Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യന്‍ ആക്രമണത്തില്‍ ഞെട്ടിയത് മൂന്ന് ഭീകരസംഘടനകളുടെ തലവന്‍മാരായ മസൂദ് അസ് ഹറും ഹഫീസ് സയ്യിദും സയ്യിദ് സലാഹുദ്ദീനും

ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ സംയുക്ത ആസൂത്രണത്തോടെ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഞെട്ടിയത് മൂന്ന് പാക് ഭീകരസംഘടനകളുടെ നേതാക്കളായ മസൂദ് അസ് ഹറും ഹഫീസ് സയ്യിദും സയ്യിദ് സലാഹുദ്ദീനും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2025, 09:12 pm IST
inIndia
ലഷ് കര്‍ ഇ ത്വയിബയുടെ നേതാവായ ഹഫീസ് സയ്യിദ് (ഇടത്ത്). ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ നേതാവാണ് സയ്യിദ് സലാഹുദ്ദീന്‍ (നടുവില്‍) ജെയ്ഷ് എ മുഹമ്മദിന്‍റെ നേതാവായ മസൂദ് അസ്ഹര്‍ (വലത്ത്)

ലഷ് കര്‍ ഇ ത്വയിബയുടെ നേതാവായ ഹഫീസ് സയ്യിദ് (ഇടത്ത്). ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ നേതാവാണ് സയ്യിദ് സലാഹുദ്ദീന്‍ (നടുവില്‍) ജെയ്ഷ് എ മുഹമ്മദിന്‍റെ നേതാവായ മസൂദ് അസ്ഹര്‍ (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ സംയുക്ത ആസൂത്രണത്തോടെ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഞെട്ടിയത് മൂന്ന് പാക് ഭീകരസംഘടനകളുടെ നേതാക്കളായ മസൂദ് അസ് ഹറും ഹഫീസ് സയ്യിദും സയ്യിദ് സലാഹുദ്ദീനും. ഹഫീസ് സയ്യിദാണ് ലഷ് കര്‍ ഇ ത്വയിബയുടെ നേതാവ്. ജെയ്ഷ് എ മുഹമ്മദിന്റെ നേതാവാണ് മസൂദ് അസ്ഹര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നേതാവാണ് സയ്യിദ് സലാഹുദ്ദീന്‍. ഇന്ത്യയുടെ സൈനികാക്രമണത്തില്‍ തകര്‍ന്നത് പാകിസ്ഥാനിലെ മൂന്ന് ഭീകരസംഘടനകളുടേതായ ഒമ്പതോളം കേന്ദ്രങ്ങളാണ്. 24 മിസൈലുകളാണ് ഇന്ത്യ അയച്ചത്.

ഇതില്‍ ലഷ്കര്‍ ഇ ത്വയിബയുടെ നേതാവ് ഹഫീസ് സയ്യിദ് ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. പക്ഷെ മസൂദ് അസ്ഹര്‍ രക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു.

ഏറെക്കാലമായി ഇന്ത്യയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന മൂന്ന് ഭീകരസംഘടനകളായ ലഷ്കര്‍ ഇ ത്വയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷ് എ മുഹമ്മദ് എന്നിവയുടെ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളാണ് തകര്‍ന്നത്. 2008ലെ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം നടത്തിയത് ലഷ്കര്‍ ഇ ത്വയിബയാണ്. 2016ലെ ഉറി ആക്രമണത്തിന് പിന്നില്‍ ജെയ്ഷ എ മുഹമ്മദായിരുന്നു. കശ്മീരിലെ ഇന്ത്യന്‍ ആര്‍മിയുടെ ആസ്ഥാനത്താണ് അന്ന് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. അന്ന് 18 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിച്ചത് ജെയ്ഷ് എ മുഹമ്മദായിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാരെ വധിച്ച പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ജെയ്ഷ് എ മുഹമ്മദായിരുന്നു.

ലഷ്കര്‍ ഇ ത്വയിബയുടെ മൂന്ന് കേന്ദ്രങ്ങളാണ് തകര്‍ത്തത്. ബര്‍ണാലയിലെ മര്‍കസ് അഹ്ലെ ഹഡിത്, മുസാഫര്‍ ബാദിലെ ഷവായ് നല്ല കാമ്പ്, മുരിഡ്കെയിലുള്ള മര്‍കസ് ത്വയിബ എന്നീ കേന്ദ്രങ്ങളാണ് ബോംബിട് നശിപ്പിച്ചത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്റെ രണ്ട് കേന്ദ്രങ്ങളാണ് തകര്‍ത്തത്. കോട് ലിയിലെ മസ്കര്‍ റഹീല്‍ ഷഹീദും സിയാല്‍കോട്ടിലെ മെഹ്മൂന ജോയയും ആണ് തകര്‍ന്നത്. ജെയ്ഷ് എ മുഹമ്മദിനാണ് എറ്റവും വലിയ തിരിച്ചടി കിട്ടിയത്. ഇവരുടെ നാല് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ഭഹവല്‍പൂരിലെ മര്‍കസ് സുബാന്‍ അള്ള, സര്‍ജാലിലെ ടെഹ്റ കലാന്‍, മുസഫര്‍ബാദിലെ സെയ് ദന ബിലാല്‍ കാമ്പ്, കോട് ലിയിലെ മര്‍കസ് അബ്ബാസ് എന്നീ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സേന ബോംബിട്ട് തകര്‍ത്തത്.

ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവൽപൂരിലും മുദ്‍രികെയിലുമുള്ളത്. ഇന്ത്യൻ സൈന്യത്തിന്റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകർത്തത്. 1999-ൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനമായ ഐസി-814-ലെ യാത്രക്കാരെ മോചിപ്പിക്കാൻ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകൻ മസൂദ് അസറിനെ വിട്ടയച്ചിരുന്നു. അന്ന് മുതൽ ബാവൽപൂർ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തന കേന്ദ്രമാണ്. മുദ് രികെ ലഷ്കറിന്റെ കൂടി കേന്ദ്രമാണ്.

തിരിച്ച് പാകിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ സേന അവരുടെ ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ വിജയിച്ചു. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ പത്ത് സാധാരണക്കാരായ ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags: POKLashkareTaibaIndiaPakWarOperationsindoorJaishEMohammedHizbulMujahideenPakTerrorists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

World

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

World

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.