Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

ആര്‍എസ്എസിനെ രജിസ്ട്രേഷന്‍ ഉണ്ടോ തുടങ്ങി ഇല്ലാത്ത വിവാദങ്ങള്‍ കുത്തിപ്പൊക്കുന്ന കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പ്രിയാങ്ക് ഖാര്‍ഗെ, ധര്‍മ്മസ്ഥല ഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് പൊന്തിവന്നതോടെ ഉരുണ്ടുകളിയ്‌ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 10:46 pm IST
inIndia

ബെംഗളൂരു:ആര്‍എസ്എസിനെ രജിസ്ട്രേഷന്‍ ഉണ്ടോ തുടങ്ങി ഇല്ലാത്ത വിവാദങ്ങള്‍ കുത്തിപ്പൊക്കുന്ന കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പ്രിയാങ്ക് ഖാര്‍ഗെ, ധര്‍മ്മസ്ഥല ഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് പൊന്തിവന്നതോടെ ഉരുണ്ടുകളിയ്‌ക്കുന്നു. 200 കോടി രൂപ വാഗ്ദാനം ചെയ്താണ് നടന്‍ പ്രകാശ് രാജും കൂട്ടരും തന്നോട് ധര്‍മ്മസ്ഥലക്ഷേത്രഭൂമിയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടെന്ന നുണക്കഥ പറയാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു ശുചീകരണത്തൊഴിലാളി ചിന്നയ്യയുടെ ജൂണ്‍ 12 വെള്ളിയാഴ്ച നടത്തിയ പുതിയ വെളിപ്പെടുത്തല്‍.

ഇതിന് മുന്‍പ് 2025 ജൂലായില്‍ മുന്‍കൂട്ടി ആരൊക്കെയോ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് ഇതേ ചിന്നയ്യ യാണ് ആരോ കൊടുത്ത ഒരു തലയോട്ടിയുമായി വന്ന് ധര്‍മ്മസ്ഥലയെക്കുറിച്ച് ഇല്ലാക്കഥകള്‍ പറഞ്ഞ് വിവാദം ഉണ്ടാക്കിയത്. തലയോട്ടി ധര്‍മ്മസ്ഥ ക്ഷേത്രത്തിന്റെ മണ്ണില്‍ കൊന്ന് കുഴിച്ചിട്ട സ്ത്രീയുടേതാണെന്നും ഈ ക്ഷേത്രഭൂമിയല്‍ ആയിരക്കണക്കിന് സ്ത്രീകളെ ക്ഷേത്രത്തിന്റെ അധികാരികളും മറ്റും ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു ചിന്നയ്യയുടെ അന്നത്തെ ആരോപണം. എന്നാല്‍ അന്വേഷണത്തില്‍ ചിന്നയ്യ പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞു. ഇതോടെയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നടന്‍ പ്രകാശ് രാജും ധര്‍മ്മസ്ഥല വ്യാജ ആരോപണക്കേസിലെ മറ്റ് പ്രതികളും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് നുണക്കഥ പറയിക്കുകയായിരുന്നു എന്ന് ചിന്നയ്യ ആരോപിച്ചത്.

ചിന്നയ്യയുടെ പ്രകാശ് രാജിനെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ പ്രിയാങ്ക് ഖാര്‍ഗെയോട് തിരക്കിയപ്പോള്‍ ഈ വിഷയം തന്നെ തണുപ്പിക്കാനായിരുന്നു പ്രിയാങ്ക് ഖാര്‍ഗെയുടെ ശ്രമം. ഒരാളെക്കുറിച്ച് ആരോപണം ഉന്നയിച്ചതുകൊണ്ട് മാത്രം അയാള്‍ പ്രതിയാകില്ല എന്നായിരുന്നു പ്രിയാങ്ക് ഖാര്‍ഗെ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി. മോദിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി ഇല്ലാത്ത വോട്ട് ചോരി ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ അത് ശരിയെന്ന മട്ടില്‍ പിന്താങ്ങിയ കോണ്‍ഗ്രസ് നേതാവാണ് പ്രിയാങ്ക് ഖാര്‍ഗെ. എന്നാല്‍ ബിജെപിയെ വിമര്‍ശിക്കുന്ന പ്രകാശ് രാജിനെതിരായ ആരോപണമായതിനാല്‍ പ്രശ്നം ആറ്റിത്തണുപ്പിക്കാനായിരുന്നു പ്രിയാങ്ക് ഖാര്‍ഗെയുടെ ശ്രമം. വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം പ്രകാശ് രാജിനെ മന്ത്രി രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

“ചിന്നയ്യയുടെ ആരോപണം എത്രത്തോളം ശരിയാണെന്ന് അറിയില്ല. 200 കോടി രൂപ എന്നൊക്കെയാണ് പറയുന്നത്. ഇക്കാര്യം വിശദമായി പരിശോധിക്കണം”.- ഇത്രയും പറഞ്ഞ് പ്രിയാങ്ക് ഖാര്‍ഗെ ഒഴിഞ്ഞുമാറി.

Tags: prakash rajPriyank KhargeLatest newsDharmasthalaDharmasthala conspiracy case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)
India

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.