Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വള്ളസദ്യ ഓണ്‍ലൈന്‍ ബുക്കിങ്: ദേവസ്വം പ്രസ്താവന കള്ളം, മുഖ്യമന്ത്രിക്ക് പരാതി നല്‍കി പള്ളിയോട സേവാസംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2025, 12:55 pm IST
inKerala

പത്തനംതിട്ട: ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ വള്ളസദ്യ കഴിക്കാന്‍ അവസരം ഒരുക്കാനുള്ള ദേവസ്വം ബോര്‍ഡ് നീക്കത്തിനെതിരെ പള്ളിയോട സേവാ സംഘം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി പ്രസിഡന്റ് കെ.വി സാംബദേവന്‍. ഇതിന് പിന്നിലെ ആചാര വിരുദ്ധത ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും പരാതി നല്‍കിയിട്ടുണ്ട്. ബോര്‍ഡ് ആസ്ഥാനത്ത് പള്ളിയോട സേവാ സംഘവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ വള്ളസദ്യ നടത്താന്‍ തീരുമാനിച്ചതെന്ന ദേവസ്വം ബോര്‍ഡ് പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും പള്ളിയോട സേവാ സംഘം അറിയിച്ചു.

ഇതു സംബന്ധിച്ച് യാതൊരു തീരുമാനവും ജൂണ്‍ 10ന് നടന്ന യോഗത്തില്‍ എടുത്തിട്ടില്ല. മാത്രമല്ല ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശത്തോടുള്ള എതിര്‍പ്പ് യോഗത്തില്‍ അറിയിക്കുകയും ചെയ്തു. ആറന്മുളയില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് പറഞ്ഞത്. വള്ളസദ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം എന്നതും സത്യവിരുദ്ധമാണ്. ഇത്തരം ഒരു നിര്‍ദ്ദേശവും ഹൈക്കോടതി മുന്നോട്ടു വച്ചിട്ടില്ലെന്നും പള്ളിയോട സേവാ സംഘം വ്യക്തമാക്കി. ആറന്മുള പള്ളിയോടങ്ങള്‍ക്ക് ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ട് നടത്തുന്ന വഴിപാടാണ് വള്ളസദ്യ. ഭക്തന്‍ പള്ളിയോടങ്ങള്‍ക്കായാണ് വഴിപാട് നടത്തുന്നത്. ഇതിനായി പള്ളിയോടകരയെ വഴിപാടുകാരന്‍ ആചാരപരമായി ക്ഷണിക്കേണ്ടതുണ്ട്. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്നും അനുമതി വാങ്ങണം. പള്ളിയോടങ്ങള്‍ക്കായി പറ നിറയ്‌ക്കണം. കടവില്‍ എത്തി വെറ്റപോല നല്‍കി പള്ളിയോടങ്ങളെ ആറന്മുളയ്‌ക്ക് യാത്രയാക്കണം. ആറന്മുളയില്‍ എത്തി അഷ്ടമംഗല്യം ഒരുക്കി പള്ളിയോടങ്ങളെ സ്വീകരിക്കണം. ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞാണ് വള്ളസദ്യ. 250 രൂപാ നല്‍കി ഓണ്‍ ലൈനായി പള്ളിസദ്യ കഴിക്കാന്‍ അവസരം ഒരുക്കുന്നത് അനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമാണ്.

വള്ളസദ്യ ക്ഷേത്ര മതിലകത്ത് നടക്കുന്ന ആചാരമാണ്. ഇത്തരത്തില്‍ ക്ഷേത്ര തിരുമുറ്റത്തു തന്നെ ഓണ്‍ലൈന്‍ സദ്യ നടത്താനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. വഴിപാടിനെ വാണിജ്യവത്കരിക്കുന്നതിന് തുല്യമാണിത്. അതിനാലാണ് എതിര്‍പ്പ് അറിയിച്ച് ദേവസ്വം ബോര്‍ഡിന് കത്തു നല്‍കിയതെന്ന് പള്ളിയോട സേവാസംഘം പറഞ്ഞു. കുറച്ച് വര്‍ഷങ്ങളായി പള്ളിയോട സേവാസംഘവും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് പുറത്ത് നിശ്ചിത ഫീസ് ഈടാക്കി സദ്യ ഒരുക്കുന്നുണ്ട്. വള്ളസദ്യ വിഭവങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇത് വഴിപാട് സദ്യയല്ല. ബജറ്റ് ടൂറിസത്തിന്റെ ഭാഗം മാത്രമാണിതെന്നും പള്ളിയോട സേവാ സംഘം വ്യക്തമാക്കി.

 

Tags: Sree vallabha templeChief MinistervallasadyadevaswomOnline bookingPalliyoda Seva Sangh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

Kerala

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

Kerala

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

ആ ഇരുണ്ട കാലം ഇനിയില്ല

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.