Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊള്ളുന്ന വിലയും കുതിച്ചുയരുന്ന വിലക്കയറ്റതോതുമാണ് പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനം: ബിജെപി നേതാവ് എന്‍. ഹരി

വിലക്കയറ്റം പിടിച്ചുനിര്‍ത്തിയ മോദി സര്‍ക്കാരിനെ സംസ്ഥാനം മാതൃകയാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 04:22 pm IST
inKerala

കോട്ടയം: നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയോടെ വിലക്കയറ്റത്തില്‍ ഒന്നാമത് എത്തിച്ചതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണ നേട്ടമെന്ന് ബിജെപി നേതാവ് എന്‍. ഹരി ആരോപിച്ചു. രാജ്യത്ത് 3.6 ശതമാനമാണ് വിലക്കയറ്റ തോത് എങ്കില്‍ കേരളത്തില്‍ അത് 7.3 ശതമാനമാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുകയാണ് പത്തുവര്‍ഷമായി ചെയ്യുന്നത്. ദേശീയ രംഗത്ത് വിലക്കയറ്റതോത് താഴുമ്പോള്‍ ഇവിടെ നേരെ തിരിച്ചാണ് വിപണി ചലിക്കുന്നത്.

പൊതുവിതരണ ശൃംഖലയെ അപ്പാടെ തകര്‍ത്ത് തരിപ്പണമാക്കിയ ശേഷം കേന്ദ്രത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ഇനി കഴിയില്ല. വസ്തുതകളുടെ മുന്നില്‍ ഒളിച്ചോടാതെ റോക്കറ്റ് പോലെ കുതിക്കുന്ന വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ എന്തെങ്കിലും ചെയ്യണം. രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ വെറും വാചകമടി മാത്രമാണ് നടക്കുന്നത്.

കേരളത്തിന്റെ മുഖമുദ്രയായ കേരോല്‍പ്പന്നമായ വെളിച്ചെണ്ണ വില നിലവില്‍ 350 രൂപയാണ്. ഇപ്പോഴത്തെ നിലയില്‍ അത് 500 വരെ എത്താം. മുളക്, പച്ചക്കറി എന്നിവ വിലയും കുതിക്കുകയാണ്. അഞ്ചു മുതല്‍ പത്തുവരെ കഴിഞ്ഞ ദിവസങ്ങളില്‍ വില വ്യത്യാസം വന്നു കഴിഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യവിതരണ വകുപ്പ് ഉണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. മാവേലി സ്‌റ്റോറുകളിലും സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളും നോക്കുകുത്തികളായിരിക്കുന്നു. അവശ്യസാധനങ്ങള്‍ ഇവിടെ ലഭ്യമല്ലാത്തതിനാല്‍ ജനം ഇവയെ ഉപേക്ഷിച്ച മട്ടാണ്. ഉത്സവകാല വിപണന മേളകളിലുളള ഭക്ഷ്യവകുപ്പ് സ്റ്റാളുകളുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. ഒരു കാലത്ത് വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തിയ പൊതുവിതരണ ശൃംഖലയെ ദുര്‍ബലമാക്കിയത് സര്‍ക്കാരിന്റെ നയസമീപനങ്ങളാണ്.

നഗരങ്ങളേക്കാള്‍ പണപ്പെരുപ്പ തോത് പലപ്പോഴും കൂടുന്നത് കേരളത്തിലെ ഗ്രാമങ്ങളിലാണെന്നതാണ് മറ്റൊരു വസ്തുത. നിത്യോപയോഗ സാധനങ്ങള്‍ക്ക് ഒപ്പം പച്ചക്കറി വില വിലക്കയറ്റമാണ് ഗ്രാമങ്ങളിലെ ഏറ്റവും വലിയ പ്രതിസന്ധി. ഹോര്‍ട്ടികോര്‍പ്പ് പോലെ പച്ചക്കറി വിതരണത്തിന് പൊതുസംവിധാനം നിലവിലുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അതൊന്നും വിപണിയില്‍ ഇടപെടുന്നില്ല. ദല്‍ഹി ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ പലപ്പോഴും വിലക്കയറ്റം തീര്‍ത്തും താണ നിലയിലാണ്. കേരളത്തിലെ ജനങ്ങളുടെ ജിവല്‍പ്രശ്‌നത്തെ ഇനിയെങ്കിലും ഗൗരവത്തോടെ കാണുന്നതിന് സര്‍ക്കാരും ഭരണമുന്നണിയും ശ്രമിക്കണം. കേന്ദ്രവിരുദ്ധത എന്ന പതിവു പ്രചാരണ തന്ത്രം ഇനി വിലപോകില്ല.

Tags: N.HariPinarayi GovernmentInflationcocnut oil
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.