Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളി എന്ന് വിളിക്കില്ല…’ക്രിമിനലായ മാസ്ക് മാന്‍’…രണ്ടാം ദിവസവും ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു

വില്ലന്‍മാര്‍ ഇതുവരെ ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരികളായിരുന്നു. നായകന്‍ ധര്‍മ്മസ്ഥലയിലെ അധികാരികളുടെ ആജ്ഞയനുസരിച്ച് നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട ശുചീകരണത്തൊഴിലാളിയും. പക്ഷെ ഇപ്പോള്‍ വില്ലനും നായകനും മാറിയിരിക്കുന്നു. ഏതോ ഗൂഢാലോചനക്കാരുമായി ചേര്‍ന്ന് ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥക്ഷേത്രത്തെയും അതിന്റെ ഇപ്പോഴത്തെ ധര്‍മ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡെയെയും തകര്‍ക്കാന്‍ വേണ്ടി നുണക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളിയാണ് വില്ലന്‍. ഇയാളുടെ പേര് ഇനി ശുചീകരണത്തൊഴിലാളി എന്നല്ല. ക്രിമിനലായ മാസ്ക് മാന്‍ എന്ന് മാധ്യമങ്ങള്‍ വിളിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 10:15 pm IST
in India
ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങള്‍ പുറത്തുകൊണ്ടുവന്ന ശുചീകരണത്തൊഴിലാളി ഇപ്പോള്‍ കള്ളക്കഥകള്‍ പറഞ്ഞ ക്രിമിനല്‍

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങള്‍ പുറത്തുകൊണ്ടുവന്ന ശുചീകരണത്തൊഴിലാളി ഇപ്പോള്‍ കള്ളക്കഥകള്‍ പറഞ്ഞ ക്രിമിനല്‍

ബെംഗ്ലൂരു: വില്ലന്‍മാര്‍ ഇതുവരെ ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരികളായിരുന്നു. നായകന്‍ ധര്‍മ്മസ്ഥലയിലെ അധികാരികളുടെ ആജ്ഞയനുസരിച്ച് നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട ശുചീകരണത്തൊഴിലാളിയും. പക്ഷെ ഇപ്പോള്‍ വില്ലനും നായകനും മാറിയിരിക്കുന്നു. ഏതോ ഗൂഢാലോചനക്കാരുമായി ചേര്‍ന്ന് ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥക്ഷേത്രത്തെയും അതിന്റെ ഇപ്പോഴത്തെ ധര്‍മ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡെയെയും തകര്‍ക്കാന്‍ വേണ്ടി നുണക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളിയാണ് വില്ലന്‍. ഇയാളുടെ പേര് ഇനി ശുചീകരണത്തൊഴിലാളി എന്നല്ല. ക്രിമിനലായ മാസ്ക് മാന്‍ എന്ന് മാധ്യമങ്ങള്‍ വിളിക്കുന്നത്.

നല്ല ആരോഗ്യവാനാണിയാള്‍. നേരത്തെ ദളിതനായിരുന്നെങ്കിലും പിന്നീട് മതപരിവര്‍ത്തനത്തിന് വിധേയനായി. ഇയാള്‍ ക്ഷേത്രത്തിലെ ശുചീകരണജോലികള്‍ ഏറ്റെടുത്ത കരാര്‍ പണിക്കാരന്‍ മാത്രമാണ്. ഇടയ്‌ക്ക് വെച്ച് ക്ഷേത്രാധികാരികളുമായി തെറ്റിയിരുന്നു. ഇതോടെയാണ് ഇയാള്‍ക്ക് ക്ഷേത്രത്തെ നശിപ്പിക്കണമെന്ന വാശിയുണ്ടായത്.

താന്‍ ധര്‍മ്മസ്ഥലയിലെ ചില അധികാരികളുടെ ആജ്ഞയനുസരിച്ച് നൂറുകണക്കിന് സ്ത്രീകളെ ക്ഷേത്രപരിസരങ്ങളിലും നേത്രാവതി പുഴയുടെ കരയിലും കുഴിച്ചിട്ടിട്ടുണ്ടെന്നും .പറഞ്ഞ മാസ്ക് മാന്‍ പൊലീസ് സ്റ്റേഷനില്‍ വന്നത് ഒരു തലയോട്ടിയും കയ്യിലേന്തിയാണ്. താന്‍ കുഴിച്ചിട്ട ഒരു മൃതദേഹത്തിന്റെ തലയോട്ടി എന്നാണ് ഇയാള്‍ പറഞ്ഞത്. കൃത്രിമമായ തെളിവുമായി കള്ളക്കഥ ചമച്ച ഇയാള്‍ ക്രിമിനലാണെന്ന് നിയമസവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം ഒരു ക്രിമിനല്‍ എന്ന നിലയില്‍ തന്നെയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ആഗസ്ത് 20 ബുധനാഴ്ചയും ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം കുഴിച്ചിട്ടു എന്നത് നുണക്കഥയാണെന്ന് ഇയാള്‍ക്ക് പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ വെളിപ്പെടുത്തേണ്ടി വന്നത്. ആഴ്ചകളായി 13 അടയാളപ്പെടുത്തിയ സ്പോട്ടുകളും മറ്റ് നാല് യാദൃച്ഛികമായി ചൂണ്ടിക്കാണിക്കപ്പെട്ട പ്ലോട്ടുകളിലും കുഴിച്ച് പരിശോധന നടത്തിയിട്ടും ഒരേയൊരു അസ്ഥികൂടം മാത്രം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇയാളെ അല്‍പം പരുഷമായി പൊലീസ് സംഘം ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ഇതോടെ ഇയാള്‍ തത്ത പറയുന്നതുപോലെ ഗൂഢാലോചന വെളിപ്പെടുത്തുകയായിരുന്നു.

ധര്‍മ്മസ്ഥലക്ഷേത്രാധികാരികളുമായി വഴക്കിട്ട് നില്‍ക്കുന്ന ധര്‍മ്മസ്ഥല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹേഷ് ഭട്ട് തിമ്മറോഡിയാണ് ഇതിന് പിന്നിലെന്നാണ് ഇയാള്‍ ആരോപിക്കപ്പെടുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ അര്‍ബന്‍ നക്സലുകള്‍ എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റുകളും ഇടത് മാധ്യമപ്രവര്‍ത്തകരും വിദേശഫണ്ട് വാങ്ങുന്ന എന്‍ജിഒകളും ചില കോണ്‍ഗ്രസ് നേതാക്കളും മതപരിവര്‍ത്തനലോബികളും ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സത്യം പുറത്തുവരും.

കെട്ടുകഥ ഇറക്കിയവര്‍ക്ക് അസൂയയെന്ന് വീരേന്ദ്രഹെഗ്ഗഡെ

ധര്‍മ്മസ്ഥയിലെ ക്ഷേത്രത്തിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരാണ് കെട്ടുകഥ ഇറക്കിയതെന്ന് വീരേന്ദ്ര ഹെഗ്ഗഡെ. സമൂഹത്തിന് ക്ഷേമം പകരുന്ന ഒട്ടേറെ കര്‍മ്മങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് ചെയ്തിരുന്നു.  മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നു. ശുചീകരണത്തൊഴിലാളി ആരോപിച്ചതുപോലുള്ള സംഭവങ്ങള്‍ ധര്‍മ്മസ്ഥയില്‍ നടക്കുക അസാധ്യമാണ്. സൗജന്യയുടെ മരണത്തിലും പലരും ഞങ്ങളുടെ കുടുംബത്തിന് നേരെ ആരോപണങ്ങളുയര്‍ത്തിയിരുന്നു. കുറ്റവാളിയായി ആരോപിച്ചവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ അപ്പോള്‍ പഠിക്കുകയായിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗജന്യയുടെ മരണത്തില്‍ സിബിഐ അന്വേഷണം നടന്നതാണ്. ഞങ്ങള്‍ ഇക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു.- വീരേന്ദ്രഹെഗ്ഗഡെ പറയുന്നു.

 

 

Tags: SITVeerendra HeggadeManjunatha templeDharmasthala caseDharmasthala mass burialWhistle blowerCleaning workerMaskmanMaheshreddy Thimmarodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

News

അയോധ്യക്കേസിൽ എഫ്‌ഐആർ ആയി,എട്ട് പേരുടെ പേരുകൾ ഉൾപ്പെടുത്തി

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.