Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കുട്ടി മരുന്ന് തുപ്പിക്കളഞ്ഞാൽ വീണ്ടും നൽകണോ , മരുന്നുകൾ സൂക്ഷിക്കേണ്ടത് എങ്ങനെ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2025, 06:10 pm IST
in Health

മരുന്നുകൾ ഈർപ്പമില്ലാത്ത സ്ഥലത്തു സൂക്ഷിക്കുക. കുട്ടികളുടെ െെക എത്താത്ത സ്ഥലത്തു മാത്രമേ മരുന്നു വയ്‌ക്കാൻ പാടുള്ളൂ.

ബാത്റൂമുകളിലും അടുക്കളയിലും ഒരു കാരണവശാലും മരുന്നുകൾ വയ്‌ക്കാൻ പാടില്ല. മഴക്കാലത്തും വേനൽക്കാലത്തും മരുന്നുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇൻസുലിൻ ഫ്രിജിൽ വയ്‌ക്കാം, പക്ഷേ ഒരിക്കലും ഫ്രീസറിൽ വയ്‌ക്കരുത്. ഒരു മാസം വരെ ഇൻസുലിൻ റൂമിലെ താപനിലയിൽ വയ്‌ക്കാവുന്നതാണ്. അതിൽ കൂടുതൽ കാലം വയ്‌ക്കാൻ പാടില്ല.

മരുന്നുകൾ വേണ്ടത്ര ഫലം ചെയ്യണമെങ്കിൽ അവ ശരിയായ രീതിയിൽ സൂക്ഷിക്കുകയും വേണം. വല്ലാത്ത ചൂടും ഈർപ്പവും മരുന്നുകളുടെ പൊട്ടൻസിയെ ബാധിക്കാം. എല്ലാ മരുന്നുകൾക്കും അതിന്റേതായ സ്റ്റോറേജ് ടെംപറേച്ചറുണ്ട്.മരുന്നുകളുടെ കവറിൽ അതിന്റെ കാര്യക്ഷമതയ്‌ക്ക് ആവശ്യമായ താപനില എഴുതിയിട്ടുണ്ട്. അവയെ ആ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ മരുന്നുകളുടെ പൊട്ടൻസി കുറയുകയും ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ആഹാരവും പാനീയങ്ങളും ചില മരുന്നുകളുടെ ആഗിരണത്തെ ബാധിക്കാം. ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി കഴിച്ചില്ലെങ്കിൽ മരുന്നുകളുടെ ഗുണഫലം കുറയുകയും അതിൽനിന്നും വേണ്ടത്ര ഗുണം കിട്ടാതെ വരുകയും ചെയ്യും.ഒാൺലൈൻ മരുന്നുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, അതു റജിസ്റ്റേഡ് ഫാർമസി ആണോ എന്നതാണ്. റജിസ്റ്റേഡ് അല്ല എങ്കിൽ വാങ്ങുന്ന മരുന്നുകൾ ചിലപ്പോൾ കാലാവധി കഴിഞ്ഞതോ, വ്യാജമോ ആകാൻ സാധ്യതയുണ്ട്. ഇന്റർനെറ്റ് ഇൻഫോർമേഷൻ വച്ച് ഒരിക്കലും മരുന്നുകൾ വാങ്ങരുത്.

എല്ലാ മരുന്നുകളും ഒരു ഡോക്ടറിന്റെ നിർദേശപ്രകാരം മാത്രമേ വാങ്ങാവൂ. അല്ലാത്തപക്ഷം മരുന്നുകളുടെ ഡോസ് തെറ്റാനും, അതിനു പാർശ്വഫലം ഉണ്ടാകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് വേദനസംഹാരികൾ അളവിൽ കൂടുതൽ കഴിച്ചാൽ വൃക്കരോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്.കുട്ടികൾക്കു നൽകുന്ന സിറപ്പുകൾ രണ്ടുതരമുണ്ട്. പ്രീമിക്സ് സിറപ്പും റീകൺസ്റ്റിറ്റ്യൂറ്റഡ് സിറപ്പും. ആദ്യത്തേത് സിറപ്പ് രീതിയിൽ തന്നെയാണ് കിട്ടുന്നത്.

രണ്ടാമത്തേത് പൊടികളിൽ വെള്ളം ചേർത്തെടുക്കുന്നതാണ്. അത് ഉപയോഗിച്ചു തുടങ്ങിയാൽ ഫ്രിജിൽ തന്നെ സൂക്ഷിക്കണം. പത്ത് ദിവസത്തിനുള്ളിൽ ഉപയോഗിക്കുകയും വേണം.കുട്ടികൾക്ക് മരുന്നു നൽകുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് അതിന്റെ ഡോസാണ്. ഒരേ മരുന്നിനുതന്നെ പലതരത്തിലുള്ള ഡോസിൽ ലഭ്യമാണ്. കുട്ടിയുടെ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഡോസ് തന്നെ കൃത്യമായ സമയത്ത് കൊടുക്കേണ്ടതാണ്. കുട്ടി മരുന്ന് തുപ്പിക്കളഞ്ഞാൽ ഒരുപ്രാവശ്യം കൂടി വീണ്ടും ആവർത്തിച്ചു മരുന്നു നൽകണം.

പ്രീ മിക്സ് സിറപ്പ് തുറന്നതിനുശേഷം വെളിയിൽ വച്ചാൽ അതിന്റെ സംഭരണ കാലാവധി കുറയും. അത് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ ഉപയോഗിക്കേണ്ടതാണ്. കൂടുതൽ കാലം വെളിയിൽ ഇരുന്നാൽ അണുബാധ വരാവുന്നതാണ്. നിറത്തിനോ മണത്തിനോ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ അത് ഉപയോഗിക്കരുത്.

Tags: healthmedicine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ തന്നെ

Kerala

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

Health

നിങ്ങള്‍ ഒറ്റപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ ഒറ്റപ്പെടില്ല

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.