Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

“ഓപ്പറേഷൻ സിന്ദൂർ അത്യാവശ്യമാണ്, ഞാൻ ഐഎസ്‌ഐ ഭീകരതയുടെ നിഴലിൽ ജീവിച്ചിട്ടുണ്ട് ” – മറിയം സുലൈമാൻഖിൽ 

പാകിസ്ഥാൻ പതിറ്റാണ്ടുകളായി കള്ളം പറയുകയാണെന്നും സർക്കാരും ഐഎസ്‌ഐയും അതുതന്നെയാണ് ചെയ്യുന്നതെന്നും സുലൈമാൻഖിൽ ആരോപിച്ചു. പാകിസ്ഥാൻ, ഭീകരതയ്‌ക്ക് ജന്മം നൽകുകയും കശ്മീരിലെ നിരപരാധികളെ കൊല്ലുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2025, 08:17 am IST
in World

ഒൻ്റാറിയോ : പാകിസ്ഥാനെതിരെ നടന്ന ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ അനിവാര്യമാണെന്ന് പ്രവാസിയായ അഫ്ഗാൻ പാർലമെന്റേറിയൻ മറിയം സുലൈമാൻഖിൽ പറഞ്ഞു. പാകിസ്ഥാൻ, ഭീകരതയ്‌ക്ക് ജന്മം നൽകുകയും കശ്മീരിലെ നിരപരാധികളെ കൊല്ലുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു.

ഇന്ത്യയുടെ നടപടി വളരെ ഉത്തരവാദിത്തമുള്ളതാണ്. ഭീകര കേന്ദ്രങ്ങൾ, ഭീകര ക്യാമ്പുകൾ, സൈന്യം ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന സ്ഥലങ്ങൾ എന്നിവയ്‌ക്കെതിരെ ഇന്ത്യൻ സൈന്യം നടപടിയെടുത്തതിനെ പ്രകീർത്തിക്കുന്നുവെന്നും അവർ പറഞ്ഞു. ഇത് സംബന്ധിച്ച് സുലൈമാൻഖിൽ തന്റെ എക്സ് അക്കൗണ്ടിൽ കുറിപ്പ് പോസ്റ്റ് ചെയ്യുകയും ചെയ്തു.

“എന്റെ ട്വീറ്റ് വെറുമൊരു രാഷ്‌ട്രീയ പ്രസ്താവന മാത്രമായിരുന്നില്ല, അതൊരു ജീവിക്കുന്ന സത്യമായിരുന്നു. ഐഎസ്‌ഐ ഭീകരതയുടെ നിഴലിൽ ഞാൻ ജീവിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ഞാൻ അത് നേരിട്ട് കണ്ടിട്ടുണ്ട്, അതിന്റെ വേരുകൾ എവിടെയാണെന്ന് എനിക്ക് നന്നായി മനസ്സിലാകും,” – സുലൈമാൻഖിൽ പറഞ്ഞു.

ഇതിനു പുറമെ പാകിസ്ഥാൻ പതിറ്റാണ്ടുകളായി കള്ളം പറയുകയാണെന്നും സർക്കാരും ഐഎസ്‌ഐയും അതുതന്നെയാണ് ചെയ്യുന്നതെന്നും സുലൈമാൻഖിൽ ആരോപിച്ചു. “കഴിഞ്ഞ 77 വർഷമായി ഇന്ത്യ സംസാരിച്ചുവരുന്ന അതേ വിഷയങ്ങളാണ് ഇപ്പോഴും ഇന്ത്യ സംസാരിക്കുന്നത്. പാകിസ്ഥാൻ നുണകൾ പ്രചരിപ്പിക്കുകയാണ്, അവരുടെ ഓൺലൈൻ ട്രോൾ ഫാമുകളും അവരുടെ പണമടച്ചുള്ള മാധ്യമങ്ങളും ഇത് പ്രചരിപ്പിക്കുന്നു. അവരുടെ സ്വന്തം ഐഎസ്‌ഐയും നേതൃത്വവും വിദേശകാര്യ മന്ത്രിയും പോലും നുണകൾ പ്രചരിപ്പിക്കുന്നു”, – അവർ പറഞ്ഞു.

ഇതിനു പുറമെ ബലൂചിസ്ഥാനിലെ ജനങ്ങളെക്കുറിച്ചും സുലൈമാൻഖിൽ പരാമർശിച്ചു. ബലൂച്, പഷ്തൂൺ, സിന്ധി, പഞ്ചാബി എന്നിവരെല്ലാം സൈനിക സ്വേച്ഛാധിപത്യത്തിൽ മടുത്തുവെന്ന് അവർ പറഞ്ഞു. നിലവിൽ ജയിലിലുള്ള ബലൂച് ആക്ടിവിസ്റ്റ് മഹ്രംഗ് ബലൂച്ചിന്റെ ഉദാഹരണം അവർ ചൂണ്ടിക്കാട്ടി.

അതേസമയം ഒസാമ ബിൻ ലാദൻ, ലഷ്‌കർ-ഇ തൊയ്ബ ഭീകരർ എന്നിവരെ പാകിസ്ഥാനിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്നുണ്ടെന്ന് അവർ കുറ്റപ്പെടുത്തി. ബലൂചിസ്ഥാനിൽ പതിറ്റാണ്ടുകളായി ആളുകൾ അപ്രത്യക്ഷരാകുകയും കൊലപാതകങ്ങൾ നടക്കുകയും പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും, അവിടത്തെ ജനങ്ങൾ ഇപ്പോഴും പട്ടിണിയും ദരിദ്രരുമാണെന്ന് സുലൈമാൻഖിൽ പറഞ്ഞു.

ഇതിനു പുറമെ പാകിസ്ഥാനും തങ്ങളുടെ ജനങ്ങളെ തീവ്രവാദത്തിന്റെ ദുരിതത്തിലാക്കുന്നുണ്ടെന്ന് സുലൈമാൻഖിൽ പറഞ്ഞു. പാകിസ്ഥാൻ ഇപ്പോൾ ഭീകരതയ്‌ക്ക് പേരുകേട്ടതാണ്, സ്വന്തം ജനങ്ങളുടെ മേൽ ഭീകരത അടിച്ചേൽപ്പിക്കുകയാണെന്നും സുലൈമാൻഖിൽ കൂട്ടിച്ചേർത്തു.

Tags: Mariam SolaimankhilterrorismpakistanisiafganistanBalochistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

World

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

India

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

പുതിയ വാര്‍ത്തകള്‍

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

7 അഴക്; പോര്‍ച്ചുഗല്‍ വിജയം 5-0ന്

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.