Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സകുടുംബം അഴിമതി ; ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് റാബ്റി ദേവിയെയും തേജ് പ്രതാപിനെയും ഇഡി ചോദ്യം ചെയ്തു : ഇനി ലാലുവിന്റെ ഊഴം

നാല് മണിക്കൂർ നീണ്ട ഇഡിയുടെ ചോദ്യം ചെയ്യലിൽ റാബ്റി ദേവിയോട് നിരവധി ചോദ്യങ്ങളാണ് ചോദിച്ചത്. ദൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ ബംഗ്ലാവ് തേജസ്വി യാദവിന് എങ്ങനെ ലഭിച്ചെന്നും പട്നയിലെ സഗുണ മോർ അപ്പാർട്ട്മെന്റിന്റെ ഭൂമി എങ്ങനെയാണ് വാങ്ങിയതെന്നും ഇഡി ആരാഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 07:47 am IST
in India

പട്ന : ഭൂമി കുംഭകോണ അഴിമതിയുമായി ബന്ധപ്പെട്ട് ആർജെഡി മേധാവി ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ ചോദ്യം ചെയ്ത് ഇഡി. ചൊവ്വാഴ്ചയാണ് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും അന്വേഷണ ഏജൻസി ചോദ്യം ചെയ്തത്.

ഭൂമിക്ക് വേണ്ടി ജോലി നൽകിയെന്ന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇഡി ഇവർക്ക് സമൻസ് അയച്ചിരുന്നു. ലാലു പ്രസാദ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലഘട്ടത്തിലാണ് ഈ കേസ് നടന്നിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട ആളുകളാണ് ഈ വിവരം നൽകിയത്.

അന്വേഷണ ഏജൻസിയുടെ പ്രത്യേക ചോദ്യം ചെയ്യൽ നാല് മണിക്കൂർ നീണ്ടുനിന്നു. മൂത്ത മകളും പാടലീപുത്ര എംപിയുമായ ഡോ. മിസ ഭാരതിക്കൊപ്പം രാവിലെ 10 മണിയോടെയാണ് റാബ്രി പട്‌നയിലെ ഇഡി ഓഫീസിലെത്തിയത്. രണ്ട് വർഷത്തിനുള്ളിൽ റാബ്രി രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തുന്നത്. തുടർന്ന് ഉച്ചയ്‌ക്ക് 2 മണിയോടെയാണ് റാബ്റി ദേവി ഇഡി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയത്. അതേസമയം പട്നയിൽ കേസിൽ ആദ്യമായി ചോദ്യം ചെയ്യപ്പെട്ട തേജ് പ്രതാപ് വൈകുന്നേരം 5 മണിക്കാണ് പുറത്തുവന്നത്. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ്  തേജ് പ്രതാപ് ഇഡി ഓഫീസിലെത്തിയത്.

യുപിഎ ഒന്നാം സർക്കാരിൽ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലഘട്ടത്തിൽ റെയിൽവേ നിയമനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ നിന്നാണ് ഇഡി കേസ് ആരംഭിച്ചത്. 2004-09 കാലഘട്ടത്തിൽ ലാലു യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോൾ റെയിൽവേയിലെ ഗ്രൂപ്പ്-ഡി ജോലികളിലേക്കുള്ള നിയമനങ്ങൾ ഇന്ത്യൻ റെയിൽവേയുടെ നിയമന മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് നടത്തിയെന്നാണ് ആരോപണം. സ്ഥാനാർത്ഥികൾ നേരിട്ടോ കുടുംബാംഗങ്ങൾ വഴിയോ ലാലു പ്രസാദിന്റെ കുടുംബാംഗങ്ങൾക്ക് നിലവിലുള്ള വിപണി വിലയുടെ നാലിലൊന്ന് മുതൽ അഞ്ചിലൊന്ന് വരെ ഇളവ് നിരക്കിൽ ഭൂമി വിറ്റതായി ആരോപിക്കപ്പെടുന്നു.

കൂടാത റെയിൽവേ ഉദ്യോഗസ്ഥരുമായും കുടുംബാംഗങ്ങളുമായും മറ്റുള്ളവരുമായും ഒത്തുചേർന്ന് ലാലു പ്രസാദ് ഇന്ത്യൻ റെയിൽവേയുടെ 11 സോണുകളിൽ ഗ്രൂപ്പ് ഡിയിൽ പകരക്കാരായി ഉദ്യോഗാർത്ഥികളെ നിയമിച്ചു. ഇത് നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ പൂർണ്ണമായ ലംഘനമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

2024 ഓഗസ്റ്റിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം സമർപ്പിച്ച കുറ്റപത്രത്തിൽ ലാലു യാദവ് തന്റെ അടുത്ത സഹായി അമിത് കത്യാൽ വഴി പട്നയിൽ നിരവധി ഭൂമി സ്വന്തമാക്കുന്നതിനായി എകെ ഇൻഫോസിസ്റ്റംസ് എന്ന പേരിൽ ഒരു കമ്പനി രൂപീകരിച്ചതായി ഇഡി ആരോപിച്ചു. ഭൂമി ഏറ്റെടുത്തതിനുശേഷം 2014 ജൂൺ 13 ന്, കത്യാൽ കമ്പനിയിലെ തന്റെ ഓഹരി റാബ്രി ദേവിക്കും തേജസ്വി യാദവിനും കൈമാറി. അങ്ങനെ അവർ കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ പൂർണ്ണ ഉടമകളായിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

അതേ സമയം നാല് മണിക്കൂർ നീണ്ട ഇഡിയുടെ ചോദ്യം ചെയ്യലിൽ റാബ്റി ദേവിയോട് നിരവധി ചോദ്യങ്ങളാണ് ചോദിച്ചത്. ദൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ ബംഗ്ലാവ് തേജസ്വി യാദവിന് എങ്ങനെ ലഭിച്ചെന്നും പട്നയിലെ സഗുണ മോർ അപ്പാർട്ട്മെന്റിന്റെ ഭൂമി എങ്ങനെയാണ് വാങ്ങിയതെന്നും ഇഡി ആരാഞ്ഞു. കൂടാതെ പണം എവിടെ നിന്ന് വന്നു, എപ്പോഴാണ് നിർമ്മാണം ആരംഭിച്ചതെന്നും നിങ്ങളുടെ പേരിലുള്ള ഭൂമി എങ്ങനെയാണ് സ്വന്തമാക്കിയതെന്നും ഇഡി ചോദിച്ചുവെന്നുമാണ് വൃത്തങ്ങൾ അറിയിക്കുന്നത്.

Tags: rabri devimisa bharatiLalu YadavRJDTej PratapLand corruptionBihar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

News

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

India

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.