Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി മുഴുവൻ സൂക്ഷ്മ നിരീക്ഷണം നടത്തി ; പാകിസ്ഥാനിലെ ഭീകര ഫാക്ടറികൾ നശിപ്പിക്കപ്പെട്ടത് സൈനിക മേധാവികളോട് ചോദിച്ചറിഞ്ഞു

ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്ഥാന്റെ ഭീകര ഫാക്ടറികളെയാണ് തകർത്തു തരിപ്പണമാക്കിയത്. പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കശ്മീർ എന്നിവിടങ്ങളിലായി 9 സ്ഥലങ്ങളിൽ വ്യോമാക്രമണം നടന്നു. ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറിന്റെയും ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2025, 07:57 am IST
in India

ന്യൂദൽഹി : പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടി നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ട്. രാത്രിയുടനീളം മോദി ഓപ്പറേഷൻ നീരിക്ഷിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെെനിക മേധാവിമാരുമായി ചൊവ്വാഴ്ച വെെകുന്നേരം മുതൽ പുലർച്ചെ വരെ പ്രധാനമന്ത്രി ഒന്നിലധികം തവണ സംസാരിച്ചു.

ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്ഥാന്റെ ഭീകര ഫാക്ടറികളെയാണ് തകർത്തു തരിപ്പണമാക്കിയത്. പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കശ്മീർ എന്നിവിടങ്ങളിലായി 9 സ്ഥലങ്ങളിൽ വ്യോമാക്രമണം നടന്നു. ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറിന്റെയും ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെട്ടു. ഈ ദൗത്യം 100% വിജയകരമായിരുന്നു.

വിശദമായ വിവരങ്ങൾ ഇന്ന് രാവിലെ 10 മണിയോടെ അറിയിക്കും. ആർമി വൃത്തങ്ങൾ പറയുന്നതനുസരിച്ച് പാകിസ്ഥാനിലെ നാല് സ്ഥലങ്ങളിലും പി‌ഒ‌കെയിലെ അഞ്ച് സ്ഥലങ്ങളിലും ഇന്ത്യൻ സൈന്യം തീവ്രവാദികളുടെ കേന്ദ്രങ്ങൾ തകർത്തുവെന്നാണ്.  പാകിസ്ഥാനിലെ ബഹാവൽപൂർ, മുരിദ്കെ, സിയാൽകോട്ട് എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾ തകർത്തതായി പറയപ്പെടുന്നു.

അതേ സമയം തീവ്രവാദികളുടെ ഒളിത്താവളങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സാധാരണക്കാർക്കോ പാകിസ്ഥാൻ സൈനിക താവളങ്ങൾക്കോ എതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ സംയുക്ത ഓപ്പറേഷനായിരുന്നു ഇത്. ഭീകരർക്കെതിരെ കർശന നടപടിയെടുക്കാൻ പ്രധാനമന്ത്രി മോദി ഇന്ത്യൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു.

വ്യോമാക്രമണത്തെക്കുറിച്ച് ഇന്ത്യൻ സൈന്യം വിവരം നൽകിയതിനു ശേഷം, സോഷ്യൽ മീഡിയയിൽ ജയ് ഹിന്ദ്, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങൾ ഉയർന്നു. ഭാരത് മാതാ കീ ജയ് എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.  ഇന്ത്യൻ ആർമിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലും ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. അതിൽ ജസ്റ്റിസ് ഈസ് സേവ്ഡ് (ഓപ്പറേഷൻ സിന്ദൂർ) എന്ന് എഴുതിയിരുന്നു.

അതേ സമയം ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ എല്ലാ വ്യോമ പ്രതിരോധ യൂണിറ്റുകളും സജീവമാക്കിയിട്ടുണ്ട്. കശ്മീർ മുതൽ രാജസ്ഥാൻ വരെ വ്യോമസേന ജാഗ്രതയിലാണ്. പ്രവർത്തനവും സുരക്ഷാ കാരണങ്ങളും കാരണം വ്യോമാതിർത്തി നിയന്ത്രിച്ചിരിക്കുകയാണ്.

ഇന്ത്യൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഇത് ഇന്ത്യയുടെ സംയമനപരമായ സമീപനത്തെയാണ് കാണിക്കുന്നത്.

Tags: indiaindian armyJammu and Kashmirpak occupied kashmircasualtiesPahalgam terrorist attackOperation Sindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

പുതിയ വാര്‍ത്തകള്‍

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.