂപ്പുകളും ഇസ്ലാം സംഘടനകളും ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നില്‍ ഈ വിഭാഗങ്ങള്‍ നല്ലതുപോലെ വിയര്‍ത്ത് അധ്വാനിച്ചതിന് പ്രത്യുപകാരമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ യൂട്യൂബര്‍മാരിലൂടെ പരാതി ഉയര്‍ന്ന ഉടന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ട്രസ്റ്റ് വക ഭൂമി കുഴിച്ചുപരിശോധന നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തത്. സാധാരണ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെങ്കില്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അതുപോലും വാങ്ങാതെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും പ്രത്യേക അന്വേഷണ സമിതിയെ ധര്‍മ്മസ്ഥല ആരോപണം അന്വേഷിക്കാനുള്ള ചുമതല ഏല്‍പിച്ചത്.

ധര്‍മ്മസ്ഥല ക്ഷേത്രട്രസ്റ്റിന്റെ നൂറുകണക്കിന് ഏക്കര്‍ ഭൂമി ഭൂപരിഷ്കരണത്തിലൂടെ കൈമാറ്റം ചെയ്യുന്നതിലേക്കെത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കലായിരുന്നു ഗൂഢാലോചനയ്‌ക്ക് ലക്ഷ്യം എന്നറിയുന്നു. ക്ഷേത്രത്തിന്റെ ധര്‍മ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡ്ഡേ എംപിയെ വരെ പെണ്‍കുട്ടികളുടെ കൂട്ടക്കൊലയ്‌ക്ക് പിന്നിലെ ആള്‍ എന്ന് സംശയിക്കാവുന്ന രീതിയില്‍ തേജോവധം ചെയ്തു. വീരേന്ദ്ര ഹെഗ്ഗഡെയെ ആരോപണത്തിന്റെ നിഴലിലാക്കി ദുര്‍ബ്ബലപ്പെടുത്തിയാല്‍ പിന്നെ കാര്യങ്ങള്‍ തങ്ങളുടെ ഇഷ്ടമുള്ള വഴിക്ക് നടത്താനാവുമെന്ന് ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ളവര്‍ കരുതിയെന്നാണ് സംശയിക്കപ്പെടുന്നത്. എന്തിന് വിക്കിപീഡിയയില്‍ വീരേന്ദ്ര ഹെഗ്ഗഡ്ഡെയുടെ ജീവചരിത്രം വരെ എഡിറ്റ് ചെയ്ത്  പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്യല്‍, സൗജന്യ എന്ന പെണ്‍കുട്ടിയുടെ കൊലപാതകം എന്നീ കേസുകളുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തി. എന്‍ജിഒകള്‍ക്കാണ് വിക്കിപീഡിയയുടെ ഉള്ളടക്കം എളുപ്പത്തില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുക.

ഇതുവരെ ഈ കേസില്‍  ആകെ അറസ്റ്റ് ചെയ്തിട്ടുള്ളത് ട്രസ്റ്റുമായി പിണങ്ങി നില്‍ക്കുന്ന പഴയ ഹിന്ദു സംഘടന പ്രവര്‍ത്തകന്‍ കൂടിയായ റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് കൂടിയായ മഹേഷ് തിമ്മരോടിയെ മാത്രമാണ്. ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയ നൂറുകണക്കിന് സ്ത്രീകളെ താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന നുണക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളിയായ മാസ്ക് മാനെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

ഒരു ഹിന്ദുക്ഷേത്രഭൂമിയ്‌ക്ക് മേല്‍ മാത്രമേ ഇതുപോലെ കണ്ണുവെച്ചുള്ള ഗൂഢാലോചന ഭാരതത്തില്‍ വിജയിക്കൂ. ന്യൂനപക്ഷസ്ഥാപനങ്ങളുടെയോ ആരാധനാലയങ്ങളുടേയോ ട്രസ്റ്റുകളുടെയോ ഭൂമിയുടെ നാലയലത്ത് പോലും ചെല്ലാന്‍ മാധ്യമങ്ങള്‍ക്കോ മാവോയിസ്റ്റുകള്‍ക്കോ എന്‍ജിഒകള്‍ക്കോ സാധിക്കില്ല. പണ്ട് കേരളത്തിലെ ഭൂപരിഷ്കരത്തില്‍ ഭൂമി നഷ്ടപ്പെട്ടത് ബ്രാഹ്മണര്‍ക്കും കൃഷിഭൂമി കൈവശം വെച്ച ജന്മിമാര്‍ക്കുമാണ്. എന്നാല്‍ നൂറുകണക്കിനും ആയിരക്കണക്കിനും ഏക്കറുകള്‍ കൈവശം വെച്ച എസ്റ്റേറ്റ് ഉടമകള്‍ക്ക് ഒരു തുണ്ട് ഭൂമി പോലും നഷ്ടമായില്ല.

ധര്‍മ്മസ്ഥലയിലെ ക്ഷേത്രഭൂമിയില്‍ ഭൂപരിഷ്കരണം നടത്തണമെന്ന ആവശ്യം പല മാവോയിസ്റ്റ് ഗ്രൂപ്പുകളും തീവ്ര ഇടത്പക്ഷ ജേണലിസ്റ്റുകളും ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ചില എന്‍ജിഒകളും ഇത്തരം ആവശ്യം ഉയര്‍ത്തിയിരുന്നു. പക്ഷെ ഇവര്‍ക്കെല്ലാം പിന്നില്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നത് മതപരിവര്‍ത്തന ലോബിയാണെന്ന് ആരോപണങ്ങളുണ്ട്. എന്തായാലും ഹിന്ദുക്ഷേത്രഭൂമികള്‍ കയ്യേറാനുള്ള ശ്രമങ്ങള്‍ ഭാരതത്തില്‍ തുടരുകയാണ്. തമിഴ്നാട്ടില്‍ ഹിന്ദുക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങള്‍ നോക്കുന്ന സര്‍ക്കാര്‍ വകുപ്പ് എത്രയോ ഏക്കറുകളാണ് ക്ഷേത്രങ്ങളുടെ ആവശ്യത്തിനല്ലാതെ നല്‍കിയിട്ടുള്ളത്.

ഇതിന്റെ പിന്നിലെ ഗൂഢാലോചന വളരെ വലുതും സങ്കീര്‍ണ്ണവും ആയതിനാല്‍ എന്‍ഐഎയോ സിബിഐയോ അന്വേഷിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയര്‍ത്തുന്നത്. ഹിന്ദു സംസ്കാരത്തെ രക്ഷിക്കാന്‍ ധര്‍മ്മായാത്ര എന്ന പരിപാടിയിലൂടെ ശക്തമായി പ്രതികരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് വിജയേന്ദ്ര പറയുന്നു.

Tags: maoistsDharmasthala Manjunatha Templereligious conversion lobbyDharmasthala arrestMahesh ThimmarodyMahesh Shetty ThimmarodyIslamic forces
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

ബിജെപിയ്‌ക്കെതിരെ കലാപത്തിന് മമതയുടെ ആഹ്വാനം;മാവോയിസ്റ്റുകളോടും അണിചേരാന്‍ മമത; ലക്ഷ്യം ബംഗാളിനെ രക്തക്കളമാക്കലോ?

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

India

ബിജാപൂര്‍ ഏറ്റുമുട്ടല്‍; ആറ് മാവോയ്സ്റ്റുകളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ 18 ആയി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.