Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരും പ്രതീക്ഷിക്കാതെ സ്റ്റേജില്‍ നിന്നും ഇറങ്ങിവന്ന് മോദി സുന്ദര്‍പിച്ചൈയുടെ അമ്മയുടെ കാല്‍തൊട്ട് വണങ്ങി; മോദി പറഞ്ഞു ഇതിന് കാരണം നിങ്ങളാണ്…

ശ്രോതാക്കളുടെ ഇടയില്‍ മൂന്നാം വരിയില്‍ ഇരിക്കുന്ന ഒരു പ്രായമേറിയ, അധികം ഉയരമില്ലാത്ത, മെലിഞ്ഞ സ്ത്രീയെ ആരും അധികം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അത് സുന്ദര്‍പിച്ചൈയുടെ അമ്മ ലക്ഷ്മി പിച്ചൈ ആയിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാന്‍ ഇഷ്ടമില്ലാതെ കൈകള്‍ കോര്‍ത്ത് മടിയില്‍ വെച്ച് ലക്ഷ്മി പിച്ചൈ ഇരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2025, 11:25 am IST
in India, Business
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ (ഇടത്ത്) അമ്മ ലക്ഷ്മി പിച്ചൈ (നടുവില്‍) മോദി (വലത്ത്)

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ (ഇടത്ത്) അമ്മ ലക്ഷ്മി പിച്ചൈ (നടുവില്‍) മോദി (വലത്ത്)

ന്യൂദല്‍ഹി: ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ചടങ്ങാണ്. ഗൂഗിള്‍ സിഇഒ സുന്ദര്‍പിച്ചൈയെ ആദരിക്കുന്ന ചടങ്ങായിരുന്നു. കേള്‍വിക്കാര്‍ക്കിടയില്‍ മന്ത്രിമാരുണ്ട്, വിദേശപ്രതിനിധികളുണ്ട്, ബിസിനസുകാരുണ്ട്. കേള്‍വിക്കാരുടെ ആദ്യ നിരകളില്‍ ഇവരാണ് ഇടം പിടിച്ചിരിക്കുന്നത്.

ശ്രോതാക്കളുടെ ഇടയില്‍ മൂന്നാം വരിയില്‍ ഇരിക്കുന്ന ഒരു പ്രായമേറിയ, അധികം ഉയരമില്ലാത്ത, മെലിഞ്ഞ സ്ത്രീയെ ആരും അധികം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അത് സുന്ദര്‍പിച്ചൈയുടെ അമ്മ ലക്ഷ്മി പിച്ചൈ ആയിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാന്‍ ഇഷ്ടമില്ലാതെ കൈകള്‍ കോര്‍ത്ത് മടിയില്‍ വെച്ച് ലക്ഷ്മി പിച്ചൈ ഇരുന്നു.

ഈ ചടങ്ങിന്റെ മുഖ്യ പരിപാടി സുന്ദര്‍ പിച്ചൈയെ ആദരിക്കുക എന്നതായിരുന്നു. ഗൂഗിളിന്റെ സിഇഒ ആയ ഇന്ത്യന്‍ യുവാവ്. . തീയിലൂടെ നടന്ന് ഔദ്യോഗിക ജീവിതത്തില്‍ ഉയരത്തില്‍ എത്തിയ തമിഴ്നാട്ടില്‍ വേരുകളുള്ള ചെറുപ്പക്കാരന്‍. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ അഭിമാനമായ ആ സുന്ദര്‍പിച്ചൈയെ ആദരിക്കാനാണ് ആ ചടങ്ങ് വിളിച്ചുചേര്‍ത്തിരിക്കുന്നത്.

സ്റ്റേജില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി എത്തി. അദ്ദേഹം പ്രസംഗം ആരംഭിച്ചു. കഠിനാധ്വാനത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം മോദി പ്രസംഗിക്കുകയാണ്. ജീവിതത്തില്‍ വേരുകളുടെ പ്രാധാന്യത്തെക്കുറിച്ചും സുന്ദര്‍പിച്ചൈ സംസാരിച്ചു. കേള്‍വിക്കാര്‍ മോദിയുടെ പ്രസംഗത്തിന് കരഘോഷം മുഴക്കിക്കൊണ്ടിരുന്നു.
അതുവരെ ഉച്ചസ്ഥായിയില്‍ പ്രസംഗിച്ചിരുന്ന മോദി പതുക്കെ ശബ്ദം താഴ്‌ത്തി. എന്നിട്ട് പറഞ്ഞു. “ഈ രാത്രിയില്‍ നമ്മള്‍ ആദരിക്കുന്നത് സുന്ദര്‍പിച്ചൈയെ മാത്രമല്ല. ഇവിടെ ഒരു അമ്മയുടെ ജീവിതയാത്രയെക്കൂടി നമ്മള്‍ ആദരിക്കും. തന്റെ ആഹാരം പോലും മകന് വേണ്ടി ഉപേക്ഷിച്ച അമ്മയെ. “- സ്വതസിദ്ധമായ ശൈലിയില്‍ മോദി സുന്ദര്‍പിച്ചൈയുടെയും അവിടെ കൂടിയിരിക്കുന്ന സകലമാനപേരുടെയും ഹൃദയത്തില്‍ തൊട്ടു.

ഇതുവരെ സുന്ദര്‍പിച്ചൈ പോലും പുറത്തുപറയാത്ത അമ്മയുടെ ത്യാഗത്തിന്റെ ആ കഥ പുറത്തുപറഞ്ഞത് മോദിയാണ്. ഇതോടെ ക്യാമറകള്‍ സുന്ദര്‍പിച്ചൈയുടെ അമ്മയെ ഹാളിലാകെ തിരഞ്ഞു. മോദി തന്നെ സ്റ്റേജില്‍ നിന്നും ഇറങ്ങി. സുന്ദര്‍പിച്ചൈയുടെ അരികിലേക്കല്ല മോദി പോയത്. എല്ലാ പ്രൊട്ടോക്കോളും ലംഘിച്ച് പ്രധാനമന്ത്രി സദസ്സിലെ മൂന്നാം നിരയില്‍ ഒരു മൂലയിലായി ഇരിക്കുന്ന ആ അമ്മയെ ലക്ഷ്യമാക്കി മോദി നീങ്ങി. മോദിയ്‌ക്കൊപ്പം മുഴുവന്‍ ക്യാമറക്കണ്ണുകളും ആ അമ്മയുടെ അരികിലേക്ക് നീങ്ങി. കോട്ടണ്‍ സാരി ചുറ്റിയ ആ കുറുകിയ രൂപമുള്ള ആ സ്ത്രീയുടെ അരികിലേക്ക് മോദി എത്തി. തന്റെ അടുത്തേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി എത്തുന്നത് കണ്ട് ലക്ഷ്മി പിച്ചൈ ആകെ അമ്പരന്നു. അവര്‍ ഉള്ളില്‍ അല്‍പം വിറച്ചുവോ? “ഞങ്ങള്‍ എല്ലാവരും ഇവിടെ ഒത്തുചേര്‍ന്നതിന് ഒരു യഥാര്‍ത്ഥ കാരണം താങ്കളാണ്. നിങ്ങളുടെ ത്യാഗമാണ് ഇന്നത്തെ ഈ ചടങ്ങ് സാധ്യമാക്കിയത്”- മോദി ലക്ഷ്മി പിച്ചൈയോട് പറഞ്ഞു. അടുത്ത നിമിഷം മോദി അവരുടെ കാല്‍ തൊട്ട് വണങ്ങി. അമ്മമാര്‍ക്ക് മുന്‍പില്‍ എല്ലാം സമര്‍പ്പിക്കുന്ന മോദിയെ കണ്ട് സദസ്സാകെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്ന് പോയി. സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് കയ്യടിക്കാന്‍ തുടങ്ങി. ക്യാമറക്കണ്ണുകള്‍ തുറന്നടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ആ നിമിഷങ്ങളെല്ലാം അവരുടെ മനസ്സില്‍ ഒപ്പിയെടുത്തു. കണ്ണുകള്‍ നനയാതിരിക്കാന്‍ സുന്ദര്‍പിച്ചൈ പാടുപെടുന്നുണ്ടായിരുന്നു. ഇങ്ങിനെ ഒരു നിമിഷം സുന്ദര്‍പിച്ചൈയ്‌ക്ക് സ്വപ്നത്തില്‍ പോലും സങ്കല്‍പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സിലിക്കണ്‍ വാലിയില്‍ എത്രയോവര്‍ഷങ്ങള്‍ ജീവിച്ച, എത്രയോ കമ്പനി സിഇഒമാരെയും പലരാജ്യങ്ങളിലെ ഭരണമേധാവികളെയും കണ്ട് ഗൂഗിളിന്റെ സിഇഒ ആയ സുന്ദര്‍പിച്ചൈയ്‌ക്ക് ആ നിമിഷം അനന്യമായിരുന്നു. മോദിജിയെപ്പോലെ ഒരാളും തന്റെ അമ്മയെ ഇതുപോലെ ആദരിച്ചിട്ടില്ല.

അമ്മയ്‌ക്ക് സുന്ദര്‍ പിച്ചൈയുടെ ഫോണ്‍

ഈ ചടങ്ങിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ ലക്ഷ്മി പിച്ചൈയുടെ വീട്ടില്‍ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ എടുത്തപ്പോള്‍ മകന്‍ സുന്ദര്‍ പിച്ചൈ ആണ്. “എന്താ മോനേ” എന്ന അമ്മയുടെ ചോദ്യത്തിന് സുന്ദര്‍ പിച്ചൈയുടെ മറുപടി കേട്ട് ലക്ഷ്മി ഞെട്ടി. “അമ്മേ പ്രധാനമന്ത്രി മോദി അമ്മയെ കാണണമെന്ന് പറയുന്നു.” കേട്ടത് വിശ്വസിക്കാനാവാതെ ലക്ഷ്മി മകനോട് ചോദിച്ചു:”എന്നയോ?” അതെ എന്നായിരുന്നു സുന്ദര്‍ പിച്ചൈയുടെ മറുപടി. അതാണ് ഈ അവിസ്മരണീയ ചടങ്ങളിലെ അപൂര്‍വ്വാനുഭവത്തിന് സാക്ഷ്യം വഹിച്ചത്.

 

 

 

Tags: modiGoogle CEOSundar Pichai.Lakshmi Pichai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

India

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.