Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സർക്കാരിന്റെ വേദിയിൽ അടൂർ ഗോപാലകൃഷ്ണന്റെ പ്രസംഗം തടസപ്പെടുത്തി; പരാമർശങ്ങൾ വിവാദമായി

ബഹളത്തെ തുടർന്ന് അടൂരിന്റെ പ്രസംഗം തടസപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 06:05 pm IST
in Kerala, News, India

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര നയംരൂപീകരിക്കുന്ന സിനിമാ കോൺക്ലേവിൽ വൻ വിവാദം. മുഖ്യപ്രഭാഷകനും ലോകപ്രസിദ്ധ സിനിമാ സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളോട് വേദിയിലും സദസ്സിലും നിന്ന് പ്രതികരണങ്ങളുണ്ടായി. ബഹളത്തെ തുടർന്ന് അടൂരിന്റെ പ്രസംഗം തടസപ്പെട്ടു.
അടൂരിന്റെ പ്രസംഗത്തിലെ പരാമർശങ്ങളിൽ ചിലത് ഇങ്ങനെയാണ്:

കെ.ആർ. നാരായണൻ ഇന്റ്‌സ്റ്റിറ്റിയൂട്ടിനെക്കുറിച്ച്:
സംസ്ഥാന സർക്കാരിന്റെ നിയതന്ത്രണത്തിലുള്ള ചലച്ചിത്ര പഠന സ്ഥാപനമായ കോട്ടയം ഉഴവൂരിലെ സമരത്തെക്കുറിച്ച് അടൂർ പറഞ്ഞതിങ്ങനെ: കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിൽ നടന്നത് ഏറ്റവും വൃത്തികെട്ട സമരമായിരുന്നു. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സ്ഥാപനമായി മാറാൻ തക്ക തരത്തിൽ ടേക്കോഫ് ചെയ്യുന്ന ഘട്ടത്തിലായിരുന്ന് ആ വൃത്തികെട്ട സമതം. ഇന്ത്യയിലെതന്നെ ഏറ്റവും മിടുക്കനായ ശങ്കറിനെതിരേയായിരുന്നു ആ സമരം. ഡയറക്ടർ എന്ന നിലയിൽ ഡിസിപ്ലിൻ കൊണ്ടുവന്നുവെന്നതുമാത്രമായിരുന്നു കാരണം. ഇന്ത്യയിലെതന്നെ ഏറ്റവും പ്രധാന ഇൻസ്റ്റിറ്റിയൂട്ടായി മാറേണ്ടിയിരുന്ന ആ സ്ഥാപനം ഭാവി ചലച്ചിത്രകാരന്മാരെ കണ്ടെത്താൻ ഉണ്ടാക്കിയതാണ്. അവിടത്തെ എല്ലാ ഡിപ്പാർട്ടുമെന്റുകളുടെയും തലപ്പത്തുണ്ടായിരുന്നവർ പോയി. ഇപ്പോൾ അതിന്റെ അവസ്ഥ എന്താണെന്ന് നമുക്കറിയില്ല.

ടിവിചാനലുകളെക്കുറിച്ച്:

കോൺക്ലേവിൽ എടുക്കുന്ന തീരുമാനങ്ങളുടെ പരിധിയിൽ ടിവിയേയും കൊണ്ടുവരണം. ടിവി പരിപാടികൾ ഇന്ന് ഏറ്റവും നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടിയും ഒരു ടിവിയിലുമില്ല. ഏറ്റവും മോശമാക്കാൻ അവർ തമ്മിൽ മത്സരിക്കുകയാണ്. അങ്ങടെ കൂടുതൽ റേറ്റിങ് ഉണ്ടാക്കാനാണ് നോക്കുന്നത്. കൊല്ലുന്നതും തല്ലുന്നതുമാണ് കാണിക്കുന്നത്. ഇതൊക്കെ ഉറങ്ങും മുമ്പ് കാണുന്നത് നല്ലതാണെന്നാണ് അവരുടെ ധാരണ. നമളെപ്പോലുള്ളവർ ദുസ്സ്വപ്‌നം കാണുകയാണ് ചെയ്‌യുന്നത്.

എസ് സി- എസ് ടി സഹായം:

എസ് സി -എസ് ടി വിഭാഗക്കാർക്ക് പടമെടുക്കാൻകൊടുക്കുന്നത് ഒന്നരക്കോടി രൂപയുടെ സഹായമാണ്. ഞാൻ മുഖ്യമന്ത്രിയോട് ഇക്കാര്യം ഒരിക്കൽ സംസാരിച്ചതാണ്. ധനമന്ത്രിയും ഇവിടെ ഇരിക്കുന്നുണ്ട്. ഫലമൊന്നുമുണ്ടായിട്ടില്ല.
ഈ പരിപാടിയിൽ എസ് സി – എസ് ടി വിഭാഗത്തെ തെരഞ്ഞെടുക്കുമ്പോൾ അതന്റെ ഉദ്ദേശ്യം നല്ലതാണ്. പക്ഷേ അവർക്ക് സിനിമയെടുക്കാൻ ട്രെയിനിങ് കൊടുക്കണം. മൂന്നുമാസത്തെ ട്രെയിനിങ് എങ്കിലും കൊടുക്കണം. സിനിമക്ക് പണം കൊടുത്ത ഫലിം ഡവലപ്‌മെന്റ് കോർപ്പറേഷന് പരാതികൾ മാത്രമേ ഉള്ളു. പണംഇങ്ങനെ കൊടുത്തുകൊണ്ടേയിരിക്കുമെന്നാണ് ധാരണ. പൊതുജനങ്ങൾ കൊടുത്ത കരമാണ് ആ പണം. നമ്മുടെ ജീവിതത്തിൽ ഒട്ടേറെ പ്രധാന വിഷയങ്ങൾക്ക് മുടക്കേണ്ട പണമാണ്. അത് ഒന്നരക്കോടി എന്നത് 50,000 രൂപവീതം മൂന്ന് പേർക്ക് കൊടുക്കണം. കച്ചവട സിനിമ ഉണ്ടാക്കാനല്ല, നല്ല സിനിമ ഉണ്ടാക്കാനാണ് പണം എന്ന് മനസ്സിലാക്കണം.

 

Tags: FilmAddorGopalakrishnanKRNArayananIndtituteKeralaGovernment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മൃഗങ്ങളും മനുഷ്യരും: സംഘർഷം ഇല്ലാതാക്കുമെന്ന നയപ്രസംഗം

Entertainment

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

Entertainment

ടിനി ടോമിനെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല , ഞങ്ങളെല്ലാവരും ടിനിയുടെ കൂടെത്തന്നെ ശക്തമായി നിൽക്കും ; പ്രിയങ്ക

Entertainment

‘ഖാദിമ’ ദൽഹിയിലെത്തി, പ്രശംസ നേടി

Bollywood

ഐശ്വര്യതന്നെ ‘ആരാധ്യ’; കാനിലായാലും കാർപ്പറ്റിലായാലും

പുതിയ വാര്‍ത്തകള്‍

മഞ്ഞ് പുതച്ച മഹാദേവനെ ദർശിക്കാൻ അഞ്ച് ലക്ഷം സനാതനവിശ്വാസികൾ : അമർനാഥ് തീർത്ഥാടനത്തിന് സുരക്ഷ ഒരുക്കാൻ 670 കമ്പനി സായുധ പോലീസ് സേന

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

അക്കാദമിക അസുരന്മാരുടെ കൂരമ്പുകളെ അതിജീവിച്ച് മാത് സില്‍ ഡോക്ടറേറ്റ് നേടി കാര്യകര്‍ത്ത ഡോ. കെ.എം. വൈശാഖ്

അതിർത്തി വേലി കെട്ടാൻ എത്തിയ ബിഎസ്എഫിനെ തടയാൻ ശ്രമിച്ച് ബംഗ്ലാദേശി സൈന്യം ; അനന്തരഫലങ്ങളും ബംഗ്ലാദേശികൾ അനുഭവിക്കേണ്ടി വരുമെന്ന് മിഥുൻ ചക്രവർത്തി

ഇന്ത്യയ്‌ക്ക് ലഭിക്കുക പുതിയ മോഡലായ റഫാല്‍ എഫ് 4 പ്ലസ് ; മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ചോദിക്കുക ഫ്രാന്‍സ് ഭയക്കുന്ന സാങ്കേതിക രഹസ്യം

വീണാ വിജയന്‌ സിഎംആർഎൽ വെറുതേ പണം നൽകിയതെന്തിനെന്ന് വിശദീകരിക്കാത്തതെന്ത്? രാജീവ് ചന്ദ്രശേഖർ

നയത്തിൽ പറഞ്ഞാൽ പോരാ നടപ്പാക്കണം: ബിജെപി

ഭാര്യ രോഗിയായാൽ ഭർത്താവിന് പുനർവിവാഹം ചെയ്യാൻ അനുവാദം വേണമെന്ന് കോൺഗ്രസ് ; രണ്ടാം കല്യാണമല്ല , ഭാര്യയെ ചികിത്സിക്കുകയാണ് വേണ്ടതെന്ന് ഹിമന്ത ശർമ്മ

മയക്കുമരുന്ന് നയം: വി.ഡി. സതീശന്റെ നയം കേന്ദ്ര ഫണ്ട് തട്ടാനോ? പിന്നിൽ ചെന്നിത്തലയുടെ തലയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.