Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥല മഞ്ജുനാഥ ക്ഷേത്രം പെണ്‍കുട്ടികളെ കൊല്ലുന്ന സ്ഥലമായി ചിത്രീകരിക്കുന്നതിന് പിന്നില്‍ ഗൂഢാലോചന?

നൂറില്‍പരം പെണ്‍കുട്ടികളുടെ ജഡം താന്‍ മഞ്ജുനാഥക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ കുഴിച്ചിട്ടെന്ന ക്ഷേത്രത്തില്‍ ശുചീകരണത്തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ക്ഷേത്രഭാരവാഹികളെ സംശയിക്കുന്ന തരത്തില്‍ ലക്ഷക്കണക്കിന് യൂട്യൂബ് വീഡിയോകള്‍ നിര്‍മ്മിക്കപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 09:21 pm IST
in India
ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രം (ഇടത്ത്) ധര്‍മ്മസ്ഥലയില്‍ നൂറില്‍ പരം പേരുടെ ശവം മറവുചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ശുചീകരണത്തൊഴിലാളിയെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നു (വലത്ത്)

ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രം (ഇടത്ത്) ധര്‍മ്മസ്ഥലയില്‍ നൂറില്‍ പരം പേരുടെ ശവം മറവുചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ശുചീകരണത്തൊഴിലാളിയെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നു (വലത്ത്)

ധര്‍മ്മസ്ഥല: നൂറില്‍പരം പെണ്‍കുട്ടികളുടെ ജഡം താന്‍ മഞ്ജുനാഥക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ കുഴിച്ചിട്ടെന്ന ക്ഷേത്രത്തില്‍ ശുചീകരണത്തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ക്ഷേത്രഭാരവാഹികളെ സംശയിക്കുന്ന തരത്തില്‍ ലക്ഷക്കണക്കിന് യൂട്യൂബ് വീഡിയോകള്‍ നിര്‍മ്മിക്കപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയം. “ദിവസേന 50000 പേര്‍ക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്ന, ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും ഭക്തര്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്ന ഈ ക്ഷേത്രത്തിനകത്ത് എങ്ങിനെയാണ് പെണ്‍കുട്ടികളെ കൊല ചെയ്യാന്‍ സാധിക്കുക?”- കെ.പാര്‍ശ്വനാഥ് ജെയിന്‍ എന്ന ക്ഷേത്രവുമായി ബന്ധപ്പെട്ട ഭാരവാഹി ചോദിക്കുന്നു. നിരന്തരമായി യൂട്യൂബ് വീഡിയോകളിലൂടെ ക്ഷേത്രത്തെയും ചുമതലക്കാരെയും അപകീര്‍ത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് പിന്നിലെ കുറ്റക്കാര്‍ പിടിക്കപ്പെടേണ്ടതുണ്ട്. അതിന് അന്വേഷണം നടക്കുന്നുണ്ട്. അതിന് മുന്‍പ് ചിലരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും കെ.പാര്‍ശ്വനാഥ് ജെയിന്‍ വാദിക്കുന്നു.

മഞ്ജുനാഥ. ക്ഷേത്രഭാരവാഹികള്‍ ഈ ദുഷ്പചാരണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.ബെംഗളൂരു സിറ്റി ആന്‍റ് സിവില്‍ ആന്‍റ് സെഷന്‍സ് കോടതിയില്‍ കോടതിയില്‍ നല്‍കിയ ഇവരുടെ പരാതിക്ക് അനുകൂലമായ വിധി വന്നിരിക്കുകയാണ്. ക്ഷേത്രത്തെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുക്കരുതെന്നും ഇപ്പോള്‍ ക്ഷേത്രഭാരവാഹികളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ യുട്യൂബില്‍ നല്‍കിയിരിക്കുന്ന 8842 വീഡിയോകളുടെ ലിങ്കുകള്‍ പിന്‍വലിക്കാനും കോടതി ഉത്തരവിട്ടിരിക്കുകയാണ്.

ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ ദക്ഷിണകന്നഡയില്‍ ഇസ്ലാമിക മതമൗലികവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈയിടെ യുവമോര്‍ച്ച പ്രവര്‍ത്തകരെ പലരെയും ക്രൂരമായി കൊല ചെയ്തിട്ടുണ്ട്. അതുപോലെ ഇവിടുത്തെ കോളെജുകളില്‍ ബുര്‍ഖ ധരിച്ച് വരാന്‍ മുസ്ലിം പെണ്‍കുട്ടികളെ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ചില സമരങ്ങള്‍ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടതും ഇവിടെ വര്‍ഗ്ഗീയ ധ്രൂവീകരണം ഉണ്ടാക്കാനുള്ള ശ്രമമായി ആരോപിക്കപ്പെട്ടിരുന്നു. മഞ്ജനാഥ ക്ഷേത്രത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഭീതി പ്രചരിപ്പിക്കുന്ന, വസ്തുതകള്‍ പെരുപ്പിച്ച് കാട്ടിയുള്ള യൂട്യൂബ് വാര്‍ത്തകള്‍ എന്ന് സംശയിക്കപ്പെടുന്നു. ഒരു പ്രത്യേകമതവിഭാഗത്തില്‍പ്പെട്ട യുട്യൂബര്‍മാരുടെ നീക്കങ്ങളും സംശയം ഉളവാക്കുന്നു.

അതുപോലെ ചില മതപരിവര്‍ത്തന ലോബികളും ഇവിടെ ശക്തമായി പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. അതില്‍പ്പെട്ട ചിന്നപ്പ ഉത്തംഗി എന്ന ബേസല്‍ മിഷന്‍ ഇവാഞ്ചലിസ്റ്റും ഇതിന് പിന്നിലുണ്ടെന്ന ചില ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ചിന്നപ്പ ഉത്തംഗി എന്ന ബേസല്‍ മിഷന്‍ ഇവാഞ്ചലിസ്റ്റും ക്ഷേത്ര ട്രസ്റ്റുമായി നേരത്തെ മുതലേ ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പറയുന്നു. കോയമ്പത്തൂരില്‍ ജഗ്ഗി വാസുദേവിനെതിരെ ഒട്ടേറെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതിന് പിന്നില്‍ അവിടുത്തെ ഒരു ഇവാഞ്ചലിക്കല്‍ ഗ്രൂപ്പാണെന്നും ആരോപിക്കപ്പെട്ടിരുന്നു. അവിടെ ഡിഎംകെ സര്‍ക്കാരിനെപ്പോലും ഈ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പ് ജഗ്ഗി വാസുദേവിനെതിരെ സ്വാധീനിക്കുന്നതായും ആരോപണമുണ്ട്. ഇതിന് സമാനമാണോ ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥക്ഷേത്രത്തിനെതിരായ ആരോപണം എന്നും സംശയം ചിലര്‍ ഉയര്‍ത്തുന്നു.

Tags: DharmasthalaVeerendra HeggadeDharmasthala Manjunatha TempleChinnappa Uthangiislamic groupDaksina kannada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

India

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

India

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

News

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

India

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.