Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

റേഷന്‍ കിട്ടാനില്ല, സര്‍ക്കാര്‍ ആഘോഷ ലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2025, 08:48 am IST
in Editorial

എന്തിനും ഏതിനും കേന്ദ്ര സര്‍ക്കാരിനെ പഴിപറയുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍, അരി ഗോഡൗണുകള്‍ നിറഞ്ഞു കിടക്കുമ്പോഴും റേഷന്‍ കടകളില്‍ അരിയില്ല എന്ന വിചിത്ര പ്രതിഭാസമാണ് നിലനില്‍ക്കുന്നത്. മിക്ക കടകളും കാലിയായി. ശേഷിച്ചവയില്‍ അവശേഷിക്കുന്ന അരിയും ഒന്നോ രണ്ടോ ദിവസംകൊണ്ടു തീരും. നാളെയെങ്കിലും അരിയെത്തിയില്ലെങ്കില്‍ കടകള്‍ അടച്ചിടേണ്ട സ്ഥിതിയാണെന്നു റേഷന്‍ വ്യാപാരികളുടെ സംഘടന പറയുന്നു. മന്ത്രിസഭയുടെ വാര്‍ഷികാഘോഷം പൊടിപൊടിക്കാനുള്ള തത്രപ്പാടിനിടയില്‍ സര്‍ക്കാരോ മന്ത്രിമാരോ ഇക്കാര്യത്തില്‍ കാര്യമായ നടപടിയൊന്നും എടുക്കുന്നുമില്ല. കേന്ദ്രം സൗജന്യമായി നല്‍കുന്ന അരികൊണ്ടു കിറ്റുണ്ടാക്കി, തങ്ങളുടേതെന്ന പേരില്‍ വിതരണം ചെയ്തു ജനവഞ്ചന നടത്തിയ ചരിത്രമുള്ള സര്‍ക്കാര്‍ ഭരിക്കുന്നിടത്താണ് കേന്ദ്രം നല്‍കിയ അരി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുമ്പോള്‍ കടകള്‍ കാലിയായിക്കിടക്കുന്നത്. ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സൗജന്യമായി നല്‍കേണ്ട അരിക്കാണ് കടകളില്‍ ക്ഷാമം.

കേന്ദ്രം അനുവദിച്ച അരി ചാക്കുകണക്കിന് ഗോഡൗണുകളില്‍ കിടക്കുകയാണ്. അതായത് അരി ഇല്ലാത്തതല്ല, വിതരണ സംവിധാനത്തിലെ തകരാറാണ് പ്രശ്നം എന്ന് അര്‍ഥം. അതിന്റെ ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. സ്റ്റോക്കുള്ള അരി കടകളില്‍ എത്തുന്നില്ല. കട ഉടമകള്‍ നേരിട്ടു ഗോഡൗണുകളില്‍ നിന്ന് അരി എടുക്കുന്ന രീതി മാറ്റിയാണ്, കടകളില്‍ അരി എത്തിക്കുന്ന വാതില്‍പ്പടി സമ്പ്രദായം നടപ്പിലാക്കിയത്. ലോറികളില്‍ അരി കടകളില്‍ എത്തിക്കുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അങ്ങനെ എത്തിക്കുമ്പോള്‍ സ്വാഭാവികമായും ലോറി ഉടമകള്‍ക്കു പ്രതിഫലം നല്‍കണം. ഇത് ഒരു മാസത്തേക്കു തന്നെ കോടികള്‍ വരും. നിലവില്‍ നാലുമാസത്തിലേറെയുള്ള ലോറിക്കൂലി കുടിശികയാണത്രേ. അതു കിട്ടാതെ ചരക്ക് എടുക്കില്ലെന്ന നിലപാടിലാണ് ലോറി ഉടമകള്‍. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പ്രതിഫലം ചോദിക്കുന്നതു തെറ്റാണെന്ന് ആരും പറയുകയുമില്ല. പക്ഷേ, സര്‍ക്കാര്‍ അനങ്ങുന്നില്ല. ഇനിയിപ്പോള്‍ അനങ്ങിത്തുടങ്ങിയാല്‍ത്തന്നെ അടുത്തദിവസങ്ങളിലൊന്നും കടകളില്‍ അരി എത്താനും പോകുന്നില്ല. കാരണം. കുറഞ്ഞത് എട്ടു ദിവസമെങ്കിലുമെടുക്കുമത്രേ അരി കടകളില്‍ എത്തിക്കാന്‍. പക്ഷേ, അത്തരമൊരു നടപടിക്കുപോലും സര്‍ക്കാര്‍ ഉല്‍സാഹം കാണിക്കുന്നതായി കാണുന്നില്ല എന്നതാണ് ഏറെ പരിതാപകരം. അരി ലഭിക്കാത്തതിന്റെ പേരില്‍ പലയിടത്തും കാര്‍ഡുടമകള്‍ തങ്ങളോടു രോഷാകുലരാകുന്നതായി കട ഉടമകളുടെ സംഘടന പറയുന്നു.

കുടിശ്ശിക ഭാഗികമായെങ്കിലും കൊടുത്ത് അരിയെത്തിക്കാന്‍ പോലുമുള്ള ശ്രമം നടക്കുന്നതായി സൂചനയില്ല. ഈ പ്രതിസന്ധി കേരളത്തില്‍ പുത്തരിയല്ല. ഇടയ്‌ക്കിടെ ഉണ്ടാകുന്നതാണ്. അപ്പോഴൊക്കെ ലോറിക്കൂലി കുടിശികയുടെ ഒരംശം കൊടുത്തു താത്ക്കാലികമായി പ്രശ്നം പരിഹരിക്കുകയാണു പതിവ്. ഇത്തവണ അതിനുള്ള ശ്രമവും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാവാത്തതാണ് കട ഉടമകളേയും ലോറിക്കാരേയും അസ്വസ്ഥരാക്കുന്നത്. അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അടുത്തയാഴ്ച റേഷന്‍ വിതരണം മുടങ്ങുന്ന അവസ്ഥയാണു നിലവിലുള്ളത്.

ധനകാര്യ വകുപ്പും ഭക്ഷ്യവകുപ്പും തമ്മിലുള്ള ശീതസമരമാണ് പ്രശ്നത്തിനു പിന്നില്‍ എന്ന് ആരോപണമുണ്ട്. ഭക്ഷ്യ വകുപ്പു ഭരിക്കുന്നതു സിപിഐ ആണ് . ധനകാര്യ വകുപ്പു ഭരിക്കുന്നതു സിപിഎമ്മും. ധനവകുപ്പ് ആവശ്യത്തിനു പണം അനുവദിക്കാത്തതാണത്രേ പ്രശ്നം. ഈ ശീതസമരം ഉണ്ടെന്നതു ശരിയാണെങ്കില്‍ ഇവര്‍ ഇരുവരും ചേര്‍ന്നു സ്വന്തം രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ ജനങ്ങളെയാണു ബുദ്ധിമുട്ടിക്കുന്നത്. കേരളത്തിലെ രാഷ്‌ട്രീയം അറിയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരിഹാസത്തിന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മറുപടി ഇവിടെ പ്രസക്തമാകുന്നു. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഇവിടത്തെ രാഷ്‌ട്രീയം തനിക്ക് അറിയില്ലെന്നും, അതു പഠിക്കാന്‍ താത്പര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിലവില്‍ നടക്കുന്നതും അത്തരം കളികളാണ്. ഭരണത്തിലിരുന്നുകൊണ്ടു പരസ്പരം തോല്‍പിക്കാന്‍ നോക്കുന്ന പാര്‍ട്ടികള്‍, കേന്ദ്രത്തെ പഴിപറയാന്‍ മാത്രമാണ് ഒന്നിക്കുന്നത്. ഇതിന്റെ പേരില്‍ ജനങ്ങളാണ് ദുരിതമനുഭവിക്കേണ്ടി വരുന്നത്.

Tags: Kerala GovernmentCivil Supplies Outlet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.