Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നമ്മുടെ പാരമ്പര്യത്തില്‍ വിശ്വസിക്കാത്തവര്‍ വിമര്‍ശിക്കാന്‍ വരരുത്; നമ്മുടെ ധര്‍മ്മത്തെ സംരക്ഷിക്കാന്‍ നമുക്കറിയാം: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 11:29 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: സനാതന പാരമ്പര്യത്തിലും സംസ്‌കാരത്തിലും വിശ്വാസമില്ലാത്തവര്‍ അതിനെ വിമര്‍ശിക്കാര്‍ വരരുതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. നമ്മുടെ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവരാണ് അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടത്. അല്ലാത്തവര്‍ നിശബ്ദരായിരിക്കണം. അതിനെ സംരക്ഷിക്കാനുള്ള ബാധ്യത വിശ്വാസികളുടേതാണ്. നമ്മുടെ പാരമ്പര്യവും സംസ്‌കാരവും വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ശ്രീകാര്യം ഇളംകുളം മഹാദേവക്ഷേത്രത്തിലെ പതിനൊന്നാമത് മഹാരുദ്ര യജ്ഞത്തിന്റെയും പ്രഥമ ശിവപുരാണ യോഗത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് ചെയ്യരുത്, അത് ചെയ്യരുത്’ എന്ന് പലരും പറയുന്നു. സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കാത്തവര്‍ അതിനെ എതിര്‍ക്കാന്‍ വരരുത്. വിശ്വസിക്കുന്നവര്‍ക്കറിയാം എന്ത് ചെയ്യണമെന്ന്. ധര്‍മ്മത്തില്‍ വിശ്വസിക്കാത്തവര്‍ ആ ധര്‍മ്മത്തെ വിമര്‍ശിക്കാന്‍ വരേണ്ടതില്ല. നമ്മുടെ ധര്‍മ്മത്തെ സംരക്ഷിക്കാന്‍ നമുക്കറിയാം. മറ്റുള്ളവരുടെ ഇടപെടല്‍ ആവശ്യമില്ല. ഇന്ന് ധര്‍മ്മത്തിനെതിരെ നിരവധി വെല്ലുവിളികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സംസ്‌കാരം അടുത്ത തലമുറയ്‌ക്ക് പകര്‍ന്നു കൊടുക്കാന്‍ നമുക്ക് കഴിയണം. പുതിയ തലമുറ തെറ്റായ വഴിയില്‍ പോയാല്‍ അവരെ കുറ്റം പറയരുത്. കുറ്റം നമ്മുടെതു കൂടിയാണ്. സംസ്‌കാരം പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് നാം നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കാതെ പോയാല്‍, നാളെ അതിനെ സംരക്ഷിക്കാന്‍ ആരുമുണ്ടാകില്ലെന്നത് ഓര്‍ക്കണം. സനാതനധര്‍മ്മത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും വെല്ലുവിളികളെ നേരിടാന്‍ ഈ ധര്‍മ്മം ശക്തമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇളംകുളം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് ആരംഭിക്കുന്ന ശ്രീ മഹാരുദ്ര യജ്ഞവും മഹാശിവപുരാണ യജ്ഞവും 15ന് സമാപിക്കും. മഹാശിവപുരാണ യജ്ഞത്തിന്റെ ആചാര്യന്‍ ഭൂമാനന്ദതീര്‍ത്ഥ പാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് ടി.എസ്സ്.ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേത്രം തന്ത്രി കൃഷ്ണ പ്രശാന്ത് നീലകണ്ഠരു, ട്രസ്റ്റ് സെക്രട്ടറി കൃഷ്ണകുമാര്‍. എസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ക്ഷേത്രത്തിലെത്തിയ ഗവര്‍ണറെ പൂര്‍ണ്ണ കുംഭം നല്‍കിയാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ എതിരേറ്റത്.

Tags: beliefRajendra Viswanath ArlekarPreservationProtectiongovernorDharmaTraditionCriticismCultural Heritage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Samskriti

മുദ്ദേവര്‍ ക്ഷേത്രം: ത്രിമൂര്‍ത്തികള്‍ ഒരു ശ്രീകോവിലില്‍, ഒരു പീഠത്തില്‍ ഒരുമിച്ച് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം

News

ചിലർ അശുഭ വിശ്വാസികൾ, അവർ ആത്മനിർഭരതയെ ആക്ഷേപിക്കും; രാഹുലിന് എതിരേ മോദി

പുതിയ വാര്‍ത്തകള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.