Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂര്യഘര്‍ പദ്ധതി അട്ടിമറിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍; പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താൻ ശ്രമം, നയങ്ങള്‍ തീരുമാനിക്കുന്നത് ഇടത് യൂണിയനുകൾ

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Jul 18, 2025, 11:00 am IST
in Kerala

കോഴിക്കോട്: പുരപ്പുറ സൗരോര്‍ജ്ജ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്തി ബിജ്‌ലി യോജന കേരളത്തില്‍ അട്ടിമറിക്കുന്നു. വീടുകളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് 75,021 കോടിയുടെ പദ്ധതി കേന്ദ്രം തുടങ്ങിയത്. എന്നാല്‍ കേരളത്തില്‍ പുരപ്പുറ സോളാര്‍ വൈദ്യുതി ഇടപാടുകള്‍ക്കു പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ (കെഎസ്ഇആര്‍സി).

പുനരുപയോഗ ഊര്‍ജ്ജ ചട്ട ഭേദഗതി എന്ന നിലയില്‍ പുതിയ വ്യവസ്ഥകള്‍ ആവിഷ്‌കരിച്ചപ്പോഴുണ്ടായ എതിര്‍പ്പുകളെ മറികടക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ ഓണ്‍ലൈനായി പൊതുതെളിവെടുക്കുകയാണ്. ഒടുവിലത്തെ ഓണ്‍ലൈന്‍ ഹിയറിങ് ഇന്നലെ നടന്നു. തെളിവെടുപ്പിലുയരുന്ന അഭിപ്രായങ്ങള്‍ പരിഗണിച്ച് മാറ്റങ്ങള്‍ വരുത്തിയാകും അന്തിമ ചട്ടം പുറത്തിറക്കുകയെന്ന് കെഎസ്ഇആര്‍സി പറയുന്നുണ്ടെങ്കിലും അവരുടെ കരടു നിര്‍ദേശങ്ങള്‍ സൗരോര്‍ജ്ജ പദ്ധതിയെ മൊത്തം ഇല്ലാതാക്കുമെന്ന് വൈദ്യുതി രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

സൗരോര്‍ജ്ജ ഉത്പാദകര്‍ക്ക് കെഎസ്ഇബി ഗ്രിഡിലേക്ക് വൈദ്യുതി നല്കാനും വൈദ്യുതി സ്വീകരിക്കാനുമുള്ള നെറ്റ് മീറ്ററിങ് പരിമിതപ്പെടുത്തുന്നതും ഗ്രിഡ് സപ്പോര്‍ട്ട് ചാര്‍ജ് ഈടാക്കുന്നതും കരടിലുണ്ട്. മൂന്ന് കിലോവാട്ടിലധികം ഉത്പാദന ശേഷിയുള്ളവര്‍ ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കണം. പകല്‍ കെഎസ്ഇബിക്കു നല്കുന്ന വൈദ്യുതിക്കു പകരമായി രാത്രിയില്‍ ലഭിക്കുന്ന വൈദ്യുതിക്ക് അധികത്തുക ഈടാക്കും. പകലിലേതിനു തുല്യമായ വൈദ്യുതി നിരക്കു വേണമെന്നാണ് ഉത്പാദകരുടെ ആവശ്യം.

ഉപയോക്താവ് ഉത്പാദിപ്പിച്ച് വൈദ്യുതി ബോര്‍ഡിനു കൊടുക്കുന്ന വൈദ്യുതിക്കു തുല്യമായ വൈദ്യുതി തിരികെ നല്കുന്നതായിരുന്നു നേരത്തേയുണ്ടായിരുന്ന രീതി. ഇതുമാറ്റി ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കു തുച്ഛമായ വില നല്കാനുള്ള വ്യവസ്ഥയുണ്ടാക്കാനാണ് കമ്മിഷന്‍ നീക്കം. ഈ സാഹചര്യത്തില്‍ പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്കു വന്‍സാമ്പത്തിക നഷ്ടമുണ്ടായേക്കും. 78,000 രൂപ സബ്‌സിഡി നല്കി കേന്ദ്രം നടപ്പാക്കുന്ന പദ്ധതി കേരളത്തിലെ ജനങ്ങള്‍ ഉപയോഗപ്പെടുത്തരുതെന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷ യൂണിയനുകള്‍ നിയന്ത്രിക്കുന്ന കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്. കമ്മിഷന്‍ നയങ്ങള്‍ തീരുമാനിക്കുന്നതു പോലും യൂണിയനുകളാണ്.

Tags: clean energySustainabilitySolar energyElectricity Regulatory CommissionSuryaghar projectRenewable powerPolicy setbackRegulatory interferenceenergy transition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
News

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

India

ഗഗന്‍യാന്‍, ഡീപ് ഓഷ്യന്‍ മിഷന്‍; 2027ല്‍ ഭാരതം ചരിത്രപരമായ ഇരട്ട നേട്ടം കുറിക്കും: കേന്ദ്രമന്ത്രി

Education

ഗവേഷണ-വികസന-നൂതനാശയ നിധി: നവീകരണയുഗത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ്

Kerala

സിഎംഎഫ്ആര്‍ഐയുടെ വറ്റ വിത്തുല്‍പാദനം മികച്ച ഫിഷറീസ് സാങ്കേതികവിദ്യകളിലൊന്ന്; ഇടം പിടിച്ച് ആദ്യ അഞ്ചിൽ

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.