Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി മുഴുവൻ സൂക്ഷ്മ നിരീക്ഷണം നടത്തി ; പാകിസ്ഥാനിലെ ഭീകര ഫാക്ടറികൾ നശിപ്പിക്കപ്പെട്ടത് സൈനിക മേധാവികളോട് ചോദിച്ചറിഞ്ഞു

ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്ഥാന്റെ ഭീകര ഫാക്ടറികളെയാണ് തകർത്തു തരിപ്പണമാക്കിയത്. പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കശ്മീർ എന്നിവിടങ്ങളിലായി 9 സ്ഥലങ്ങളിൽ വ്യോമാക്രമണം നടന്നു. ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറിന്റെയും ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2025, 07:57 am IST
inIndia

ന്യൂദൽഹി : പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടി നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ട്. രാത്രിയുടനീളം മോദി ഓപ്പറേഷൻ നീരിക്ഷിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെെനിക മേധാവിമാരുമായി ചൊവ്വാഴ്ച വെെകുന്നേരം മുതൽ പുലർച്ചെ വരെ പ്രധാനമന്ത്രി ഒന്നിലധികം തവണ സംസാരിച്ചു.

ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്ഥാന്റെ ഭീകര ഫാക്ടറികളെയാണ് തകർത്തു തരിപ്പണമാക്കിയത്. പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കശ്മീർ എന്നിവിടങ്ങളിലായി 9 സ്ഥലങ്ങളിൽ വ്യോമാക്രമണം നടന്നു. ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറിന്റെയും ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെട്ടു. ഈ ദൗത്യം 100% വിജയകരമായിരുന്നു.

വിശദമായ വിവരങ്ങൾ ഇന്ന് രാവിലെ 10 മണിയോടെ അറിയിക്കും. ആർമി വൃത്തങ്ങൾ പറയുന്നതനുസരിച്ച് പാകിസ്ഥാനിലെ നാല് സ്ഥലങ്ങളിലും പി‌ഒ‌കെയിലെ അഞ്ച് സ്ഥലങ്ങളിലും ഇന്ത്യൻ സൈന്യം തീവ്രവാദികളുടെ കേന്ദ്രങ്ങൾ തകർത്തുവെന്നാണ്.  പാകിസ്ഥാനിലെ ബഹാവൽപൂർ, മുരിദ്കെ, സിയാൽകോട്ട് എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾ തകർത്തതായി പറയപ്പെടുന്നു.

അതേ സമയം തീവ്രവാദികളുടെ ഒളിത്താവളങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സാധാരണക്കാർക്കോ പാകിസ്ഥാൻ സൈനിക താവളങ്ങൾക്കോ എതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ സംയുക്ത ഓപ്പറേഷനായിരുന്നു ഇത്. ഭീകരർക്കെതിരെ കർശന നടപടിയെടുക്കാൻ പ്രധാനമന്ത്രി മോദി ഇന്ത്യൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു.

വ്യോമാക്രമണത്തെക്കുറിച്ച് ഇന്ത്യൻ സൈന്യം വിവരം നൽകിയതിനു ശേഷം, സോഷ്യൽ മീഡിയയിൽ ജയ് ഹിന്ദ്, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങൾ ഉയർന്നു. ഭാരത് മാതാ കീ ജയ് എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.  ഇന്ത്യൻ ആർമിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലും ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. അതിൽ ജസ്റ്റിസ് ഈസ് സേവ്ഡ് (ഓപ്പറേഷൻ സിന്ദൂർ) എന്ന് എഴുതിയിരുന്നു.

അതേ സമയം ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ എല്ലാ വ്യോമ പ്രതിരോധ യൂണിറ്റുകളും സജീവമാക്കിയിട്ടുണ്ട്. കശ്മീർ മുതൽ രാജസ്ഥാൻ വരെ വ്യോമസേന ജാഗ്രതയിലാണ്. പ്രവർത്തനവും സുരക്ഷാ കാരണങ്ങളും കാരണം വ്യോമാതിർത്തി നിയന്ത്രിച്ചിരിക്കുകയാണ്.

ഇന്ത്യൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഇത് ഇന്ത്യയുടെ സംയമനപരമായ സമീപനത്തെയാണ് കാണിക്കുന്നത്.

Tags: indiaindian armyJammu and Kashmirpak occupied kashmircasualtiesPahalgam terrorist attackOperation Sindoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.