Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കുട്ടി മരുന്ന് തുപ്പിക്കളഞ്ഞാൽ വീണ്ടും നൽകണോ , മരുന്നുകൾ സൂക്ഷിക്കേണ്ടത് എങ്ങനെ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2025, 06:10 pm IST
inHealth

മരുന്നുകൾ ഈർപ്പമില്ലാത്ത സ്ഥലത്തു സൂക്ഷിക്കുക. കുട്ടികളുടെ െെക എത്താത്ത സ്ഥലത്തു മാത്രമേ മരുന്നു വയ്‌ക്കാൻ പാടുള്ളൂ.

ബാത്റൂമുകളിലും അടുക്കളയിലും ഒരു കാരണവശാലും മരുന്നുകൾ വയ്‌ക്കാൻ പാടില്ല. മഴക്കാലത്തും വേനൽക്കാലത്തും മരുന്നുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇൻസുലിൻ ഫ്രിജിൽ വയ്‌ക്കാം, പക്ഷേ ഒരിക്കലും ഫ്രീസറിൽ വയ്‌ക്കരുത്. ഒരു മാസം വരെ ഇൻസുലിൻ റൂമിലെ താപനിലയിൽ വയ്‌ക്കാവുന്നതാണ്. അതിൽ കൂടുതൽ കാലം വയ്‌ക്കാൻ പാടില്ല.

മരുന്നുകൾ വേണ്ടത്ര ഫലം ചെയ്യണമെങ്കിൽ അവ ശരിയായ രീതിയിൽ സൂക്ഷിക്കുകയും വേണം. വല്ലാത്ത ചൂടും ഈർപ്പവും മരുന്നുകളുടെ പൊട്ടൻസിയെ ബാധിക്കാം. എല്ലാ മരുന്നുകൾക്കും അതിന്റേതായ സ്റ്റോറേജ് ടെംപറേച്ചറുണ്ട്.മരുന്നുകളുടെ കവറിൽ അതിന്റെ കാര്യക്ഷമതയ്‌ക്ക് ആവശ്യമായ താപനില എഴുതിയിട്ടുണ്ട്. അവയെ ആ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ മരുന്നുകളുടെ പൊട്ടൻസി കുറയുകയും ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ആഹാരവും പാനീയങ്ങളും ചില മരുന്നുകളുടെ ആഗിരണത്തെ ബാധിക്കാം. ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി കഴിച്ചില്ലെങ്കിൽ മരുന്നുകളുടെ ഗുണഫലം കുറയുകയും അതിൽനിന്നും വേണ്ടത്ര ഗുണം കിട്ടാതെ വരുകയും ചെയ്യും.ഒാൺലൈൻ മരുന്നുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, അതു റജിസ്റ്റേഡ് ഫാർമസി ആണോ എന്നതാണ്. റജിസ്റ്റേഡ് അല്ല എങ്കിൽ വാങ്ങുന്ന മരുന്നുകൾ ചിലപ്പോൾ കാലാവധി കഴിഞ്ഞതോ, വ്യാജമോ ആകാൻ സാധ്യതയുണ്ട്. ഇന്റർനെറ്റ് ഇൻഫോർമേഷൻ വച്ച് ഒരിക്കലും മരുന്നുകൾ വാങ്ങരുത്.

എല്ലാ മരുന്നുകളും ഒരു ഡോക്ടറിന്റെ നിർദേശപ്രകാരം മാത്രമേ വാങ്ങാവൂ. അല്ലാത്തപക്ഷം മരുന്നുകളുടെ ഡോസ് തെറ്റാനും, അതിനു പാർശ്വഫലം ഉണ്ടാകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് വേദനസംഹാരികൾ അളവിൽ കൂടുതൽ കഴിച്ചാൽ വൃക്കരോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്.കുട്ടികൾക്കു നൽകുന്ന സിറപ്പുകൾ രണ്ടുതരമുണ്ട്. പ്രീമിക്സ് സിറപ്പും റീകൺസ്റ്റിറ്റ്യൂറ്റഡ് സിറപ്പും. ആദ്യത്തേത് സിറപ്പ് രീതിയിൽ തന്നെയാണ് കിട്ടുന്നത്.

രണ്ടാമത്തേത് പൊടികളിൽ വെള്ളം ചേർത്തെടുക്കുന്നതാണ്. അത് ഉപയോഗിച്ചു തുടങ്ങിയാൽ ഫ്രിജിൽ തന്നെ സൂക്ഷിക്കണം. പത്ത് ദിവസത്തിനുള്ളിൽ ഉപയോഗിക്കുകയും വേണം.കുട്ടികൾക്ക് മരുന്നു നൽകുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് അതിന്റെ ഡോസാണ്. ഒരേ മരുന്നിനുതന്നെ പലതരത്തിലുള്ള ഡോസിൽ ലഭ്യമാണ്. കുട്ടിയുടെ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഡോസ് തന്നെ കൃത്യമായ സമയത്ത് കൊടുക്കേണ്ടതാണ്. കുട്ടി മരുന്ന് തുപ്പിക്കളഞ്ഞാൽ ഒരുപ്രാവശ്യം കൂടി വീണ്ടും ആവർത്തിച്ചു മരുന്നു നൽകണം.

പ്രീ മിക്സ് സിറപ്പ് തുറന്നതിനുശേഷം വെളിയിൽ വച്ചാൽ അതിന്റെ സംഭരണ കാലാവധി കുറയും. അത് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ ഉപയോഗിക്കേണ്ടതാണ്. കൂടുതൽ കാലം വെളിയിൽ ഇരുന്നാൽ അണുബാധ വരാവുന്നതാണ്. നിറത്തിനോ മണത്തിനോ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ അത് ഉപയോഗിക്കരുത്.

Tags: healthmedicine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ ഷുഗർ നില എത്ര അധികമെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാലും കൂടരുത്, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം : അറിയാം ഇക്കാര്യങ്ങൾ

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

India

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.