Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗോകുലിന്റെ മരണം: ‘ഞെട്ടാ’നും റീത്ത് സമര്‍പ്പിക്കാനും ആരുമെത്തിയില്ല; തെളിയുന്നത് പോലീസിന്റെ ഗുരുതര പിഴവ്

എം. ബാലകൃഷ്ണന്‍byഎം. ബാലകൃഷ്ണന്‍
Apr 3, 2025, 08:30 am IST
inKerala
ഗോകുലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍

ഗോകുലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍

കോഴിക്കോട്: ജനപ്രതിനിധികളുടെയും രാഷ്‌ട്രീയനേതാക്കളുടെ തിക്കും തിരക്കുമുണ്ടായില്ല. റീത്ത് സമര്‍പ്പിക്കാനും അഭിവാദ്യമര്‍പ്പിക്കാനും ആരും എത്തിയില്ല. കല്‍പ്പറ്റ പോലീസ് കസ്റ്റഡിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഗോകുലിന്റെ ഭൗതിക ദേഹം ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ ആകെ ഉണ്ടായിരുന്നത് മൂന്ന് ബന്ധുക്കളും മാധ്യമ പ്രവര്‍ത്തകരും മാത്രം.

മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ട് വന്ന മൃതദേഹത്തിന്റെ മുഖം മറയ്‌ക്കാന്‍ തുണി പോലും ആരും കരുതിയിരുന്നില്ല. മോര്‍ച്ചറിയില്‍ നിന്ന് ഡോക്ടര്‍ നല്‍കിയ വെള്ള തുണികൊണ്ടാണ് ഗോകുലന്റെ മുഖം മൂടിയത്. മെഡിക്കല്‍ കോളജിലുള്ള ട്രൈബല്‍ പ്രമോട്ടര്‍മാര്‍പോലും സ്ഥലത്തെത്തിയില്ല. അവര്‍ക്ക് വിവരം ലഭിച്ചില്ലെന്നാണ് വിശദീകരണം.
മരിച്ചത് വനവാസിയായതുകൊണ്ട് ആര്‍ക്കും പ്രതിഷേധവും ഞെട്ടലുമുണ്ടായില്ല. കൂടെയുണ്ടായിരുന്ന ബന്ധുക്കളുടെ മുഖത്ത് ദുഃഖത്തേക്കാള്‍ കനത്ത ഭയമാണുണ്ടായിരുന്നത്. ആരെയോ പേടിക്കുന്നത് പോലെയായിരുന്നു അവര്‍.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചുരുങ്ങിയ വാക്കുകളില്‍ മറുപടി. 18 തികഞ്ഞെന്ന് പോലീസ് അവകാശപ്പെട്ട ഗോകുലന് പ്രായപൂര്‍ത്തിയാകാന്‍ രണ്ട് മാസങ്ങള്‍ കൂടിയുണ്ടെന്ന് ബന്ധു രവി പറഞ്ഞു. പോലീസിന്റെ നടപടിയില്‍ സംശയമുണ്ട്. രാവിലെ 6.45 നാണ് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി എത്താന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ലഭിച്ച വിവരം ഗോകുല്‍ മരിച്ചെന്നാണ്. എപ്പോഴാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞില്ല. 11.15 ഓടെ കല്‍പ്പറ്റയിലെത്തിയപ്പോള്‍ ഗോകുല്‍ മരിച്ച സ്ഥലം പോലും പോലീസ് കാണിച്ചു തന്നില്ല. ലിയോ ഹോസ്പിറ്റല്‍ വെച്ചാണ് മൃതദേഹം കണ്ടത്. അദ്ദേഹം പറഞ്ഞു.

പതിനെട്ട് വയസ് തികയാത്ത ഗോകുലിനെ രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ ഇരുത്തിയത് നിയമവിരുദ്ധമാണ്. പോലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലും ഭീഷണിയും ഭയന്നാണ് ഗോകുല്‍ ആത്മഹത്യയിലേക്ക് പോയതെന്നാണ് ആരോപണം ഉയരുന്നത്.

പുറംലോകം കാണിക്കില്ലെന്നും പോക്‌സോ കേസില്‍ അകത്തിടുമെന്നുമുള്ള ഭീഷണി ഉയര്‍ന്നപ്പോഴാണ് ഗോകുല്‍ മരണത്തിലേക്ക് പോയത്. ശുചിമുറിയിലേക്ക് പോയ ഗോകുലിനെ പോലീസ് അന്വേഷിച്ചില്ലെന്ന ന്യായീകരണം നിലനില്‍ക്കാത്തതാണ്. 7.45 ന് ശൗചാലയത്തില്‍ പോയ ഗോകുല്‍ എട്ട് മണിയായിട്ടും തിരിച്ചുവരാത്തതെന്തെന്ന് അന്വേഷിക്കാന്‍ പോലീസ് ജാഗ്രത കാണിച്ചില്ല. അതേസമയം ഫുള്‍കൈ ഷര്‍ട്ട് ഉപയോഗിച്ചാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ചതെന്ന പോലീസിന്റെ വിശദീകരണവും സംശയാസ്പദമാണ്. പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്ന ബിജെപിയടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആവശ്യവും പോലീസ് അവഗണിച്ചു. എന്തെക്കെയോ മൂടി വെയ്‌ക്കാനുള്ള ശ്രമമാണ് പോലീസ് നടപടികള്‍ മുഴുവന്‍ നിഴലിക്കുന്നത്.

 

Tags: kozhikodecustody deathKerala PoliceGokul's death
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.